3.4.12

-:സമയം ഒന്‍പത് മുപ്പത്‌:-


ന്നും പേടിയോടെ മാത്രം ഓര്‍ത്തിരുന്ന സമയമായിരുന്നു ഒന്‍പത് മുപ്പത്‌.എന്നെ പോലെ നിങ്ങളും പെടിചിരുന്നില്ലേ? കമ്പനിയില്‍ ജോലിക്ക് കയറിയിട്ട് എത്ര വര്‍ഷമായിരിക്കുന്നു എന്നിട്ടും എന്നെ വിടാതെ പിന്തുടരുന്നു.രാത്രി കിടക്കുമ്പോ ഓര്‍ക്കായ്കയല്ല. പക്ഷെ കാലത്ത് എഴുന്നേല്‍ക്കുമ്പോ വൈകിയത് തന്നെ പിന്നെ ഒരു ഓട്ട മാണെന്ന് പറയുന്നതാണ് സത്യം.പാതി കഴിച്ചു പാതി വലിച്ചു വാരി ഉടുത്ത് റോഡിലേക്ക് ഒരു ഓട്ടം തന്നെ ഓടി വരുന്ന ബസ്സില്‍ ഓടി കയറുക തന്നെ വീണു വീണില്ല ദൈവാനുഗ്രഹം ഒന്നും സംഭവിക്കാറില്ല.
പക്ഷെ എന്നും അങ്ങനെ ആവണമെന്നുണ്ടോ?...... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ