SHAMSUDEEN THOPPIL

Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'

29.8.20

നിഴൽവീണവഴികൾ ഭാഗം 89

 

 

ശനിയാഴ്ച രാവിലെ ആറുമണിക്കുതന്നെ എല്ലാവരും പോകാൻ തയ്യാറായി എത്തി.. അവരോരുത്തരും വാഹനത്തിൽ കയറി.. ഹമീദ് ഫ്രണ്ട് സീറ്റിലാണ് കയറിയത്.. വിഷ്ണുവിന് ചില പരിപാടികൾ ഉള്ളതിനാൽ അവനെ അന്നേദിവസം കൂട്ടിയിരുന്നില്ല. അൻവർ തന്നെയാണ് കാർ ഓടിച്ചത്...

വാഹനം ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു.. എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വഴുതിവീണു. ഫസൽ മാത്രം കണ്ണാടിയിലൂടെ ചുറ്റുമുള്ള കായ്ച്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു...

ഒരുമിച്ചൊരു യാത്ര പോയിട്ട് കുറേ നാളുകളായിരിക്കുന്നു. വണ്ടിയുണ്ടെങ്കിലും പൊതുവേ ദീർഘയാത്രചെയ്യാനുള്ള ആരോഗ്യവുമില്ല ഹമിദിന്. ഹമീദ്, ഭാര്യ സൈനബ സഫിയ, ഫസൽ, അൻവർ, ഭാര്യ നാദിറയും കുഞ്ഞും, റഷീദിന്റെ ഭാര്യ അഫ്സയും കുഞ്ഞും. അവർ കുറേനേരം പലവിഷയങ്ങളും സംസാരിച്ചിരുന്നു. സാവധാനം ഓരോരുത്തരായി ഉറങ്ങനാരംഭിച്ചു.. അൻവർ തന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്തുകൊണ്ടിരുന്നു.

ഏകദേശം 10 മണിയോടുകൂടി അവർ മാങ്കാവിലുള്ള അമ്മായിയുടെ വീട്ടിൽ എത്തി ഞായറാഴ്ചയായിരുന്നതിനാൽ റോഡിലെങ്ങും വലിയ തിരക്കുമില്ലായിരുന്നു. ഗേറ്റിലെത്തിയപ്പോൾ ഗേറ്റ് വാച്ചർ ഓടിയെത്തി ഗേറ്റ് തുറന്നു. അൻവറിനെ കണ്ട് ബഹുമാനപൂർവ്വം സലാം പറഞ്ഞു. ഇദ്ദേഹം 14 വയസ്സുള്ളപ്പോൾ ഈ വീട്ടിലേയ്ക്ക് വന്നതാണ്. അന്ന് പറമ്പിലും മറ്റും ചെറിയചെറിയ പണിചെയ്യാൻ സഹായിക്കുമായിരുന്നു. പിന്നെ വലുതായി അവിടുണ്ടായിരന്ന സെക്യൂരിറ്റി പോയപ്പോൾ ആ ജോലി ഏറ്റെടുത്തു. അമ്മായിയുടെ ഏറ്റവും വിശ്വസ്ഥൻ .. ജോലി ചെറുതാണെങ്കിലും അമ്മായി അവന് അർഹമായ സ്ഥാനം ആ വീട്ടിൽ കൊടുത്തിട്ടുണ്ട്. അവനും ഭാര്യയും ഒരു കുഞ്ഞും.. ആ കുടുംബവും തങ്ങുന്നത് വീടിന്റെ തൊട്ടടുത്തായി കാണുന്ന ഒറ്റമുറി ഔട്ട്ഹൗസിലാണ്. അയാളുടെ ഭാര്യ വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്നു. കുഞ്ഞിന്റെ പഠനകാര്യങ്ങളെല്ലാം അമ്മായി തന്നെയാണ് നോക്കുന്നത്.. അവരുടെ തന്നെ സ്വന്തം സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. വലിയ മാമയുടെ ഉപ്പ സ്ഥാപിച്ച സ്കൂളാണിത്.. വളരെ പ്രശസ്ഥരായ പലരുംപഠിച്ചിറങ്ങിയ സ്കൂൾ.. മാമ ഏറ്റെടുത്തശേഷമാണ് അതിന് ഇന്നത്തെ രൂപമാറ്റമുണ്ടായത്.. എല്ലാ സൗകര്യവും ഉള്ള സ്കൂൾ. അഡ്മിഷനായി കുട്ടികളുടെ തള്ളാണവിടെ.. കൂടാതെ എസ്.എസ്.എൽസിയ്ക്ക് നല്ല റിസൾട്ടും എല്ലാവർഷവുമുണ്ട്.

എല്ലാവരും വാഹനത്തിൽ നിന്നുമിറങ്ങി. അൻവർ നേരേ പോയി ബെല്ലടിച്ചു. അകത്തുനിന്നും അമ്മായി തന്നെയാണ് വാതിൽ തുറന്നത്.. അവർ അത്ഭുതത്തോടെ എല്ലാവരേയും നോക്കി.

“എന്താ അൻവറേ.. ഒരു വാക്കിന്നലെ പറയാമായിരുന്നില്ലേ...“

“അമ്മായി ഉപ്പയാ പറഞ്ഞത്.. അമ്മായിയെ അറിയച്ചാൽ രാത്രി ഉറക്കമിളച്ച് പാചകം തുടങ്ങുമെന്ന്. അതുകൊണ്ട് വേണ്ടെന്നുവച്ചു.“

“ശരിയാ.. ഞാനാ പറഞ്ഞത്..“

“ഹമീദിക്കാ... കുറച്ച് മോശമായപോലിരിക്കുന്നു.. ഷുഗറൊക്കെ കുറവൊണ്ടോ..“

“അതൊക്കെ കുറവാ.. പക്ഷേ നടക്കാനും ഇരിക്കാനുമൊക്കെ വലിയ പാടാ... “

“നമ്മക്കു അതൊക്കെത്തന്നെയാണ്... ഇപ്പോ എല്ലാവരും അസുഖക്കാരാ... എന്തു ചെയ്യാനാ.. പടച്ചോന്റെ കൃപയുള്ളതുകൊണ്ട് തട്ടിമുട്ടി പോകുന്നു.

“നിന്നെയൊന്നു കാണാമെന്നു കരുതി വന്നതാ... കുറേനാളായില്ലേ.. ഇങ്ങോട്ടൊക്കെ വന്നിട്ട്. പിന്നെ അൻവറിന് പോകാറായല്ലോ... ഇനി അവൻ പോയിക്കഴിഞ്ഞാൽ എന്തായാലും 1 വർഷം കഴിഞ്ഞല്ലേ വരുള്ളൂ.“

“ഇക്കാ അൻവർ വന്നത് എന്റെ ഭാഗ്യമാണെന്നു പറഞ്ഞാൽ മതി.. എന്നെക്കൊണ്ടൊന്നും നോക്കി നടത്തനാവില്ലായിരുന്നു. ഇപ്പോഴവൻ എല്ലാം കറക്ട് ഓർഡറിലാക്കി... രണ്ടുമൂന്നു പേര് പ്രശ്നക്കാരുണ്ടായിരുന്നു. അവരെയൊക്കെ പറഞ്ഞുവിട്ടു. അതോടെ കമ്പനി നന്നായി.. ഇപ്പോ മോള് കാര്യങ്ങളൊക്കെ പഠിച്ചു.. അത് അൻവറാ എല്ലാം പഠിപ്പിച്ചെടുത്തത്.. അവള് എം.ബി.എ. കഴിഞ്ഞതാ... ജോലിയോട് താല്പര്യവുമുണ്ട്... ന്നാലും അൻവറിന്റത്രയും പോരാ... നിനക്ക് പകരം നീ മാത്രം.. ഞാൻ നീ പറഞ്ഞപ്പോ എതിർക്കാഞ്ഞതാ... ഒരു പ്രായത്തിലേ നമുക്കിതിനൊക്കെ കഴിയൂ.. നീ പോയി നല്ല പൈസ ഉണ്ടാക്കാൻ നോക്ക്... റഷീദും അവിടുണ്ടല്ലോ... അവനും ഒരു സഹായമാവട്ടെ... പിന്നെ... നിനക്ക് എപ്പോ വേണേങ്കിലും നിന്റെ പോസ്റ്റ് ഇവിടെ കാണും.. അതിൽ പുതുതായി ആരേയും അപ്പോയിന്റ് ചെയ്യുന്നില്ല..മോളാ പറഞ്ഞത്... അൻവർ ലീവാണെന്നു മാത്രം കമ്പനിയിൽ പറയാം... നീയെന്തായാലുംവർഷത്തിൽ ലീവിനു വരുമല്ലോ.. അപ്പോ രണ്ടുദിവസം ഇവിടെ വന്നുനിന്നാൽ മതി..“

“അത് നല്ലകാര്യം.. റഷീദിന് ഇവൻ ചെന്നേപറ്റൂന്നാ പറയുന്നേ.. വിശ്വാസമുള്ളവരെയല്ലേ സ്ഥാപനം നടത്താൻ ഏൽപ്പിക്കൻ പറ്റൂ... അവിടെ അവന്റെ ഉറ്റ സുഹൃത്ത് കൂടെയുണ്ട്.. അഭിമന്യു.. പക്ഷേ ദുബായിലെ കാര്യങ്ങൾ നോക്കാൻ അവർക്കെപ്പോഴും ഓടിപ്പിടിച്ച് എത്താനാവില്ലല്ലോ.“

“ശരിയാ... അതെന്തായാലും നന്നായി..“

അമ്മായി അതിനിടയിൽ തന്നെ ജോലിക്കാർക്ക് നിർദ്ദേശംകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും അവർക്കുള്ള ചായയുമായി ജോലിക്കാരെത്തി. എല്ലാവരും ചായകുടിച്ചു.. ഇതിനിടയിൽ അമ്മായി അകത്തുപോയി രണ്ടു കവറുകളുമായി വന്നു.. അതിലൊന്ന് നാദിറയുടെയും മറ്റേത് റഷീദിന്റെ ഭാര്യഅഫസയുടെയും കൈയ്യിൽ കൊടുത്തു..

“ഇത് നിങ്ങൾക്കുള്ളതല്ല കേട്ടോ.. മക്കൾക്കുള്ളതാ.. ഫസലേ നീയെന്താടാ ഒന്നും മിണ്ടാതിരിക്കുന്നത്.. വീടൊക്കെ ഒന്നു കയറി നോക്കിക്കോ... നിന്റെ അഡ്മിഷൻ റഡിയായാൽ ഇവിടെനിന്നും പഠിക്കാം... വേറെങ്ങും പോകരുത്...“

അവൻ തലയാട്ടി... സഫിയയ്ക്കും ആദ്യം എതിർപ്പായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു.

“ഇവിടെ മറ്റാരാ ഉള്ളത്.. ഇക്കയുടെ മോളും ഭർത്താവും ഇവിടായിരുന്നു താമസിച്ചിരുന്നത്... ഇപ്പോൾ അവർ അങ്ങ് വീട്ടിലേയ്ക്ക് മാറി.. കാരണം കുഞ്ഞിനെ നോക്കാൻ ഇവിടെ ആളെകിട്ടാൻ പാടാ.. .വല്ലേവരെയും കൊണ്ടു നോക്കുന്നതിനേക്കാൾ നല്ലത് അവരുടെ രക്ഷകർത്താക്കൾ നോക്കുന്നതല്ലേ... അതുകൊണ്ട് അവളുടെ വീട്ടിലാ ഇപ്പോ താമസം.. ഇവിടുന്നു 4 കിലോമീറ്റർ ദൂരമേയുള്ളൂ... അതുകൊണ്ട് ‍ഞാനൊരാളെ തിരഞ്ഞു നടക്കുകയായിരുന്നു. അപ്പഴാ അൻവർ നിന്റെ കാര്യം പറഞ്ഞത്..“

“അതിനെന്താ അമ്മായി... അവന് എൻട്രൻസ്‌ കിട്ടിയാൽ തീർച്ചയും ഇങ്ങുപോരും...“ സഫിയയാണത് പറഞ്ഞത്..

അമ്മായിക്ക് ബന്ധുക്കളെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു... വയ്യെങ്കിലും സന്തോഷത്തിന്റെ ചുറുചുറുക്ക് അവരിൽ കാണാമായിരുന്നു. കോടികളുടെ സ്വത്ത് അവശേഷിപ്പിച്ചുപോയ ഒരുകാലത്ത് കോഴിക്കോട് വലിയങ്ങാടി അടക്കി ഭരിച്ചിരുന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സ്നേഹനിധിയായ ഹസ്സനാജി എന്ന ആ നല്ല മനുഷ്യന്റെ ഓർമ്മകൾ ആ വീട്ടിൽ ഇപ്പോഴും മുക്കിലും മൂലയിലുമുണ്ട്. നാടിനെ നടുക്കിയ മരണവാർത്തായായിരുന്നല്ലോ അത്. അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാരുണ്യപ്രവർത്തനങ്ങൾ മുടങ്ങാതെ ഇപ്പോഴും അമ്മായി ചെയ്തുപോരുന്നുണ്ട്. വർഷത്തിലൊരിക്കൽ യത്തീമായ പത്തു പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുന്നു. പഠനസഹായമായി എത്തുവർക്ക് ആ സഹായവും സ്വന്തം സ്കൂളിൽ ഫ്രീയായി പഠിക്കാനുള്ള അവസരവും നൽകുന്നു... കോടികളുടെ ആസ്ഥിയുള്ള സ്ത്രീയാണ്.. പക്ഷേ അവരെ കണ്ടാലോ അടുത്ത് ഇടപഴകിയാലോ അതിന്റെ യാതൊരു ജാഡയുമില്ല.. അമ്മായിപണ്ടേ ഇങ്ങനെയാണെന്നാണ് എല്ലാവരും പറയുന്നത്..

ഹാളിന്റെ അങ്ങേയറ്റത്ത് ഭംഗിയായി വരച്ച് ഫ്രെയിംചെയ്ത ഹസ്സനാജിയുടെ ജീവസ്സുള്ള ചിത്രം ആ വീട്ടിൽ അദ്ദേഹത്തിന്റെ കുറവ് നികത്തുമെന്നാണ് അമ്മായിയുടെ വിശ്വാസം... സംഭാഷണത്തിനിടെ ഇടയ്ക്കിടെ അമ്മായി അതിലേയ്ക്ക് നോക്കി നെടുവീർപ്പിടുന്നത് കാണാമായിരുന്നു.

അവരുടെ സംഭാഷണം നീണ്ടുപോയി.. അടുക്കളയിൽ നിന്നും ജോലിക്കാരി ഹാളിലേയ്ക്ക് വന്ന് അമ്മായിയോട് എല്ലാാം റഡിയാണെന്നറിയിച്ചു..

“വാ നമുക്ക് എന്തേലും കഴിക്കാം...“

എല്ലാവരും എഴുന്നേറ്റു.. അമ്മായിതന്നെ ഹമീദിക്കാനെ പിടിച്ചെഴുന്നേൽപ്പിച്ചു..

“ഡോ... നമ്മൾ രണ്ടാളും വീഴൂട്ടോ...“

“ഇല്ലിക്കാ.. ഞാൻ വീണാലും ഇക്കാനെ കൈവിടില്ല ഞാൻ.“

അമ്മായിയുടെ ജീവിതത്തിൽ വളരെ സുപ്രധാനസ്ഥാനമാണ് ഹമീദിക്കാക്ക്... കൊടും പട്ടിണിയിൽ കിടന്നിട്ടുപോലും ചെയ്യാമെന്നു പറഞ്ഞ സഹായങ്ങളൊക്കെ നിരസ്സിച്ച മനുഷ്യനാണ്. തങ്ങളുടെ കൺവെട്ടത്തുപോലും വരാതെ ഒഴിഞ്ഞുമാറി ജീവിച്ചവൻ.... വലിയ അഭിമാനിയാണെന്നെല്ലാവർക്കുമറിയാം.. ആ സത്യസന്ധതന്നെയാണ് ആ മനുഷ്യനെ ഇന്ന് ആരും അസൂയപ്പെടുന്ന നിലയിലെത്തിച്ചത്...

തീൻ മേശയിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയിരുന്നു. നല്ല മട്ടൻ ബിരിയാണി. കൂടാതെ ചിക്കൻഫ്രൈയും കോഴിക്കോടൻ സ്‌പെഷ്യൽ ബീഫ് ഒലത്തിയതും  ... എല്ലാവരും ആസ്വദിച്ചു കഴിച്ചു... അമ്മായി എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ടു അവിടെല്ലാം നിറഞ്ഞുനിന്നു. ഏകദേശം നാലു മണിയോടെ അവർ പോകാൻ തയ്യാറായി..

“ഇനി എനിക്ക് വലിയ വിഷമമാകും..“

“അതെന്താ അമ്മായി..“

“കുറേക്കാലമായി ഇങ്ങനൊന്നു സന്തോഷിച്ചിട്ട്.. ങ്ഹാ... നിങ്ങക്ക് വീട്ടിൽ എത്തണ്ടേ... ഇപ്പോ തിരിച്ചാൽ സന്ധ്യയ്ക്കു മുന്നെ എത്തുകയും ചെയ്യാമല്ലോ..“

അവരെല്ലാവരും യാത്ര പറഞ്ഞിറങ്ങിയപ്പോൾ അമ്മായിയുടെ കണ്ണുകളിൽ കണ്ണുനീർ തളംകെട്ടിയത് ആരും കാണാതിരിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. അവർ എല്ലാവരു ടാറ്റാ പറഞ്ഞ് അവിടെനിന്നും തിരിച്ചു...

എല്ലാവരും നിശ്ശബ്ധരായിരുന്നു. പല ഓർമ്മകൾ അവരുടെ ഓരോരുത്തരുടേയും തലച്ചോറിലൂടെ കടന്നുപോയി... സഫിയ എങ്ങുപോകണമെന്നറിയാതെ പകച്ചു പോയ ഒരു സമയത്ത് ഓടിയെത്തിയ സ്ഥലമാണത്.. അമ്മായി അന്ന് അഭയം തന്നില്ലായിരുന്നെങ്കിൽ ഇന്ന് താനും മോനും ഈ ഭൂമുഖത്തേ കാണില്ലായിരുന്നെന്ന കാര്യം അവൾക്കറിയാം... ഫസലിന് നല്ല ഓർമ്മയുണ്ടാവുന്നതിനു മുമ്പുള്ള കാര്യമാണല്ലോ. എല്ലാം മറക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ തികട്ടിതികട്ടി വരും... മറവി പലപ്പോഴും അനുഗ്രഹമാണ് പക്ഷേ അതിനു മീതേയാകും ചിലപ്പോൾ ഓർമ്മകളുടെ സ്ഥാനം.. അതിലൊന്നാണ് തന്റെ ജീവിതം... ഓർമ്മകളുടെ ഒരു വലിയ ശവപ്പറമ്പ്... അവിടെ മറവിയെ അടക്കം ചെയ്യാനുള്ളകല്ലറകളില്ല.. അതായിരിക്കാം തന്നെ ഇപ്പോഴും ഓർമ്മകൾ വേട്ടയാടുന്നത്...

“അൻവറേ... നീ പോകുന്നതിൽ അവർക്ക് വിഷമമുണ്ട്.. പക്ഷേ അവർക്ക് അതിൽ എതിർക്കാനും വയ്യ..“

“ശരിയാ വപ്പാ... എന്നോട് പറഞ്ഞതാ... പക്ഷേ ഞാൻ ജോലിക്ക് ജോയിൻ ചെയ്യുമ്പോഴേ പറഞ്ഞായിരുന്നു.. എനിക്ക് വിദേശത്തേക്ക് അവസരം ലഭിച്ചാൽ ഞാൻ പോകുമെന്ന്... അമ്മായി അന്നേ സമ്മതിച്ചതുമാ.. അത് ഇത്ര പെട്ടെന്നാവുമെന്ന് ഞാനോ അമ്മായിയോ കരുതിയതുമില്ല..“

“നാട്ടിൽ നിന്നാൽ എത്രനാൾ വേണമെങ്കിലും അവിടെ നിൽക്കാം. പക്ഷേ നിനക്ക് നല്ല ശബളം തരുന്നുണ്ടെങ്കിലും ജീവിച്ചുപോകാമെന്നല്ലേയുള്ളൂ.. പണമുണ്ടാക്കാൻ ... ഗൾഫ് തന്നയാണ് ഇന്നും നമുക്കൊക്കെ വിളനിലം... കുറച്ചു നാൾ കഠിനാധ്വാനം ചെയ്താൽ ജീവിതകാലം സുഭിക്ഷമാക്കാം...“

“ശരിയാണ് വാപ്പാ.. അൽഹംദുലില്ല.. എല്ലാം നേരേയാകട്ടെ... എന്തായാലും പടച്ചോൻ തീരുമാനിച്ച വഴിയേ പോകാം..“

അവർ ഓരോരുത്തരായി ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസൽ ഉറങ്ങാതിരിക്കുകയായിരുന്നു. അവൻ അൻവറുമായി സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം 8 മണിയോടുകൂടി അവർ വീട്ടുപടിക്കലെത്തി. ഫസൽ ഇറങ്ങി ഗേറ്റ് തുറന്നിട്ടു. വാഹനം അകത്തേയ്ക്ക് കയറ്റി.. മുറ്റത്ത് നിർത്തി... ഹമീദിനെ ഇറങ്ങാൻ ഫസലാണ് സഹായിച്ചത്... അവരെല്ലാം വീട്ടിലേയ്ക്ക് കയറി.. വീട്ടുപടിക്കൽ വിഷ്ണു കാത്തു നിൽപ്പുണ്ടായിരുന്നു..നീ എപ്പൊ എത്തി വിഷ്‌ണു ഇപ്പൊ എത്തിയതേ ഒള്ളൂ അൻവർ ഇക്ക..നാളെ നിങ്ങൾക്ക് എവിടെയെങ്കിലും പോകാൻ ഉണ്ടോ ? ഇല്ല വിഷ്ണു

“ന്നാ ഞാൻ പോട്ടെ... രാവിലെ ഓട്ടമുണ്ട്..“ വിഷ്ണു യാത്രപറഞ്ഞു..

“നിൽക്കു വിഷ്ണു.. അവിടുന്നു കുറേ ബിരിയാണിയും തന്നുവിട്ടിരിക്കുകയാ.. ഞങ്ങളെല്ലാവരും കഴിച്ചാലും തീരില്ല.. നീയും കൂടി കൂടിക്കോ... കഴിച്ചിട്ടു പോയാമതീട്ടോ..“

വിഷ്ണുവിന് മറുത്തൊന്നു പറയാനായില്ല.. അവരെല്ലാവരും അത്താഴം കഴിച്ച് പിരിഞ്ഞു... അൻവറിന് ഇനി നാലു ദിവസംകൂടിയേയുള്ളൂ.. അഞ്ചാമത്തെ ദിവസം ഗൾഫിലേയ്ക്ക് പറക്കുകയായിരിക്കും. അൻവർ വളരെ സന്തോഷവാനായിരുന്നു. പക്ഷേ നാദിറ അങ്ങനെയല്ലായിരുന്നു. അവളുടെ മനസ്സ് ദുഃഖാ  ർത്ഥമായിരുന്നു. പക്ഷേ അതവൾ പുറത്തുകാട്ടിയില്ല.. ഒരിക്കൽ എല്ലാം ഉണ്ടാക്കിയവനാണവൻ.. പക്ഷേ ജീവിതത്തിലെ അവന്റെ ചില തീരുമാനങ്ങൾ അവനെത്തന്നെ പിന്നോട്ടടുപ്പിച്ചുവെന്നുള്ളത് സത്യമാണ്. അത് ഒരു കറുത്ത നാളുകളായി അവന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. നാദിറയുടെ വീട്ടുകാരോടുള്ള മനോഭാവം... ഇന്നിപ്പോൾ എല്ലാം മാറിയിരിക്കുന്നു. നാദിറയുടെ പഴയ സ്വഭാവം ഇപ്പോൾ എവിടെപ്പോയെന്നറിയില്ലാ... എന്റെ പരാജയം അവളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടാക്കിയെങ്കിൽ പടച്ചോനായിട്ടുണ്ടാക്കിയ പ്രശ്നങ്ങളാണ് തനിക്കുണ്ടായതെന്നാണ് ഇപ്പോഴും അവൻ കരുതുന്നത്.

അമ്മായിയുടെ അടുത്ത് ജോലിയാരംഭിച്ചപ്പോൾത്തന്നെ എല്ലാവർക്കും ഭയമായിരുന്നു. ഓഫീസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് അൻവർ തന്നെയായിരുന്നു. പലപ്പോഴായി ആ സ്ഥാപനത്തിൽ നിന്നും മൂന്നുപേരേ പറഞ്ഞയച്ചു.. അവർ പോയതോടെ മറ്റുള്ള സ്റ്റാഫുകൾക്ക് ആത്മവിശ്വാസം വർദ്ധിക്കുകയായിരുന്നു. വരുമാനത്തിന്റെ പ്രധാന ഭാഗം അടിച്ചുമാറ്റിയിരുന്നത് അവരായിരുന്നു. പലപ്പോഴും അമ്മായിക്ക് ഇതൊന്നും ശ്രദ്ധിക്കാനാവുമായിരുന്നില്ല... കമ്പനിയുടെ ആവശ്യത്തിനെന്നു പറഞ്ഞ് എത്രയോ തവണ ചെക്ക് ഒപ്പിടീച്ചുകൊണ്ടു പോയിരുന്നു. താൻ ജോലിചെയ്തു തുടങ്ങിയതിനുശേഷം അമ്മായിക്ക് ഒരു ടെൻഷനുമുണ്ടായിട്ടില്ല... എന്തിന് ഒരു ചെക്കുപോലും അമ്മായിക്ക് ഒപ്പിടേണ്ടിവന്നിട്ടില്ല.. കാരണം കമ്പനിയുടെ ലാഭത്തിൽ നിന്നുള്ള ബിസിനസ്സായിരുന്നു ചെയ്തിരുന്നത്.. അത്രയ്ക്ക് വരുമാനമുണ്ടായിരുന്നു. ആ കാലത്ത് അതൊക്കെ ആരുടേയൊക്കെയോ കൈകളിലെത്തിയിരുന്നുവെന്നുള്ളത് സത്യമാണ്... കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറിയിട്ട്.. അവസരം വരുമ്പോൾ കട്ടു മുടിക്കുകയെന്നു പറഞ്ഞാൽ പടച്ചോൻ പൊറുക്കുമോ... എവിടെയും സത്യസന്ധതവച്ചുപുലർത്തേണ്ടത് ആവശ്യവുമാണ്.

അവരെല്ലാവരും നേരത്തേ ഉറങ്ങാൻ കിടന്നു. എല്ലാവരും യാത്ര കഴിഞ്ഞപ്പോഴേ ക്ഷീണിതരായിരുന്നു.

രാവിലെ എല്ലാവരും പതിവുപോലെ ഉണർന്നു. ഫസൽ നേരത്തേതന്നെ തയ്യാറായിവന്നു. ഇന്ന് സിറ്റിയിലേയ്ക്ക് പോകണം. കോളേജിൽ പോകുന്നെന്നാണ് ഉമ്മയോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.. ഡയറക്ടറുടെ ഓഫീസിലേയ്ക്കാണ് യാത്ര... അവൻ ഭക്ഷണം കഴിച്ച് സഫിയയുടെ കൈയ്യിൽ നിന്നും പൈസയും വാങ്ങി പുറത്തേയ്ക്ക് നടന്നു..

“ഫസലേ നേരത്തേ ഇങ്ങെത്തണേ..“ ഹമീദ് ഉറക്കെ വിളിച്ചു പറഞ്ഞു... അവൻ തലയാട്ടി മുന്നോട്ടു നടന്നു...  ജംഗ്ഷനിൽ എത്തി ആദ്യം എത്തിയ ബസ്സിൽ കയറി... നേരേ സിറ്റിയിലേയ്ക്ക്.. കഴിഞ്ഞപ്രാവശ്യം ചെയ്തതുപോലെ കോളേജ് കഴിഞ്ഞുള്ള സ്റ്റോപ്പിലിറങ്ങി. സാവധാനം നടന്ന് ആരുടേയും കണ്ണിൽ പെടാതെ ഓഫീസിലെത്തി..ഡോർ തുറന്നകത്തു പ്രവേശിച്ചു.. അവിടെ നല്ല സുന്ദരമായ മേക്കപ്പ് ചെയ്ത് അവളിരിപ്പുണ്ടായിരുന്നു. ഡയാന... ആരേയും കൊതിപ്പിക്കുന്ന രൂപഭംഗി.. ഇന്ന് എന്നത്തേക്കാളും സുന്ദരിയായവന് തോന്നി... അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുയായിരുന്നു. അവനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.. അവൻ അവൾക്ക് അഭിമുഖമായ സോഫയിലിരുന്നു. അവൾ ധരിച്ചിരുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന വെളുത്ത മാംസത്തിലേയ്ക്കായിരുന്നു അവന്റെ നോട്ടം ചെന്നെത്തിയത്.. അവളത് മനസ്സിലാക്കി സാരി പിടിച്ചു മറച്ചുവച്ചു... അവനെനോക്കി കണ്ണിറുക്കി. അവൻ ടീപ്പോയിൽ കിടന്ന ഫിലിം മാഗസിൻ കൈയ്യിലെടുത്തു...

ആഘോഷത്തിന്റെ ദിനങ്ങളാണ്... ജാഗ്രത കൈവിടരുത്... ഒരൽപ്പം അശ്രദ്ധമതി അനേകരെ രോഗികളാക്കാൻ.. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. മാസ്കിട്ട് ഗ്യാപ്പിട്ട് സോപ്പിട്ട് ഇത്തവണ ഓണമാഘോഷിക്കാം... കായിക കലാമത്സരങ്ങൾ ഓൺലൈനാക്കാം... ഇങ്ങനേയും ഒരു വർഷം കടന്നുപോകട്ടെ... വരുന്ന പുലരികൾ നല്ലതായിരിക്കാൻ പ്രാർത്ഥിക്കാം. മലയാളികൾ മുടങ്ങാതെ ആഘോഷിക്കുന്ന ഓണം... ജാതിമതഭേദമന്യേ മലയാളികൾക്ക് മാത്രം സ്വന്തമായ ആഘോഷം... മാവേലിമന്നനെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി.. ഇനി ഏതാനും മണിക്കുറുകൾ മാത്രം... പല സ്ഥാപനങ്ങളിലും വരുമാനമില്ലെങ്കിലും പല ജീവനക്കാർക്കും ശമ്പളം കുറവാണെങ്കിലും ആഘോഷത്തിന് കുറവുവരുത്തിയിട്ടില്ലെന്നു തോന്നുന്നു... അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണം... എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 30 08 2020 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 09 2020




Posted by SHAMSUDEEN THOPPIL at 29.8.20 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

22.8.20

നിഴൽവീണവഴികൾ ഭാഗം 88

 


ഫസലിന്റെ മാനസികാവസ്ഥ.. സാഹചര്യങ്ങളുടെ ഫലമായി ഒരു പുരുഷവേശ്യയുടെ നിലയിലേയ്ക്കെത്തിയിരുന്നു. അവനറിയാതെ... നമ്മുടെ നാട്ടിൽ എത്രയോ കുട്ടികൾ ഈ ഒരവസ്ഥയിലുണ്ട്... സ്ത്രീകളിൽ മാത്രമല്ല അവരേക്കാൾ എത്രയോ കൂടുതലാണ് പുരുഷന്മാരിലെ വേശ്യകൾ... അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ കാമവെറി തീർത്തപ്പോൾ അവന് നഷ്ടമായത് നിഷ്കളങ്കമായ ബാല്യമായിരുന്നു.


രാവിടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവിടെ എല്ലാവരും ഉണർന്നത്... സഫിയയാണ് വന്ന് ഫോണെടുത്തത്. അപ്പുറത്ത് റഷീദായിരുന്നു.

“എന്താ ഇക്കാ... ഈ നേരത്ത്.“

“അൻവറുണ്ടോ.. അവൻ ഇറങ്ങുന്നതിനു മുന്നേ വിളിക്കാമെന്നു വിചാരിച്ചു.“

“ഉണ്ടിക്കാ... എന്തേലും പ്രശ്നം.“

“ഇല്ല ഒന്നുമില്ല. ഇവിടെ ദുബായിലെ കാര്യങ്ങളൊക്കെ റഡിയായിരിക്കുന്നു. എത്രയും പെട്ടെന്നു തുടങ്ങണം അൻവറിന്റെ വിസയ്ക്ക് അപ്ലൈ ചെയ്തിരുന്നു. അത് റഡിയായി.. ഇനി എന്നു വരാൻ കഴിയുമെന്നറഞ്ഞിട്ടുവേണം ഉദ്ഘാടനം തീരുമാനിക്കാൻ..“

“അപ്പോ രാവിലെ നല്ല സന്തോഷമുള്ള വാർത്തയാണല്ലോ ഇക്കാ.“

“അതേ... അൻവറിനും സന്തോഷമാകുമല്ലോ.“

“അതേ ഇക്ക അൻവർ ഈ കാര്യങ്ങളൊക്കെ അറിഞ്ഞശേഷം വലിയ സന്തോഷത്തിലായിരുന്നു. നാദിറയ്ക്ക് കുറച്ചു വിഷമമൊക്കെയുണ്ട്.. കുറച്ചു നാൾ നാട്ടിൽ നിന്നതല്ലേ.. എന്നാലും ജീവിതമല്ലേ...“

“ശരിയാ... എന്തായാലും അവന്റെ സമയം ശരിയായി... എല്ലാം പടച്ചോൻ കാത്തു.“

“അൻവറേ... റഷീദിക്കാ വിളിക്കന്നു..“ സഫിയ അൻവറിനെ വിളിച്ചു.

അൻവർ ഉടൻതന്നെ റൂമിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേയ്ക്കും ഹമീദിക്കയും എത്തിയിരുന്നു. രാവിലെ തന്നെ എല്ലാവർക്കും ഒരു സന്തോഷ വാർത്തയാരിന്നു റഷീദിൽ നിന്നും ലഭിച്ചത്...

“എന്താ റഷീദ് ഇക്കാ ..“

“അൻവറേ. എന്നാ ഇങ്ങോട്ടു വരിക..“

“അതിന് വിസാ റഡിയായോ..“

“അതെല്ലാം റഡിയായി... ഇനി എപ്പോ വരുമെന്നു പറ‍ഞ്ഞാൽ അതിനനുസരിച്ച് കാര്യങ്ങൾ മൂവ്ചെയ്യാം.“

“ഇക്കാ... എന്റെകാര്യം വിട്ടേക്ക്... ഞാൻ എപ്പോ വേണമെങ്കിലും വരാൻ തയ്യാറാ... നാളെയെങ്കിൽ നാളെ..“

“വേണ്ട.. ഇന്നു വ്യാഴം.. അടുത്ത വെള്ളിയാഴ്ച കയറാം ... നമുക്ക് തൊട്ടടുത്ത ആഴ്ചയിൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്താം.. അൻവർ വരുന്നദിവസം ഞങ്ങൾ ദുബായ് എയർപോർട്ടിൽ കാണും. പിന്നെ.. ടിക്കറ്റെല്ലാം ബുക്ക്ചെയ്ത് ഞാൻ വിശദമായി വിളിച്ചുപറയാം...“

“ശരി...“

“വാപ്പ അടുത്തുണ്ടെങ്കിൽ ഒന്നു കൊടുക്കാമോ  അൻവറേ.“

അൻവറിന്റെ മുഖം സന്തോഷംകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.

“റഷീദേ ഞാനാ..“

“വാപ്പാ.. എല്ലാം പറഞ്ഞതുപോലെ ശരിയായി.. ഇനി അടുത്തയാഴ്ച അൻവർ അവിടുന്നു തിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. ഇവിടെ എല്ലാം റഡിയാണ്. അഭിമന്യുവും ഞാനും നാളെ ദൂബായിലേയ്ക്ക് പോകും.. അവിടെ ഒരാഴ്ചത്തെ പണിയുണ്ട്... അതെല്ലാം പൂർത്തിയാകുമ്പോൾ അൻവർ എത്തും.. എത്തിയാലുടൻ ഉദ്ഘാടനം നടത്താമെന്നാണ് കരുതുന്നത്.“

“അതെന്തായാലും നന്നായി... അൻവറിന് അവിടെ താമസിക്കാനുള്ള സ്ഥലമെൊക്കെ റഡിയാക്കിയോ..“

“അതെല്ലാം റഡിയാണ്.. സ്റ്റാഫുകളൊക്കെ രണ്ടുദിവസത്തിനകം എത്തും.. ലബനോണിയും രണ്ടു ഇന്ത്യാക്കാരുമുണ്ട്... ബാക്കിയൊക്കെ ഇവിടുത്തെ ലോക്കലായിട്ടുള്ളവരെ തന്നെ എടുക്കും.“

“അൽഹദുലില്ലാ... എല്ലാം നന്നായി വരട്ടെ.. മക്കളെല്ലാം നല്ല നിലയിലെത്തുന്നത് കാണാനാകുകയെന്നതാണ് ഏതൊരു വാപ്പാന്റെയും ആഗ്രഹം.. അതു നിങ്ങൾ ഇപ്പോൾ സാധിച്ചു തന്നിരിക്കുന്നു... എല്ലാ നന്നായിവരട്ടേ..“

“അവർ ഫോൺ വച്ചു..“ എല്ലാവരുടേയും മുഖം വിടർന്നിരുന്നു.. അൻവർ നാദിറയോട് വിവരം പറഞ്ഞു.. അവൾ കുഞ്ഞുമായി പുറത്തിറങ്ങി.. അവളുടെ മുഖത്ത് അല്പം വിഷമമുണ്ടെങ്കിലും തന്റെ കുടുംബം രക്ഷപ്പെടാൻ ഇക്കാ ഗൾഫിൽ പോകണം.. അതല്ലാതെ നാട്ടിലെ പണികൊണ്ടൊന്നും ഒന്നും എങ്ങും എത്തില്ല.. സ്വന്തമായി വീടില്ല... ഉണ്ടാക്കിയതൊക്കെ കടം കയറിപോയില്ലേ... ഇനി എല്ലാം ഒന്നേന്നുപറഞ്ഞു തുടങ്ങണം. തന്റെ ബുദ്ധിമോശം കാരണമാണെന്ന് അവൾക്ക് തിരിച്ചറിവും ഉണ്ടായിരിക്കുന്നു.

അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു.. ഇന്ന് ഓഫീസിൽ കുറച്ച് ലേറ്റായി പോകാമെന്ന് അൻവർ തീരുമാനിച്ചു. അവരോട് കാര്യങ്ങൽ നേരത്തേ പറഞ്ഞതുകൊണ്ട് കുഴപ്പമില്ല.. അവിടുത്തെ എല്ലാ കാര്യങ്ങളും ഇപ്പോൾ ഒരു ഓർഡറിലായിട്ടുണ്ട്.

“അൻവറേ... എന്തായാലും നിനക്കിനി കുറച്ചു ദിവസംകൂടിയല്ലേയുള്ളൂ.. നമുക്കൊരു യാത്ര അങ്ങോട്ടു പോയാലോ.. അമ്മായിയെ കണ്ടിട്ട് കുറേ നാളുകളുമായി..“

“എന്നാൽ നമുക്ക് ശനിയാഴിച പോകാം.. അന്ന് ഞാൻ ഫ്രീയുമാണ്.“

“ശരി.. നീ അവരോട് നമ്മൾ വരുന്നകാര്യമൊന്നും പറയേണ്ട..“

“ഇല്ലില്ല...“

അൻവർ ഓഫീസിലേയ്ക്ക് തിരിച്ചു.. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ ഫസൽ നല്ല ഉറക്കത്തിലായിരുന്നു. പരീക്ഷയൊക്കെ കഴിഞ്ഞതല്ലേ.. അവനെ വിളിച്ചുണർത്തേണ്ടെന്നു എല്ലാവരുംപറഞ്ഞു... പത്തുമണിയോടെ ഫസൽ ഉണർന്ന് താഴേയ്ക്കു വന്നു...

“എന്താ ഉമ്മാ എല്ലാവരും വളരെ സന്തോഷത്തിലാണല്ലോ.. ഉമ്മയെന്താ എന്നെ നേരത്തേ വിളിക്കാഞ്ഞേ..“

“വിശേഷമുണ്ട്. എന്റെ കുഞ്ഞ് നേരേ ചെവ്വേ ഉറങ്ങിയിട്ട് കുറേനാളായില്ലേ... അതുകൊണ്ട് നീയൊന്നു നന്നായി ഉറങ്ങട്ടേയെന്നു വിചാരിച്ചു വിളിക്കാതിരുന്നതാ.“

“എന്താ ഉമ്മാ വിശേഷം.. അവൻ സഫിയയുടെ അടുത്തെത്തി..“

“അതേ.. അൻവറിക്ക അടുത്ത ആഴ്ച പോകും.. എല്ലാ ശരിയായി. രാവിലെ റഷീദിക്ക വിളിച്ചിരുന്നു.“

“അൽഹംദുലില്ല... എന്തായാലും നല്ല വാർത്തയാണല്ലോ രാവിലെ..“

അവൻ നാദിറയുടെ മുഖത്തേയ്ക്ക് നോക്കി.. അല്പം വിഷമമുണ്ട് അവരുടെ മുഖത്ത്.. അവൻ നേരേ ചെന്ന് കുഞ്ഞിനെകൈയ്യിലെടുത്തു.. ഇതാരാ.. ഗൾഫുകാരന്റെ മോളോ...“

“ടാ ചെക്കാ കളിയാക്കല്ലെ എന്റെ കൊച്ചിനെ..“ നാദിറ പിണക്കം അഭിനയിച്ചു.

“പിന്നെ.. അപ്പോഴേയ്ക്കും മാമി പിണങ്ങിയോ.. ദാ അവളെക്കണ്ടില്ലെ ചിരക്കുന്നത്..“

“ഓ. പിന്നെ.. അത് നീയവളെ ഇക്കിളാക്കിക്കാണും..“

“ഇല്ല മാമി... ദാ നോക്കിയേ..“

“അതേ നിന്നെക്കണ്ടാലേ അവൾക്ക് ചിരിവരും.. കോമഡി കാണുന്നതുപോലല്ലേ..“

“പിന്നെ മാമീ.. കളിയാക്കല്ലേ...“

അവൻ കാപ്പിയും കുടിച്ച് നേരേ മുകളിലേയ്ക്ക്പോകാനൊരുങ്ങി..

“ഫസലേ ഇന്നെന്താ പ്ലാൻ.“

“ഒന്നുമില്ലുമ്മാ.. അടുത്താഴ്ച ക്ലാസ്സുകാണും.. അന്നു പോയാൽ മതി..“

“പിന്നെ.. നമ്മളെല്ലാവരുംകൂടി ശനിയാഴ്ച അമ്മായിയുടെ അടുത്തു പോവുകയാ... നീയും വരണം..“

“പിന്നെന്താ.. വരാമല്ലോ... പരീക്ഷ കഴിഞ്ഞിട്ട് അങ്ങോട്ടു പോകാനും കഴിഞ്ഞില്ല.. അമ്മായി അനുഗ്രഹിച്ചു വിട്ടതാ..“

ഫസൽ മുകളിലേയ്ക്ക് കയറിപ്പോയി...

അല്പനരം കഴിഞ്ഞപ്പോൾ ഗേറ്റിൽ ഒരു വാഹനം വന്നു നിന്നു.. അതിൽ നിന്നും മൗലവി പുറത്തിറങ്ങി... നല്ല വെളുത്ത മുണ്ടും വെളുത്ത ഷർട്ടും ധരിച്ചിരിക്കുന്നു. തലയിൽ രോമത്തൊപ്പിയും... താടി നന്നായി ക്രോപ്പ് ചെയ്തിരിക്കുന്നു... വീട്ടിനു മുന്നിലെത്തി ബെല്ലടിച്ചു.. സഫിയയാണ് വന്നു വാതിൽ തുറന്നത്...“

“അസലാമു അലൈക്കും..“

“വ.. അലൈക്കുമസലാം...“ സഫിയ തിരിച്ചു  അഭിവാദനം ചെയ്തു...

“അകത്തേയ്ക്കു വന്നാലും...“

മൗലവി അകത്തേയ്ക്കു കയറി.. ഹമീദിക്കയും റൂമിനു പുറത്തിറങ്ങി.. മൗലവി അടുത്തെത്തിയപ്പോ ഹമീദ് മൗലവിയുടെ കരംസ്പർശിച്ചു ചുംബിച്ചു...

“എന്താ മൗലവി പതിവില്ലാതെ...“

“എനിക്ക് ഇന്നൊരു മതപ്രഭാഷണമുണ്ട്.. ഇതുവഴിയാണ് യാത്ര.. അതിനാൽ ഒന്നു കയറിട്ടു പോകാമെന്നു കരുതി.. പിന്നെ ഫസലിന്റെ പരീക്ഷയുടെ വിശേഷവും അറിയാമല്ലോ...“

“മോളേ.. അവനെ വിളിക്ക്.“

“ഫസല് നന്നായി എഴുതിയെന്നു അവൻ പറയുന്നു. ഞങ്ങൾക്കൊക്കെ പ്രതീക്ഷയുണ്ട്.“

“അതെല്ലാം പടച്ചോൻ നോക്കിക്കൊള്ളും.. അവൻ നല്ല കഴിവുള്ളവനാ... സത്യസന്ധൻ... ഖുറാൻ ഈ ചെറുപ്രായത്തിൽ കാണാപ്പാഠമാക്കിയിരിക്കുന്നു. അവൻ നമ്മുടെ ഇസ്ലാംമതത്തിന് ഒരു മുതൽക്കൂട്ടാണ്...“

“അതുകൊണ്ടാണ് ഞങ്ങൾ അവനെ മൗലവിയെ ഏൽപ്പിച്ചത്..“

“ശരിയാണ് പടച്ചോന്റെ തീരുമാനമാണിതൊക്കെ.. അല്ലെങ്കിൽ‌ ഈ നാടിന്റെ പല ഭാഗത്തു കിടന്നിരുന്ന നമ്മൾ ഇവിടെ ഈ നേരം ഒന്നിച്ചുകൂടേണ്ടതല്ലല്ലോ...“

“ശരിയാണ്... അത് ഖുർആനിൽ ഒരു വാചകമുണ്ട്... നമുക്ക് ഭക്ഷിക്കേണ്ട ഓരോ നെൽമണിയും നാമോരോരുത്തരുടേയും പേരു കൊത്തിവച്ചിട്ടുണ്ടെന്നാണ്... അതുപോലെയാണ്.. ചില നിയോഗങ്ങൾ ചെയ്യേണ്ട വ്യക്തികളെ പടച്ചോൻ നേരത്തേ തീരുമാനിച്ചിട്ടുണ്ടാവും. അതിന്റെ അടിസ്ഥാനത്തിലാണ് അവർ ഭൂമിയിൽ ജന്മം കൊള്ളുന്നത്.

“അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കെതന്നെ ഫസൽ അവിടേയ്ക്ക് കടന്നുവന്നു..“

“മൗലവിയോട് കുശലാന്വേഷണം നടത്തി..

“ഫസലേ... ഇന്നു ഒരു മതപ്രസംഗമുണ്ട്... കാരപ്പുറത്താ.. ഇവിടുന്ന് അരമണിക്കൂർയാത്ര.. നിനക്കു താല്പര്യമുണ്ടെങ്കിൽ വരാം..“

അവന്റെ കണ്ണുകൾ തിളങ്ങി.. അവന്  ഇഷ്ടമാണ്. അതിലൊക്കെ പങ്കെടുക്കാൻ.. പ്രത്യേകിച്ച് മൗലവിയുടെ പ്രസംഗം കേൾക്കാൻ.. കവിതപോലെയാണ് അദ്ദേഹത്തിന്റെ പ്രസംഗം.. വായിൽ നിന്നും ഉതിർന്നു വീഴുന്ന വാചകങ്ങൾ.. അതിലൊരു തെറ്റുപോലും കാണില്ല.. നിശ്ചയദാർഡ്യ ത്തോടെ ഓരോ കാര്യങ്ങൾ പറയുമ്പോൾ ആ വാക്കുകൾക്ക് ശരത്തേക്കാളും മൂർച്ചയുള്ളതായി തോന്നും.. അത് തുളച്ച് മനസ്സിനുള്ളിലേയ്ക്കാണ് കയറുന്നത്.. അതിന്റെ അലയൊലികളും എന്നും കൂടെയുണ്ടാവും... അവൻ കുറഞ്ഞ കാലംകൊണ്ട് ഒരു വലിയ ആരാധകനും കൂടിയായി മാറിയിരുന്നു.

അവൻ അകത്തുപോയി ഡ്രസ്സ് മാറിവന്നു... തൂവെള്ള വസ്ത്രം.. തൂവാലപോലും വെള്ളക്കളർ... അത് കോളറിനിടയിൽ തിരുകിവച്ചു. തലയിൽ തൊപ്പിയും വച്ചു... ഒരു ജൂനിയർ മൗലവിയുടെ എല്ലാ ലുക്കുമുണ്ട്..

രണ്ടാളും വീട്ടുകാരോട് യാത്രപറഞ്ഞ് പുറത്തിറങ്ങി... അവനറിയാമായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന്.. പക്ഷേ അവന്റെ ഉദ്ദേശം വേറെയായിരുന്നു. തനിക്ക് പലതും പഠിക്കാനുണ്ട്.. അതിനുളള ഫീസായി കരുതിയാൽ പ്രശ്നം തീർന്നല്ലോ.. സ്വയം സമാധാനിക്കുന്നത് ഇതുപോലെയാണ്.

വാഹനത്തിനുള്ളിൽ വച്ചു തന്നെ അദ്ദേഹം അവനോട് സ്നേഹം പ്രകടനം തുടങ്ങിയിരുന്നു.. മുണ്ടിനുള്ളിലൂടെ കൈയ്യിട്ട് തുടയിൽ തടവിക്കൊണ്ടിരുന്നു. അവനും അതിലൊരു പരിഭവുമില്ലാതെ സഹകരിച്ചു.. അല്പനേരം അതു തുടർന്നു എന്നിട്ട് അവനോട് പോകുന്ന കാര്യത്തെക്കുറിച്ച് വിശദമായി പറഞ്ഞു.. അവൻ അവിടെ ചൊല്ലേണ്ട ഖുർആന്റെ ഭാഗങ്ങൾ വിശദമായി പറഞ്ഞുകേൾപ്പിച്ചു... പ്രസംഗമധ്യത്തിൽ ചൊല്ലേണ്ട ഭാഗമെത്തുമ്പോൾ അവന് ചെറിയൊരു സിഗ്നൽ കൊടുക്കും. ആ സമയത്ത് അവൻ പാരായണം ആരംഭിക്കണം. രണ്ടു മണിക്കൂർ കുറഞ്ഞത് വേണ്ടിവരും. വൈകിട്ട് ആറുമണിക്കാണ് തുടങ്ങുക..

അവർ ആ സ്ഥലമെത്താറായി.. തികച്ചും ഗ്രാമപ്രദേശം... ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.. ചെറിയ ചെറിയ കുടിലുകൾ.. പള്ളി കുറച്ചു പഴക്കംചെന്നതാണ്.. ആ പള്ളിയെ ചുറ്റി വിശാലമായ പള്ളി പറമ്പും ഉണ്ടായിരുന്നു  മയ്യത്ത് മറവു  ചെയ്യുന്ന പള്ളിയായിരുന്നു. 
അതിൽ മയ്യത്ത് അടക്കംചെയ്ത ഭാഗം മീസാൻ കല്ലുകളാൽ കൃത്യമായി കാണാമായിരുന്നു. പള്ളിയുടെ കവാടത്തിനു മുന്നിൽ വാഹനം നിന്നു.. അവിടെനിന്നും അല്പം നടക്കാനുണ്ട് പ്രധാന വേദിയിലെത്താൻ... വലിയ  ജനക്കൂട്ടമൊന്നുമില്ല. എല്ലാവരും തറയിൽ പായവിരിച്ചിരിക്കുന്നു. അവർ എത്തിയപ്പോഴേയ്ക്കും പാട്ട് നിർത്തി മൗലവി എത്തിയ കാര്യം അറിയിച്ചു...

ഏതാനും നിമിഷങ്ങൾക്കകം ആളുകളുടെ ഒരു പ്രവാഹമായിരുന്നവിടെ... അവർ രണ്ടാളും വേദിയിലേയ്ക്ക കയറി... യോഗ നടപടികൾ ആരംഭിച്ചു. അധ്യക്ഷൻ രണ്ടാളേയും പരിചയപ്പെടുത്തി.. മൗലവിയുടെ ബന്ധുവാണെന്ന നിലയിൽ തന്നെയാണ് ഫസലിനേയും പരിചയപ്പെടുത്തിയത്.. അക്കൂട്ടത്തിൽ സമുദായത്തിലെ ഒരു ഡോക്ടറാണ് ഈ ഇരിക്കുന്നതെന്നുകൂടി അയാൾ തട്ടിവിട്ടു.. അവനെ ആദരപൂർവ്വം എല്ലാവരും നോക്കുന്നുണ്ടായിരുന്നു.

“മൗലവിയുടെ സ്വന്തക്കാരനല്ലേ.. അതാ അത്ര സൗന്ദര്യം..“

“ശരിയാ.. ഒരു ഡോക്ടറുടെ എല്ലാ ലക്ഷണവും ആ മുഖത്തുണ്ട്..“

നാട്ടിലുള്ളവർ കുശുകുശുക്കുന്നുണ്ടായിരുന്നു.

മൗലവി.. പ്രസംഗം.. ആരംഭിച്ചു.. അൽഹംദുലില്ലാഹ്... വാസ്സലത്തു... വാസ്സലാമു...  

ഇടയ്ക്ക് നിർത്തി ഫസലിനെ നോക്കി.. ഫസൽ എഴുന്നേറ്റ് നിന്നു. അവന്റെ കൈയ്യിലും ഒരു മൈക്ക് കൊടുത്തിട്ടുണ്ടായിരുന്നു.

ഖുർആനിലെ ഒരു ഖണ്ഡികയിലെ തുടക്കം നാലു വരികൾ വായിച്ചു.. മൗലവി ആ വരികളുടെ സംഗ്രഹം പറ‍‍ഞ്ഞു... അതിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്... ഫസലിന്റെ  ഈണത്തിലുള്ള ഖുർആൻ പാരായണം അവിടെ കൂടിയിരുന്നവരെല്ലാം നിശ്ശബ്ദരായി കേട്ടിരുന്നു. ഇതുവരെ കേട്ടിരുന്നതിൽ നിന്നും വ്യത്യസ്ഥമായിരുന്നു ഫസലിന്റെ പാരയണം അതുകൊണ്ടുതന്നെ എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു...

അവിടുത്തെ പ്രഭാഷണം കഴിഞ്ഞപ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു. വീട്ടിൽ താമസിച്ചേ വരികയുള്ളൂവെന്നു പറഞ്ഞിരുന്നതുകൊണ്ട് കുഴപ്പമില്ല... അവർ ആ നാട്ടുകാരുടെ ഊഷ്മളമായ സ്നേഹം ഏറ്റുവാങ്ങി വാഹനത്തിലേയ്ക്ക് കയറി.. പോകുംവഴി മൗലവി അവനോട് പലതും സംസാരിച്ചു..

വീടിനു മുന്നിൽ വാഹനമെത്തി.. ഫസലും മൗലവിയും പുറത്തിങ്ങി.. അവരെകണ്ടപാടെ മുറ്റത്തിരിക്കുകയായിരുന്ന സഫിയയും ഉമ്മയും എഴുന്നേറ്റു നിന്നു.. ഹമീദിന്റെ അടുത്തെത്തി. അസ്സലാമു അലൈക്കും പറഞ്ഞു...

“എങ്ങനുണ്ടായിരുന്നു.“

“നല്ല ആളുണ്ടായിരുന്നു. നല്ല പരിപാടി... ഫസലിന്റ പാരായണം കൊഴുപ്പിച്ചു..“

ആ വൃദ്ധ മനുഷ്യന് ഫസലിന്റെ കഴിവിൽ അഭിമാനംതോന്നി.

“പിന്നെ ഹമീദ്ക്കാ... ഞാൻ വേറൊരു  കാര്യം കൂടി പറയണമെന്നു വിചാരിച്ചു. ഫസലിന്റെ റിസൾട്ടു വരാൻ സമയമുണ്ടല്ലോ.. കുറച്ചു പ്രോഗ്രാമുകൾ വരുംദിവസമുണ്ട്.. എന്നെ വിശ്വാസമാണെങ്കിൽ ചിലദിവസങ്ങളിൽ ഫസലിനെ എന്റെ കൂടെ വിടാമോ... ചിലപ്പോൾ ഒരു ദിവസം സ്റ്റേ ചെയ്യേണ്ടിയും വരും..

“അതിനെന്താ.. മൗലവി പറഞ്ഞാൽ പിന്നെ എതിർപ്പില്ലല്ലോ... ഞാനിതാ അവനെ അങ്ങയുടെ കൈകളിലേൽപ്പിക്കുന്നു...“

മൗലവിയ്ക്കും സന്തോഷമായി.. തന്റെ കാര്യങ്ങൾക്ക് ഇനി തടസ്സമൊന്നുമില്ലല്ലോ എന്ന് മനസ്സിലോർത്തു...“

വളരെ സൂത്രക്കാരൻ കൂടിയായിരുന്നു അദ്ദേഹം.. തന്റെ ആഗ്രഹപൂർത്തീകരണത്തിന് ഫസലിനെ ലഭിക്കാൻ ഇനി തടസ്സങ്ങളൊന്നുമില്ലല്ലോ.. അദ്ദേഹത്തിന്റെ വാചക കസർത്തിൽ വീട്ടിലുള്ള എല്ലാവരും വീണിരുന്നു. യഥാർത്ഥ കഥ ഫസലിനല്ലേ അറിയൂ.. എന്നാൽ അവനതൊരു പ്രശ്നമല്ലാതാനും.

അല്പ സമയത്തിനകം അയാൾ യാത്രപറഞ്ഞിറങ്ങി...

അവർ നേരേ അകത്തേക്ക് പോയി..

“ഉമ്മാ എനിക്കൊന്നുംവേണ്ട..“

“അതെന്താടാ..“

“നല്ല നെയ്ച്ചോറും ബീഫുമായിരുന്നുമ്മ... നന്നായി കഴിച്ചു.. ന്നാലും ഉമ്മാടെ ടേസ്റ്റില്ലാട്ടോ..“

“ടാ.. അതെന്നെ സുഖിപ്പിക്കാൻ പറയല്ലേ..“

“ന്റ സഫ്യേ.. ഞാനങ്ങനെ സുഖിപ്പിക്കാൻ പറയോ..“

“അവന്റെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചുപോയി...

“ചെക്കന്റെയൊരു കാര്യം... ന്നാൽ നീ പോയി ഡ്രസ്സ് മാറിവാ..“

“അവൻ മുകളിലേയ്ക്ക് പോയി. ഡ്രസ്സ് മാറ്റി തിരികെയെത്തി.. അവിടെ എല്ലാവരും അൻവറിന്റെ യാത്രയെക്കുറിച്ചാണ് ചർച്ചചെ യ്തിരുന്നത്.. അൻവർ പോയിക്കഴിഞ്ഞാൽ പിന്നെ ഇവിടുത്തെ എല്ലാക്കാര്യത്തിലും ഫസലിന്റെ നോട്ടം  ചെല്ലേണ്ടതുണ്ട്. സഫിയയാണ് അക്കാര്യം അവതരിപ്പിച്ചത്..“

“അൻവറേ.. ഇവനോടും കൂടിയൊന്നു  പറയണം.. കടയിലൊക്കെ പോകാൻ ഇവന് വലിയ മടിയാ. നീയുള്ളപ്പോൾ നമ്മളതൊന്നുമറിഞ്ഞില്ല.. നീ പോയാൽ ഇവൻതന്നെ എല്ലായിടത്തും പോയിവരേണ്ടിവരും..

“ഉമ്മാ.. ഒരു ഡോക്ടറോടാണ് ഇതൊക്കെ പറയുന്നത്.“

“മോനേ.. ആരായാലും അവന്റെ ഗുരുവെന്നു പറയുന്നത് അനുഭവങ്ങളാണ്.. അത് ഏതു ജീവജാലങ്ങളായാലും.. അങ്ങനെയാണ്... അതുകൊണ്ട്. നമ്മൾ ചെയ്യേണ്ട പ്രവർത്തികൾ യഥാസമയംചെയ്യുക..“

ഹമീദാണ് അത് പറഞ്ഞത്.. അദ്ദേഹം പറഞ്ഞുകഴിഞ്ഞാൽ അവിടെ പിന്നെ വേറേ മറുത്തൊരഭിപ്രായം ആർക്കുമില്ലോ..“

അല്പനേരത്തിനകം അൻവർ എത്തി...

“വാപ്പാ.. അമ്മായിയോട് ശനിയാഴ്ച എത്തുമെന്നു ഞാൻ പറഞ്ഞു.. അമ്മായിയാ.. വാപ്പാനേയും എല്ലാവരേയും കൂട്ടി അങ്ങോട്ടു ചെല്ലാൻ പറഞ്ഞത്.. കള്ളം പറയാൻ വയ്യാത്തോണ്ട് ഉള്ള സത്യം ഞനങ്ങു പറഞ്ഞു..

“അതു കുഴപ്പമില്ല.. ഈ വയസ്സാൻ കാലത്ത് അവരെ അടുക്കളയിൽ കേറ്റണ്ട എന്നു കരുതിയിട്ടാ... വിശേഷിച്ച് ആരേലും സ്വന്തക്കാർ ചെന്നാൽ വേലക്കാർക്ക് അടുക്കളയിൽ പ്രവേശനമില്ല.. തന്റെ കൈകൊണ്ടുള്ള ഭക്ഷണം തന്നെ കൊടുക്കണമെന്ന് നിർബന്ധവുമാണ്.

ശനിയാഴ്ച രാവിലെ ആറുമണിക്കുതന്നെ എല്ലാവരും പോകാൻ തയ്യാറായി എത്തി.. അവരോരുത്തരും വാഹനത്തിൽ കയറി.. ഹമീദ് ഫ്രണ്ട് സീറ്റിലാണ് കയറിയത്.. വിഷ്ണുവിന് ചില പരിപാടികൾ ഉള്ളതിനാൽ അവനെ അന്നേദിവസം കൂട്ടിയിരുന്നില്ല. അൻവർ തന്നെയാണ് കാർ ഓടിച്ചത്...

വാഹനം ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു.. എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വഴുതിവീണു. ഫസൽ മാത്രം കണ്ണാടിയിലൂടെ ചുറ്റുമുള്ള കായ്ച്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു..


ഒരൽപ്പം
 ജാഗ്രത.. അതു മതി നിങ്ങളുടെ ജീവിതം മാറാതിരിക്കാൻ... വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം.. ഓണംപോലുള്ള വിശേഷ ദിവസങ്ങൾ വരുന്നു.. ആരും ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരരുത്... രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഭയമുളവാക്കുന്ന കണക്കുകൾ.. കേരളംപോലെ തിങ്ങിനിറഞ്ഞു ജനവാസമുള്ള സ്ഥലത്ത് രോഗവ്യാപനം പിടിച്ചു കെട്ടുകയെന്നുള്ളത് കഠിന പ്രയത്നംവേണ്ടതാണ്.. കാത്തിരിക്കാം നല്ലൊരു പുലരിയ്ക്കായി...





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തൊപ്പി 23 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 30 08 2020

Posted by SHAMSUDEEN THOPPIL at 22.8.20 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

15.8.20

നിഴൽവീണവഴികൾ ഭാഗം 87

 


കെട്ടിയ ഭർത്താവ് തന്നെയും മകനേയും അടിച്ചിറക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. അലക്ഷ്യമായ യാത്ര ദൈവദൂതരെപ്പോലെ പലരും ജീവതത്തിൽ രക്ഷയ്ക്കായെത്തി..അവസാനം ഇവിടെവരെ... കഠിനമായ യാതനകളോട് പടവെട്ടി... .ജയിക്കാനായി മാത്രം. അല്ലാഹുവിന് നന്ദി...


വൈകുന്നേരം ഐഷു വിളിച്ചിരുന്നു. അവർ ബാംഗ്ലൂരിൽ എത്തിയിരുന്നു. തിരക്കിനിടയിൽ അവനോട് വിശദമായി സംസാരിക്കാനും സാധിച്ചിരുന്നില്ല. രണ്ടുപേരും എഴുതിയ  ആൻസറിനെക്കുറിച്ചും മറ്റും ഡിസ്കസ് ചെയ്തു... എന്തായാലും റാങ്ക്ലിസ്റ്റിൽ കയറിക്കൂടാൻ ഇടയുണ്ടെന്നുള്ള കാര്യം രണ്ടാൾക്കും തീർച്ചയായിരുന്നു. ബാക്കിയെല്ലാം പടച്ചോന്റെ കൈയ്യിൽ...

“ടാ ഇനി നമ്മൾ എന്നാടാ കാണുക...“

“അതിന് നീ തിരിച്ചു വരുന്നില്ലേ..“

“അതല്ല.. വാപ്പ പറയുന്നത്. ഇവിടെ പഠിക്കാമെന്നാണ്. പക്ഷേ... എനിക്ക്...“

“എവിടെ പഠിച്ചാലും നീയെന്തിനാ വിഷമിക്കുന്നത്... ഇപ്പോൾ നമുക്ക് പഠനം വളരെ പ്രധാനമാണ്. അതു കഴിഞ്ഞ് എന്തുവേണമെന്ന് ആലോചിച്ച് ചെയ്യാമല്ലോ...“

“അത് ശരിയാ.. പക്ഷേ എനിക്ക് നിന്നെ പഴയതുപോലെ എപ്പോഴും കാണാനാകില്ലല്ലോ..“

“അതിന് നീയെന്തിനാ വിഷമിക്കുന്നേ. എപ്പോ കാണണോന്ന് തോന്നിയാലും എന്നെ അറിയിച്ചാൽ മതി. അടുത്ത ട്രെയിനിൽ ഞാനങ്ങെത്തില്ലേ...“

“ഉവ്വുവ്വേ .. ഒറ്റയ്ക്ക് കോഴിക്കോട് വരെ പോകാനറിയാത്ത ആളാ.. ബാംഗ്ലൂരിലെത്തുന്നത്...“

“അതൊക്കെ നിന്റെ തോന്നലാ..മോളെ... ഞാൻ ഒന്ന്... ഒന്നര... സംഭവമല്ലേ.. എന്റെ ഐഷുട്ടിയെ...“ ആണേ...ചെക്കന്റെ കൊഞ്ചൽ കണ്ടില്ലേ...ഞാൻ ഇല്ലെന്ന് വെച്ച് വേറെ ആരോടെങ്കിലും കൊഞ്ചാൻ നിന്നാലുണ്ടല്ലോ കൊല്ലും നിന്നെ ഞാൻ...
നീ ഉള്ളപ്പോൾ എന്തിനാ  പെണ്ണെ എനിക്ക് വേറെ ഒരാൾ...സുഖിപ്പിക്കല്ലേ ചെക്കാ...മതി... മതി...
 
“പിന്നെ റിസൾട്ടു വരാൻ എന്തായാലും രണ്ടുമാസമെങ്കിലുമെടുക്കും... ആൾ ഇന്ത്യാ എൻഡ്രൻസ് അല്ലേ... അതു വരെ എന്തു ചെയ്യാനാ പ്ലാൻ നിനക്ക്..“ അവൾ ചോദിച്ചു.

“എനിക്ക് ഡ്രൈവിംഗ് പഠനം പൂർത്തിയാക്കണം. കൂടാതെ ചില ഐഡിയകളൊക്കെ മനസ്സിലുണ്ട്... എന്തെങ്കിലും നടക്കുമെങ്കിൽ ഞാൻ നിന്നോടു പറയാം.“

“നിനക്കെന്താ ഇപ്പോ പറഞ്ഞൂടേ..“

“അതൊന്നും ഇപ്പോൾ പറയാനുള്ളതല്ല പെണ്ണേ..“

“... ഓ ഒരു കുറുമ്പൻ... നിനക്ക് വെച്ചിട്ടുണ്ട് ചെക്കാ... നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ ഞാൻ ചെവിയിൽ പൊന്നീച്ച പറക്കുന്നത് കാണീക്കാട്ടോ... പറയാമെങ്കിൽ പറ.“അല്ല പിന്നെ...
നീ പിണങ്ങണ്ട പെണ്ണെ ഞാൻ പറയാം...

“ നിനക്കറിയാമല്ലോ എന്റെ മനസ്സിൽ അഭിനയമോഹം പണ്ടേഉള്ളതാണെന്ന്...“

“അതൊക്കെ നീ ഇത് വരെ വിട്ടില്ലേ..

“എങ്ങനെ വിടാനാ... തൽക്കാലം നിർത്തിവച്ചു. പഠനത്തിൽ അതൊന്നും കൂട്ടിക്കുഴക്കേണ്ടന്നു കരുതി.“

“... പിന്നിപ്പോൾ എന്താ.. പുതിയ ഓഫർ വല്ലതും കിട്ടിയോ...“

“ഒരാൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും തീർത്തു പറയാറായിട്ടില്ല.“

“എന്തായാലും നിന്റെ ആഗ്രഹമല്ലേ.. പിന്നെ നീ.. വലിയ നടനൊക്കെ ആകുമ്പോൾ ഈ പാവപ്പെട്ടവളെ  മറന്നുപോകല്ലേ...“ ഒന്ന് പോടീ കളിയാക്കാതെ...

“അതിനു അഭിനയം ഒരു ജോലിയായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല... അത് എന്റെ ഒരാഗ്രഹം മാത്രമാണ്.“

“എല്ലാ നടന്മാരും ആദ്യം അങ്ങനെ ആയിരിക്കും.. പക്ഷേ അവസരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിർത്താനാവില്ല.“

“അങ്ങനല്ലന്നേ... ഉമ്മാന്റെയും ഉപ്പാന്റെയും ആഗ്രഹം ഞാനൊരു ഡോക്ടറാകണമെന്നാണ്.. അത് ആദ്യം സാധിച്ചുകൊടുക്കണം... ബാക്കിയൊക്കെ പിന്നീട്.. പിന്നെ ഇതെല്ലാം ഒരുമിച്ചും കൊണ്ടുപോകാല്ലോ..“

“ശരി.. നീ എന്തായാലും ആലോചിച്ച് തീരുമാനിക്കുക... നല്ലതിനാവട്ടെ.. ഒരു ചതിയിലും ചെന്നു പെടാതിരിക്കാൻ നോക്കുക.. ഞങ്ങൾ ചിലപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് നാട്ടിലേയ്ക്ക് വരും... ഉമ്മയുടെ ബന്ധത്തിലൊരു കല്യാണമുണ്ട്. അപ്പോൾ നമുക്ക് കാണാം.. ഞാൻ വന്നിട്ട് നിന്നെ വിളിക്കാം... നീ വീട്ടിലേയ്ക്ക് പോരേ..“

“ശരി....“

“ഞാൻ വയ്ക്കുന്നു. നാളെ വിളിക്കാം..“

“ശരി... ബൈ..“

അവൻ ഫോൺ കട്ട്ചെയ്തു.. തിരിഞ്ഞു നോക്കിയതും ഉമ്മാ തൊട്ടതുത്ത്...

“എന്താടാ ഒരു സല്ലാപം... അവൾക്ക് എങ്ങനുണ്ടായിരുന്നു.“

“നന്നായി എഴുതിയെന്നു പറഞ്ഞു. ലക്ഷങ്ങൾ എഴുതുന്ന പരീക്ഷയല്ലേ... അതിൽ എത്രപേർക്ക് സെലക്ഷൻ കിട്ടുമെന്ന് ആർക്കറിയാം.“

“എന്തായാലും പടച്ചോൻ നമ്മളെ കൈവിടില്ല... നീ എഴുതിയെങ്കിൽ നിനക്ക് കിട്ടിയിരിക്കും..“

“ഉമ്മയ്ക്ക് ഇപ്പോഴും എന്നെ വിശ്വാസമായില്ലേ..“

“അതുകൊണ്ടല്ല... അത്ര ആഗ്രഹിച്ചുപോയി..“

അവരുടെ കണ്ണുകൾ നിറ‍യുന്നത് അവൻ കണ്ടു.. അവൻ അടുത്തെത്തി അവരുടെ കൈ പിടിച്ച് വലിച്ച് പുറത്തേക്കിറങ്ങി...

“ഉമ്മാ.. എപ്പോഴും വീട്ടിനകത്ത് ഇങ്ങനെ ഇരിക്കാതെ വല്ലപ്പോഴുമൊക്കെ  പുറത്തിറങ്ങി നിൽക്കണ്ടേ... ദാ... നല്ല ആകാശം നല്ല കാറ്റ്.. എന്തെല്ലാ ചെടികളാ ഈ മുറ്റത്ത്.“

“ഇതെല്ലാം ഉമ്മ കാണുന്നുണ്ട് മോനേ...“

“പിന്നെന്താ ഉമ്മയ്ക്ക് എപ്പോഴുമീ ദുഃഖം ഭാവം.. കുറച്ച് സന്തോഷമായിരുന്നുകൂടെ...“

“എന്റെ സന്തോഷത്തിന് എന്താ കുറവ്..“

“ശരി. ഞാനിനിയൊന്നും പറയുന്നില്ല.. ഉമ്മാ... പടച്ചോൻ വിധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടുമെന്നുറപ്പാ..“

“ശരി... എനിക്ക് നിന്നെ വിശ്വാസമാ..“

ഹമീദും തന്റെ വടിയും കുത്തി പുറത്തേയ്ക്കിറങ്ങി.... എന്നാൽ ഉമ്മാ ഞാൻ കസേരയും എടുത്തു വരാം നമുക്കിവിടെ കുറച്ചുനേരമിരിക്കാം.

അവൻ ഓടി അകത്തുപോയി കസരേകളുമായി വന്നു.. അപ്പോഴേയ്ക്കും നാദിറയും മറ്റെല്ലാവരും എത്തിയിരുന്നു. അവർ ആ സന്ധ്യാസമയത്ത് അവിടിരുന്നു സന്തോഷകരമായി സംസാരിച്ചു... എല്ലാവരും ഭാവിയിലെ ഡോക്ടറെ കളിയാക്കാനും തുടങ്ങി..

“ഫസലേ.. നീ ഡോക്ടറായിട്ടുവേണം എന്നെ ചികിത്സിച്ചു ഭേദമാക്കാൻ...“

“അതിന് ഉപ്പാ ഇനിയും എത്രയോ വർഷംവേണം...“

“അതിനർത്ഥം അതിനുമുമ്പ് ഞാൻ ഇവിടംവിട്ടു പോകുമെന്നണോ...“

അവൻ ഹമീദിന്റെ വാ പൊത്തി.. “ഉപ്പാ ഇങ്ങനെ പറയല്ലേ..“

“ഞാൻ വെറുതേ പറഞ്ഞതല്ലേ മോനേ..“

ആ സമയത്താണ് അൻവറും അവിടെ എത്തിയത്... അവൻവറും അവർക്കൊപ്പം കൂടി...

“വാപ്പാ റഷീദ് വിളിച്ചിരുന്നു. ദുബൈ  എല്ലാം വളരെ വേഗത്തിൽ നടക്കുന്നു. ഷോപ്പ് എടുത്ത് ഇന്റീരിയർ വർക്ക് തുടങ്ങി... മിക്കവാറും അടുത്തമാസം ഞാൻ ഇവിടുന്നു ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്..“

“റഷീദ് എന്നോട് എല്ലാം വിശദായി സംസാരിച്ചിരുന്നു.“

“ഞാൻ ഓഫീസിൽ കാര്യങ്ങൾ വിശദമായി നേരത്തേ സൂചിപ്പിച്ചിരുന്നു.. അവിടെ ഇപ്പോൾ നല്ല ലാഭത്തിലാണ് പോകുന്നത്.. കൂടാതെ അമ്മായിയെ സഹായിക്കാൻ വിശ്വസ്ഥരായ രണ്ടുമൂന്നു ആൾക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു...  പോരാൻ നേരത്ത് അമ്മായി പറഞ്ഞത് ഫസലിന് കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിഷൻ കിട്ടിയാൽ അവനെ ഹോസ്റ്റലിൽ നിർത്തണ്ട അവിടെ വീട്ടിൽ നിൽക്കാമെന്നാണ്. അവിടെ അവർക്കൊരു കൂട്ടുമാവുമല്ലോ..“

“അതുകൊള്ളാം... അടുത്തറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ നമുക്കു നല്ലതല്ലേ...“

“അതുമാത്രമല്ല... സഫിയയോടും അങ്ങോട്ടു ചെല്ലാനാ പറഞ്ഞിരിക്കുന്നത്... അവള് പഠിച്ചോളല്ലേ... അവൾക്കും ബിസിനസ്സിൽ സഹായിച്ചുകൂടേന്ന്...“

“അല്ലോ ഇക്കാ എന്നെക്കൊണ്ടൊന്നിനും പറ്റില്ല... ഞാൻ അതിനുവേണ്ടിയുള്ള വിദ്യാഭ്യാസമുള്ളവളല്ലല്ലോ..“

“അതിന് ഇത് സർക്കാർ ജോലിയല്ലല്ലോ.. എല്ലാം അവർ പഠിപ്പിക്കും..“

“അതിന് ഇവിടെ ഉപ്പാ ഒറ്റയ്ക്കല്ലേയുള്ളൂ..“

“ഉപ്പാടെ കാര്യം നോക്കാൻ ഇവിടെല്ലാരുമില്ലേ... നീ ആലോചിച്ചു പറഞ്ഞാൽ മതി.. അവർ ഒരു നിർദ്ദേശം വച്ചു. ഞാൻ അത് നിന്നോടു പറഞ്ഞു... കോഴിക്കോട് പോയിവരുന്ന കാര്യം ഫസലിന് നടപ്പുള്ളതല്ല.. ഒരുപാട് പഠിക്കാനുമുണ്ട്.. ഇവന്റെ സ്വഭാവത്തിന് ഹോസ്റ്റലിൽ നിർത്താനുമാവില്ല.. പിന്നെ അടുത്ത് വീടെടുത്ത് താമസിക്കണം.. അതിനേക്കാൾ എത്രയോ നല്ലതാ അമ്മായിയുടെ വീട്ടിൽ താമസിക്കുന്നത്.. അവിടെ അമ്മായിലും അവരുടെ അനുജത്തിയും അവരുടെ രണ്ടു മക്കളും മാത്രമേയുള്ളൂ... അവരെല്ലാം ജോലിത്തിരക്കുകളിലായിരിക്കും. വീട്ടുജോലിക്കുതന്നെ മൂന്നുനാലുപേരുണ്ട്.. അതുകൊണ്ട് അടുക്കളയിൽ കയറേണ്ടിയും വരില്ല...“

“മാമാ... അതിന് കോഴിക്കോട് തന്നെ കിട്ടിയാലല്ലേ... പറ്റൂ.. പക്ഷേ റിസൾട്ട് വന്നാലേ അറിയാവൂ എവിടെയാണ് കിട്ടാൻ സാധ്യതയെന്ന്.“

“ഫസലേ... ഇതുവരെ പടച്ചോനല്ലേ ഇവിടംവരെ എത്തിച്ചത്... എല്ലാം നേരേയാക്കിത്തരും..“

ഒരല്പനേരം അവിടെയൊരു നിശബ്ദത പടർന്നു..

“സഫിയാ അൻവർ പറഞ്ഞതിലും കാര്യമുണ്ട്... എന്തായാലും റിസൾട്ടു വരട്ടേ... അതിനുശേഷം തീരുമാനിക്കാം...“

“ശരി വാപ്പാ..“

“ഒരിക്കൽ നിനക്ക് അഭയം തന്നവരാ അവർ.. അവരെ ഒരിക്കലും ജീവിതത്തിൽ മറക്കരുത്... നമ്മളെല്ലാരും അവരോട് അത്രയധികം കടപ്പെട്ടിരിക്കുന്നു.“

“ഇല്ല വപ്പാ.. എനിക്ക് യാതൊരു സമ്മതക്കുറവുമില്ല.. ഇവിടെ എല്ലാവരേയും വിട്ടിട്ടുപോകണ്ടേയെന്നുള്ള വിഷമം..“

“അതല്ലമോളേ.. ഇപ്പോൾ നമുക്ക് ആവശ്യം നമ്മുടെ ഫസലിന്റെ വിദ്യാഭ്യാസമാണ്.. അതിന് നമ്മളാൽ കഴിയുന്ന സഹായമൊക്കെ ചെയ്തുകൊടുക്കണം... നിനക്കറിയാലോ സെയ്ദലവിയുടെ മകന്റെ കാര്യം... ബാംഗ്ലൂരിൽ പഠിക്കാൻ പറഞ്ഞയച്ചു.. അവസാനം... മയക്കുമരുന്നിനടിമയായ ചെക്കെനെയാണ് പോലീസ്സ്റ്റേഷനിൽ നിന്നും കൊണ്ടുവരേണ്ടിവന്നത്.. അത് എന്റെ കുട്ടിക്ക് ഉണ്ടാവുമെന്നല്ല.. പക്ഷേ യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം..“

“ഉപ്പാ.. എന്നെക്കുറിച്ച് ഇങ്ങനെയാണോ ധരിക്കുന്നത്...“

“അങ്ങനല്ലാ മോനേ... പലപ്പോഴും വഴിതെറ്റിപ്പോകുന്നത് നമ്മുടെ സാഹചര്യങ്ങളാണ്.. അതിനുള്ള അവസരം ഉണ്ടാകാതിരിക്കാൻ രക്ഷകർത്താക്കളാണ് ശ്രദ്ധിക്കേണ്ടത്...“

“അത് ശരിയാ വാപ്പാ... ഇവന് ആരു വന്നു വിളിച്ചാലും ഇറങ്ങിപ്പോകുന്ന സ്വഭാവക്കാരനാ.. എല്ലാവരേയും വിശ്വാസാ... നീയങ്ങനെ ഒറ്റയ്ക്ക് പോവേണ്ട.. ഞാനും വരും ഫസലേ...“

“ഉമ്മയ്ക്ക് വിശ്വാസമില്ലേൽ കൂടെപ്പോരേ..“

അവിടൊരു കൂട്ടച്ചിരിയുയർന്നു... എല്ലാവരും സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.. രാത്രി ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു... ഫസലിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.. എത്രയോ ദിവസങ്ങളായി ഉറക്കമിളച്ചുള്ള പഠനമായിരുന്നു. ഇനി കുറച്ചു വിശ്രമിക്കാം.. നാളെ ഉപ്പായോട് എന്തേലും കള്ളത്തരം പറഞ്ഞ് ഡയറക്ടറുടെ ഓഫീസുവരെ പോകണം... പഠനത്തിന്റെ തിരക്കുകാരണം അവിടെ പോകാൻ കഴിഞ്ഞുമില്ല.. കോളേജിലേക്ക് പോകുന്നെന്നു പറ‍‍ഞ്ഞാൽ വിശ്വസിക്കുകയും ചെയ്യു. കിടന്നയുടൻ അവൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു...

രാവിലെതന്നെ എഴുന്നേറ്റു.. താഴെവന്നു ചായകുടിച്ചകൂട്ടത്തിൽ അവൻ ഉമ്മയോട് വിവരം പറഞ്ഞു...

“ഉമ്മാ എൻഡ്രൻസ് കഴിഞ്ഞ് കോളജിൽ ചെല്ലണമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എത്രത്തോളം ചാൻസ് ഉണ്ടെന്നറിയണമല്ലോ... അതിനാണ്...“

“അതിന് നീ... അപ്പോൾ ഐഷുവോ..“

“അവൾ‌ പോകുന്നതുകൊണ്ട് സാറിനോട് പ്രത്യേകം പെർമിഷൻ വാങ്ങിയിരുന്നു.“

“ശരി.. നേരത്തേ തിരിച്ചുവരണം. നീ ഉപ്പയോടും പറഞ്ഞേക്കണേ..“

അവൻ ഉപ്പയോടു പറഞ്ഞ് അനുവാദം വാങ്ങി..

ഒൻപതു മണിയോടുകൂടി അവൻ പോകാൻ തയ്യാറായി താഴേയ്ക്കു വന്നു.. കുറച്ചുനേരം നാദിറയുടെ കുഞ്ഞുമായി കളിച്ചു.. അപ്പോഴേയ്ക്കും റഷീദിന്റെ കു‍ഞ്ഞ് ഭിത്തിയിൽ പിടിച്ച് പിടിച്ച് അവന്റടുത്തെത്തി..അവളെയും താലോലിച്ച് അവൻ ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി..

കുറച്ചുവേഗത്തിൽ നടന്നു.. ആദ്യം കണ്ട ബസ്സിൽ കയറി... അത് നേരിട്ടുള്ള ബസ്സായിരുന്നു. അവൻ കോളേജ് കഴിഞ്ഞിട്ടുള്ള ജംഗ്ഷനിൽ ഇറങ്ങി.. കോളേജിൽ ഇനി മറ്റാരും കണേണ്ട എന്നു വിചാരിച്ചു.

അവിടുന്നു തിരികെ നടന്നു... പത്തു മിനിറ്റിനകം അവൻ അവിടുത്തെ ഓഫീസിലെത്തി.. ഡോറിൽ തട്ടി.. അകത്തു നിന്നും പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചു... അവിടെ സെക്രട്ടറി ഉണ്ടായിരുന്നു.

“എവിടായിരുന്നു ഫസലേ നീ ഇത്രകാലം.. ഞാൻ പലദിവസവും അവിടെ വന്നിരുന്നു. പക്ഷേ അതിനുമുന്നേ നീപോയിട്ടുണ്ടാവും... കഴിഞ്ഞദിവസം നിന്നെ  ഞാൻ വിളിച്ചിരുന്നു നീ കണ്ടില്ലായിരുന്നോ...“

“ഇല്ല ഞാൻകണ്ടില്ലായിരുന്നു. ഒരു ബന്ധുവിന്റെ കാറ് കിട്ടി അതിൽ കയറിപോയതാ..“ അവൻ അവളോട് കള്ളമാണ് പറഞ്ഞത്.. അവൻ അത് കണ്ടിട്ടും കാണാത്തഭാവത്തിൽ ഇരിക്കുകയായിരുന്നു.

“പിന്നെ സാറിവിടില്ല.. ചെന്നെയിലാണ്.. ഒരു സിനിമയുടെ വർക്ക് നടക്കുന്നു. 45 ദിവസത്തെ ഷൂട്ടാണ്. അതു കഴിഞ്ഞേ വരാൻ സാധ്യതയുള്ളൂ... ഇന്ന് കഥ വായിക്കണോ..“ ഒരു കള്ളച്ചിരിയോടെ.. അവനോട് അവൾ ചോദിച്ചു...

അവന് കാര്യം പിടികിട്ടി..

“അത്...“

ഞാൻ അന്ന് വന്നു വിളിച്ചതേ.. സാറ് തൊട്ടടുത്ത ദിവസം ചെന്നെയിലേയ്ക്ക് പോകുന്നകാര്യം പറയാനായിരുന്നു. അതിനുമുന്നേ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിക്കാനുണ്ടായിരുന്നു.

“അതിനു കുഴപ്പമില്ല.. നമ്മൾ വായിച്ചു നിർത്തിയിടത്തുനിന്നു തുടങ്ങാം...“

“എനിക്ക് ഉച്ചയ്ക്ക് തിരികെപോകണം..“

“അതിനെന്താ.. കുറച്ചുനേരമിരിക്കാം...“

“അവൾ അവനേയും കൂട്ടി ബോസിന്റെ റൂമിലേയ്ക്ക് പോയി... വാതിൽ ചാരി ഓടിവന്ന് അവളവനെ കെട്ടിപ്പിടിച്ചു... കവിളിലും ചുണ്ടിലും ഉമ്മവച്ചു..“

“ടാ.. നീ അന്നു എന്നെ മൊത്തം ഇളക്കിയിട്ടുപോയി.. പിന്നെ നിന്നെക്കണ്ടതുമില്ല..“

“അത്... ഞാൻ...“

“അവൻ അത് മുഴുമിപ്പിക്കുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവൾ വായ്ക്കുള്ളിലാക്കിയിരുന്നു... അവന്റെ സിരകളിൽ വികാരം പടരുകയായിരുന്നു. അവളുടെ മാറിടത്തിലേയ്ക്ക് കൈകൾ ഇഴഞ്ഞുകയറി...“

“മോനേ.... ഇന്നൊന്നു നടക്കൂല്ല... ഇന്നേ.. എനിക്ക് പീരിയേഡ്സാ...“

“അതെന്താ...“

“ഇതൊക്കെ ചെയ്യനറിയാം.. അതിനപ്പുറം നിനക്കൊന്നുമറിയില്ലേ..“

അവൻ ‍ജിഞ്ജാസയോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി...

“അവളു‍ ചുണ്ടുകൽ അവന്റെ കാതിനടുത്തേയ്ക്ക്ചേർത്തുവച്ചു.. പതിയെ പറഞ്ഞു. അതേ സ്ത്രീകൾക്ക് ഓരോ മാസവും ഉണ്ടാകുന്നതാ...“

“അതെനിക്കറിയാം....“

“എന്നാലേ... എന്റെ കുട്ടൻ എന്നെ കൂടുതൽ സുഖിപ്പിക്കേണ്ട.. എനിക്കേ ബ്ലീഡിംഗ് കൂടും... അതുകൊണ്ട്.. നമുക്ക് വേറൊരു ദിവസമാകാം..“

അവൻ അവളെ വിടാൻ കൂട്ടാക്കിയില്ല... അവന്റെ ആഗ്രഹം അവൾ മനസ്സിലാക്കി... സാവധാനം അവൻ ഉടുത്തിരുന്ന മുണ്ടിനിടയിലൂടെ അവന്റെ പുരുഷത്വം കൈയ്യിലെടുത്തു... അവനെ സാവധാനം ബെഡ്ഡിലേയ്ക്കിരുത്തി... അവൾ അവന്റെ പുരുഷത്വം വായിലാക്കി നുണയാനാരംഭിച്ചു... അവൻ സുഖത്തിന്റെ കൊടുമുടിയിലേയ്ക്ക് എത്തുന്നുണ്ടായിരുന്നു... സുന്ദരിയായ അവളുടെ കരങ്ങളും വായും കൊണ്ടുള്ള മാന്ത്രിക ചലനം കൂടുതൽ നേരം അവന് പിടിച്ചുനിൽക്കാനായില്ല... ഒരമറലോടെ... അവൻ അവളുടെ ചുമലിലേയ്ക്ക് ചാഞ്ഞു... അവൾ തുണിയുടെ കഷണം കൊണ്ട് തുടച്ചു അവനോട് അകത്തുപോയി ക്ലീനായി വരാൻ പറഞ്ഞു... അവൻ ബാത്ത്റൂമിൽ നിന്നും തിരികെവരുമ്പോൾ കൈയ്യിലൊരു പാഡുമായി അവൾ നിൽക്കുന്നു..

“ടാ... എന്റെ ഒരു പാഡ് മുഴുവാൻ ബ്ലഡ്ഡാ... നീയാ അതിനു കാരണം. ഞാനൊന്നു മറട്ടേ... പിന്നെ.. ഇതാ സാധനം...“

അവൻ കണ്ണുമിഴിച്ചു നോക്കി... തനിക്കറിയാം... എന്നുപറഞ്ഞവൻ തലകുലുക്കി...

അവൾ തിരികെയെത്തി കഥപറയാനാരംഭിച്ചു. പക്ഷേ ഒരു മൂഡ് രണ്ടാൾക്കുമുണ്ടായില്ല.. അവർ പലതും സംസാരിച്ചു... തന്നേക്കാൾ പത്തു പന്ത്രണ്ട് വയസ്സ് കൂടുതലാണ് അവൾക്ക്... പക്ഷേ അവളുടെ പെരുമാറ്റം കൊച്ചു കുഞ്ഞുങ്ങളെപ്പോലാണ്... തന്നേക്കാൾ പൊക്കവും കുറവാണ്... ഒരു പക്ഷേ താൻ എത്തപ്പെട്ടതുപോലെ പലരുടേയും കൈകളിലൂടെ ഇവിടെത്തപ്പെട്ടതായിരിക്കാം... എന്തായാലും തനിക്ക് വേണ്ടതെല്ലാം അവർ തരുന്നുണ്ടല്ലോ...

കഥയും കഥാപാത്രങ്ങളും അവന്റെ മനസ്സിലൂടെ മിന്നിമിന്നി മാഞ്ഞുകൊണ്ടിരുന്നു. ഏകദേശം ഒരുമണിയായപ്പോൾ അവർ കഥ പറ‍ച്ചിൽ നിർത്തി..

“ഇനി നമുക്ക് വേറൊരു ദിവസമാക്കാം.. നീ അടുത്താഴ്ച വന്നാൽ മതി... അപ്പോഴേ എനിക്ക് റഡിയാവുള്ളൂ.. പിന്നെ വരാതിരിക്കല്ലേ...“

“ഇല്ല തീർച്ചയായും വരും..“

“നീ വീട്ടിലെ ഫോൺ നമ്പർ തന്നാരേ..“

“അത് വീട്ടിൽ വിളിച്ചാൽ വീട്ടുകാർക്ക് സംശയമാവും..“

“അതിന് ഞാൻ ടീച്ചറാന്ന് പറഞ്ഞാൽ പോരേ..“

“അതുവേണ്ട.. ഞാൻ ഇങ്ങോട്ടു വിളിക്കാം..“

“ഓക്കെ.. ഇതൊക്കെ ആരുമറിയാതെ ചെയ്യേണ്ടകാര്യങ്ങളാ..“

അവൻ ഇറങ്ങുന്നതിനു മുന്നേ കെട്ടിപ്പിടിച്ച് ഒരു ചുംബനം കൂടി നൽകി...

പുറത്തിറങ്ങി യാത്രപറഞ്ഞ് അവൻ അടുത്ത ജംഗ്ഷനിലേയ്ക്ക് പോയി... അവിടെനിന്നും ഹോട്ടലിൽ കയറി നല്ല ചൂടു ബിരിയാണി കഴിച്ചു.. അതു കഴിഞ്ഞ് നേരേ ബസ്സിൽ വീട്ടിലേയ്ക്ക്..

മൂന്നുമണിയോടെ വീട്ടിലെത്തി. വീട്ടിന്റെ ഉമ്മറത്ത് ഉപ്പയുണ്ടായിരുന്നു...

“എന്തായി മോനേ...“

“എല്ലാം സംസാരിച്ചു ഉപ്പാ... എനിക്ക് ജയിക്കാനുള്ള അവസരമുണ്ടെന്നാണ് പറഞ്ഞത്... ടീച്ചേഴ്സെല്ലാം ഹാപ്പിയാണ്. ആഴ്ചയിൽ രണ്ടുദിവസം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുണ്ട് അതിന് പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചു.“

“നീയെന്തു പറഞ്ഞു..“

“ഉപ്പയോട് ചോദിച്ചിട്ടു പറയാമെന്നു പറഞ്ഞു..“

“അതൊക്കെ നല്ലതല്ലേ.. ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാല്ലോ...“

“അപ്പോ പോകാമോ..“

“പിന്നെന്താ.. എന്നാ ക്ലാസ് തുടങ്ങുന്നത്.“

“അടുത്താഴ്ച ടീച്ചറ് വിളിക്കും.. അപ്പോൾ പോയാൽ മതി..“

അവന് പെട്ടെന്ന് കിട്ടിയ ഐഡിയയായിരുന്നു. ഉപ്പ സമ്മതിച്ചു. ഇനി ധൈര്യമായി പോകാമല്ലോ..

അവൻ അകത്ത് പോയി.. സഫിയയോടും വിവരങ്ങളൊക്കെ പറഞ്ഞു... റൂമിലെത്തി വസ്ത്രങ്ങൾ മാറി.. ഫാൻ ഫുൾ സ്പീഡിലിട്ട് മുകളിലേയ്ക്ക് നോക്കി മലർന്നുകിടന്നു.

താൻ ഒരുപാട് മാറിയിരിക്കുന്നു.. ചെയ്യുന്നതെല്ലാം തെറ്റാണെന്നറിയാം... ആത്മാർത്ഥമായ സ്നേഹം കാണിക്കുന്ന ഉപ്പയോടു പോലും കള്ളംപറയാൻ മടിയില്ലാതായിരിക്കുന്നു... തന്റെ ചെറുപ്രായത്തിൽ തന്നേക്കാൾ പത്തു പന്ത്രണ്ടു വയസ്സു മൂപ്പുള്ള ഒരു സ്ത്രീയുമായി സെക്സിലേർപ്പെട്ടിട്ട് ഒരു ചമ്മലുമില്ലാതെ തന്റെ വീട്ടുകാരെ അഭിമുഖീകരിക്കാൻ സാധിക്കുന്നു. പണ്ടൊക്കെ തനിക്ക് ദിവസങ്ങളെടുക്കുമായിരുന്നു. പഴയ നിലയിലേയ്ക്ക് തിരികെയെത്താൻ.....

അവന്റെ മാനസികാവസ്ഥ.. സാഹചര്യങ്ങളുടെ ഫലമായി ഒരു പുരുഷവേശ്യയുടെ നിലയിലേയ്ക്കെത്തിയിരുന്നു. അവനറിയാതെ... നമ്മുടെ നാട്ടിൽ എത്രയോ കുട്ടികൾ ഈ ഒരവസ്ഥയിലുണ്ട്... സ്ത്രീകളിൽ മാത്രമല്ല അവരേക്കാൾ എത്രയോ കൂടുതലാണ് പുരുഷന്മാരിലെ വേശ്യകൾ... അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകൻ കാമവെറി തീർത്തപ്പോൾ അവന് നഷ്ടമായത് നിഷ്കളങ്കമായ ബാല്യമായിരുന്നു. അവിടുന്നുതുടങ്ങിയ അവന്റെ യാത്ര ഇപ്പോൾ നഗരത്തിലെ സിനിമാക്കാർക്കിടയിലെത്തിനിൽക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ അവനെ ഉപയോഗിക്കുന്നു. ലക്ഷ്യം കാമം ശമിപ്പിക്കുകയെന്നത്.. അവന് അതൊരു നേരംപോക്കായി മാറിയിരിക്കുന്നു. വീട്ടിലെ കുട്ടികളുടെ ഓരോ ഭാവങ്ങളും ശ്രദ്ധിക്കുന്ന രക്ഷകർത്താക്കൾക്ക് അവരിലുണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ സാധിക്കും.. ഇക്കാലത്ത് ആർക്കും അതിനുള്ള സമയവുമില്ല... ഈ കഥ നടക്കുന്ന കാലഘട്ടവും ഈ കാലഘട്ടവും തമ്മിൽ എത്രയോ വർഷത്തെ അന്തരമുണ്ട്. എന്നിട്ടും ഇതിനൊന്നും യാതൊരു കുറവുമില്ലെന്ന് സമൂഹത്തിന് മനസ്സിലായിട്ടുണ്ടോ എന്തോ... ഫസലെന്ന നിഷ്കളങ്കനായ ആ ബാലൻ എവിടേയ്ക്കാണ് യാത്രചെയ്യുന്നതെന്ന് അവനറിയില്ലാ.. ജീവിതത്തിൽ അവനെകാത്തിരിക്കുന്നത് എതുതരം ചതിക്കുഴികളാണെന്നുമറിയില്ല... ഇതിലെഴുതിയിരിക്കുന്ന വരികൾക്കിടയിൽ വെറും സെക്സാണ് എന്ന് കാണാതിരിക്കാൻ  ശ്രമിക്കുക... പച്ചയായ ജീവിതം അതാണിവിടെ ഒരു മറയുമില്ലാതെ പ്രതിപാദിക്കുന്നത്... അത്ഭുതം തോന്നാം.. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. പതിനായിരത്തിലോ ലക്ഷത്തിലോ ആയിരിക്കാം... പക്ഷേ... സത്യം... മൂടുപടമില്ലാതെ അവതരിപ്പിക്കപ്പെടുന്നു.

സ്വന്തം രക്ഷകർത്താക്കൾക്ക് വിഷം നൽകുകയും സഹോദരിയുടെ മരണത്തിന് അതിനു കാരണമാവുകയും ചെയ്ത വാർത്ത നമ്മൾ വായിച്ചു... ഇതും ഈ സമൂഹത്തിലാണ് നടക്കുന്നത്.. കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരുന്നു. പണത്തിനുവേണ്ടി.. സ്വത്തിനുവേണ്ടി... മനുഷ്യൻ എന്തും ചെയ്യുമെന്നുള്ള അവസ്ഥ... സമൂഹം അവരുടെ ഉത്തരവാദിത്വം മറക്കരുത്.. അന്തിച്ചർച്ചയിൽ വന്നിരുന്നു  ചർച്ചചെയ്യുന്നവർ അവരുടെ ചർച്ചകഴിയുമ്പോൾ എഴുന്നേറ്റുപോകും... അടുത്ത വിഷയം ലഭിക്കുമ്പളോ‍ അവരതിന്റെ പിറകേയും... തലനാരിഴകീറി ചർച്ചചെയ്യുന്ന മാധ്യമങ്ങൾ കടമകൾ മറക്കാതിരിക്കാൻ ശ്രദ്ധിക്കുക... മാറ്റണം ഈ സമൂഹത്തെ.. അതിന് രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കണം...

സത്യം തിരിച്ചറിയുക... കൊറോണയുടെ താണ്ഡവം നമ്മുടെ വീടിന്റെ ചുവരുകൾ തുളച്ചു കയറി എപ്പോൾ വേണമെങ്കിലും നമ്മുടെ അടുത്തെത്താം... അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കുക. ജാഗ്രത... ജാഗ്രത... ജാഗ്രത....



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 16 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 23 08 2020




Posted by SHAMSUDEEN THOPPIL at 15.8.20 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

8.8.20

നിഴൽവീണവഴികൾ ഭാഗം 86


പരീക്ഷയുടെ തലേദിവസം... കഴിവതും ഫസൽ റിലാക്സാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഖുർആൻ കൈയ്യിലെടുത്തു..... അതിലെ വചനങ്ങൾ വായിച്ചു... ഈണത്തിൽ കുറച്ചുനേരം ചൊല്ലി അതിന്റെ അർത്ഥം സ്വയം പറഞ്ഞു... അപ്പോഴേയ്ക്കും നിസ്കാരസമയമായിരുന്നു... നിസ്കാരവും കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും ഒരു പുതിയ ശക്തി ലഭിച്ചതുപോലെ തോന്നി... വീട്ടിൽനിന്നും.. മറ്റും വിളിച്ചിരുന്നു. ഐഷുവിന്‌റെ വിളിയും വന്നിരുന്നു. നേരത്തെ ഉറങ്ങാൻ അൻവർമാമപറഞ്ഞതിനാൽ അവൻ നേരത്തേ കിടന്നു. പഠിച്ച പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നാളത്തെ പ്രഭാതം അത് തന്റെ ഭാവി തീരുമാനിക്കുന്ന ദിവസമാണ്. നല്ലത് മാത്രം സംഭവിക്കട്ടെയെന്നു മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറക്കിലേക്ക് വഴുതി വീണു.


റഷീദ് ബിസിനസ്സിൽ നല്ല രീതിയിലുള്ള വികസനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. അൻവർ കൂടി ബിസിനസ്സിൽ പങ്കാളിയാകുന്നതോടെ വളരെ നല്ലൊരു നിലയിലെത്താമെന്നു റഷീദിനും പ്രതീക്ഷയുണ്ട്. സൗദി അറേബ്യയിലെ നിയമങ്ങൾ വച്ചുനോക്കുമ്പോൾ ദുബൈയിൽ കുറച്ചുകൂടി ബിസിനസ്സ് പിടിച്ചുവരാൻ വളരെ എളുപ്പവുമാണ്.


അഭിമന്യുവിനോട് പറഞ്ഞതനുസരിച്ച് ദുബായിലെ ചില സുഹൃത്തുക്കളുമായി അവർ സംസാരിച്ചു. അവിടുത്തെ ഹൈപ്പർമാർക്കറ്റിലെ മാനേജർ എന്തു സഹയം വേണമെങ്കിലും ചെയ്യാമെന്നേറ്റു.. നല്ല തിരക്കുള്ള ഹൈപ്പർമാർക്കറ്റ് അവിടെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു ഏരിയ ഒഴിവുവന്നിട്ടുണ്ട്. മൾട്ടീപ്ലക്സിനും സൂപ്പർമാർക്കറ്റിനും അടുത്താണത്.. കേട്ടപ്പോൾ രണ്ടാൾക്കും അത് നല്ലതാണെന്നു തോന്നി...


“അഭീ നമുക്ക് നാളെത്തന്നെ ദുബായ് വരെയൊന്നു പൊയ്ക്കളയാം..“


“പിന്നെന്താ റഷീദ്... അവിടേയ്ക്ക് പോകാൻ ഓൺ അറൈവൽ വിസ മതിയല്ലോ.. നമുക്ക് നാളെത്തന്നെപൊയ്ക്കളയാം.“


“അഭീ... നമുക്ക് ബിസ്സിനസ്സ് ദുബായ് പോലുള്ള വലിയ നഗരങ്ങളിൽ ഇൻഡിപ്പെൻഡായി തുടങ്ങുന്നതിനേക്കാൾ നല്ലത് ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ചെയ്യുന്നതായിരിക്കും. കാരണം അവിടങ്ങളി‍ൽ ആളുകൾ തിക്കിത്തിരക്കിയെത്തും.. അവിടെ എങ്ങനെയായാലും ശരാശരി ഒരാൾ മൂന്നു മുതൽ നാലുമണിക്കൂർ വരെ മാളുകളിൽ കഴിച്ചുകൂട്ടും. തിരക്കുപിടിച്ച ജീവിതത്തിൽ ഒന്നു റിലാക്സ് ചെയ്യാൻ വരുന്നവരാണധികവും... പിന്നെ പാർക്കിംഗ് മാളുകളിൽ പ്രശ്നവുമല്ലല്ലോ... അതുകൊണ്ട് കുടുംബമായിട്ടുവരുന്നവർക്ക് അത് ഒരു ആശ്വാസവുമാണ്.


“ശരിയാണ്. റഷീദ്... പറഞ്ഞത്.. ഇവിടെ നമ്മൾ പ്രത്യേകം ബിൽഡിംഗിലാണല്ലോ സ്ഥാപനം തുടങ്ങിയത്.. നമുക്ക് ദാബായിലെ രീതിയൊന്നു പരീക്ഷിക്കാം... എന്തായാലും നാളെ അവിടെപോയി എല്ലാ വിശദമായി നോക്കാം...“


അവർ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.. രാവിലെ 6.30- നുള്ള ഫ്ലൈറ്റിൽ ദുബായിലേയ്ക്ക്. റഷീദ് സൗദിയിലെത്തിയിട്ട് ഇത്രയും കാലമായെങ്കിലും ദുബായിലേയ്ക്ക് ഇതുവരെ പോയിരുന്നില്ല. പക്ഷേ പല കാര്യങ്ങൾക്കുമായി ബഹറിനിലേയ്ക്കും ഖത്തറിലേയ്ക്കും പോയിരുന്നു. അതും ചെറിയ ചില മീറ്റിങ്ങുകൾക്കുവേണ്ടിമാത്രം..


അവർ രണ്ടാളും അതി രാവിലെ തന്നെ എയർപോർട്ടിലേയ്ക്ക് തിരിച്ചു. ചെക്കിൻ ചെയ്യാനുള്ള സമയത്ത് തന്നെ അവരവിടെയെത്തി. കാർ പാർക്കിംഗിൽ ഇട്ടു... രണ്ടാളും എയർപോർട്ടിലേയ്ക്ക്. അവിടെ നിന്നും കൃത്യസമയത്തു തന്നെ ഫ്ലൈറ്റ് യാത്ര തുടങ്ങി... ഏകദേശം ഒന്നരമണിക്കൂറുകൾക്കകം അവർ ദുബായിലെത്തി.... രണ്ടാൾക്കും വിസ്മയകരമായ കാഴ്ചയായിരന്നു. ഉയർന്നു നിൽക്കുന്ന സൗധങ്ങൾ.. ആകാശത്തിലെ മേഖങ്ങൾ തൊട്ടുരുമ്മി കടന്നുപോകുന്നു... രണ്ടാളും എയർപോർട്ടിലിറങ്ങി.. അവിടെനിന്നും ഒരു ടാക്സിയിൽ തൊട്ടടുത്ത് ഹോട്ടലിലേയ്ക്ക്. അവിടെനിന്നും ഫ്രഷായി കുറച്ചു വിശ്രമിച്ചു. അപ്പോഴേയ്ക്കും റഷീദിന്റെ സുഹൃത്തായ അൽത്താഫ് അവിടെത്തിയിരുന്നു.


ഏകദേശം പത്തു മണിയോടെ അവരെല്ലാം ഹോട്ടലിൽ നിന്നും യാത്രതിരിച്ചു. കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ യാത്ര അവർ ആ ഹൈപ്പർമാർക്കറ്റിലെത്തി.. മൂന്നുപേരും അവിടൊന്നു ചുറ്റിനടന്നു കണ്ടു... നല്ല തിരക്ക്. എല്ലാ കടക്കാർക്കും നല്ല ബിസിനസ് ആണെന്നു തോന്നുന്നു. മൾട്ടിപ്ലക്സിൽ 16 തിയേറ്ററുകൾ അധികവും ഹിന്ദി മലയാളം സിനിമകൾ.. അവിടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും തിരക്കു കാണാമായിരുന്നു. അവർ ഫുഡ്കോർട്ടിനടുത്തെത്തി.. അവിടെ നിന്നും ഓരോ കോഫി കുടിക്കാമെന്നു കരുതി. മൂന്നാളും കാപിച്ചിനോ ഓർഡർ ചെയ്തു...


“റഷീദ്ക്കാ... ഇവിടെ ബിസിനസ് നന്നായി ലഭിക്കുമെന്നുള്ളകര്യത്തിൽ യാതൊരു സംശയവുമില്ല.. മുൻപ് ഇവിടെ ബിസിനസ് നടത്തിയിരുന്നത് സ്പോർട്ട്സ്  ഐറ്റങ്ങളുടെ കടയായിരുന്നു. അയാൾ പെട്ടെന്ന് ബിസിനസ് നിർത്തി നാട്ടിലേയ്ക്ക് പോയി... പലരും വന്നു ചോദിച്ചെങ്കിലും കൊടുത്തില്ല.. എന്റെ അടുത്ത ബന്ധുവാണ് മാനേജർ, ഞാൻ കാര്യംപറഞ്ഞപ്പോൾ നോക്കാമെന്നു പറഞ്ഞിരുന്നു.“


അവർ കോഫി കുടിയും കഴിഞ്ഞ് അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന കടയുടെ അടുത്തെത്തി... അത്യാവശ്യം നല്ല വലിപ്പമുണ്ട്... ഫുഡ്കോർട്ടിനോട് ചേർന്നതായതുകൊണ്ട് കുഴപ്പമില്ല.. ഐസ്ക്രീം പാർലറുകൾ പലബ്രാണ്ടുമുണ്ടിവിടെ... കേക്കിനുവേണ്ടിമാത്രമായി ഒരു ചെറിയ ഷോപ്പുമുണ്ട്.. എല്ലാം ഒരിടത്തു ലഭിക്കുന്ന സ്ഥലമില്ല...


“അഭീ എന്തു പറയുന്നു.“


“റഷീദേ പറഞ്ഞ് കേട്ടിടത്തോളം വലിയ കുഴപ്പമില്ല.. നമ്മൾ ഉദ്ദേശിച്ച വലിപ്പമുണ്ട്... നമുക്ക് മാനേജരുമായി സംസാരിക്കാം..“


അവർ മൂവരും എസ്കലേറ്ററിലൂടെ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെയാണ് മാനേജരുടെ മുറി... അവരെ മൂവരേയും കണ്ടയുടനേ മാനേജർ അലി പുറത്തേയ്ക്ക് ഇറങ്ങിവന്നു... അവരെ ഓഫീസിലെ കോൺഫറൻസ് ഹാളിലേയ്ക്ക് കൊണ്ടുപോയി.


തങ്ങൾ തുടങ്ങാൻ പോകുന്ന പ്രോജക്ടിനെക്കുറിച്ച് വിശദമായി സംസാരിച്ചു. കൈയ്യിൽ മെനുവും കരുതിയിരുന്നു അതും അവർ അലിയുടെ മുന്നിൽ പ്രദർശിപ്പിച്ചു... അലിയ്ക്ക് സന്തോഷമായെന്നു മനസ്സിലായി...


“റേറ്റല്പം കൂടുതലാണ് നമ്മളെപ്പോലുള്ള തുടക്കക്കാരായ ബിസിനസ്സുകാർക്ക്.. പക്ഷേ സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.“


“ബോസ് എന്നോടു പറഞ്ഞിരുന്നത് എന്തേലും വെറൈറ്റി ഫുഡ്ഐറ്റവുമായി വരുന്നവർക്ക് കൊടുത്താൽ മതിയെന്നാണ്... നിങ്ങൾക്ക് എന്തായാലം അതിനുള്ള കപ്പാസിറ്റിയുമുണ്ട്. അത് കൊണ്ട് ബോസ് എന്തായാലും സമ്മതിക്കും.“


“അവർ മൂവരും ബോസിന്റെ മുറിയിലേയ്ക്ക് പോയി... അവർ പരസ്പരം അഭിവാദനംചെയ്തു.


മൂവരും അവിടെ ഇരുന്നു. റഷീദ് തങ്ങളുടെ പ്ലാൻ വിശദമായി വിവരിച്ചു.


“ഞങ്ങൾ സൗദിയിൽ ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്... ലൈവായി ഗുബ്ബൂസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. അതുതന്നെ രണ്ടുതരം... കൂടാതെ മീറ്റ് റോളുകൾ കട്ലറ്റ്, വിവിധതരം സ്നാക്സ്, നട്സ്, ബ്രഡ്.. അങ്ങനെ പലവിധത്തിലുള്ള ഐറ്റംസാണ് ഉദ്ദേശിക്കുന്നത്.. കേക്ക് ലൈവായി ഉണ്ടാക്കി നൽകാനാണുദ്ദേശിക്കുന്നത്... ഫുഡ്കോർട്ടായതുകൊണ്ട് ഇരിപ്പിടം പ്രത്യേകം കരുതേണ്ടതില്ലല്ലോ.. മാക്സിമം സ്ഥലം ബോർമയ്ക്കും, കിച്ചനുമായി ഉപയോഗിക്കാം...“


റഷീദിന്റെ വിവരണം എന്തായാലും അറബിക്ക് നന്നായി ഇഷ്ടപ്പെട്ടു. അവർ തമ്മിൽ ഒരു എഗ്രിമെന്റ് ഡ്രാഫ്റ്റ് ചെയ്തു. റേറ്റിന്റെ കാര്യത്തിൽ 6 മാസത്തേയ്ക്ക് കുറച്ച് കുറവുവരുത്തി.. ബാക്കിയെല്ലാ ടേംസ് ആന്റ് കണ്ടീഷൻസ് റഷീദും അഭിമന്യുവും സമ്മതിച്ചു... അവർ സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി.


ഉച്ചഭക്ഷണം അവിടുത്തെ ഫുഡ്കോർട്ടിൽ നിന്നുംകഴിച്ചു.. അത്യാവശ്യം ജീവനക്കാർക്ക് താമസിക്കാനുള്ള താമസസ്ഥലം അതും വേണമല്ലോ.. അതുകൂടി നോക്കാമെന്നു കരുതി.. തിരക്കിൽനിന്നും ഒഴിഞ്ഞ്  ഏകദേശം നാൽപ്പതു കിലോമീറ്റർ ദൂരത്തിൽ ഒരു സ്ഥലത്ത് ഒരു നല്ല  അക്കമഡേഷൻ കണ്ടെത്തി. ഏകദേശം മുപ്പതുപേർക്ക് സുഖമായി താമസിക്കാം... അതിന്റെ നടത്തിപ്പുകാരനും ഒരു മലയാളി ആയിരുന്നു. ആ സ്ഥലവും എല്ലാവർക്കും ഇഷ്ടപ്പെട്ടു.. മൂന്നുനാല്  വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. മൂന്നു നിലകളിലായി 8 ഫ്ലാറ്റുകൾ ഒരു ഫ്ലാറ്റിൽ രണ്ടും മൂന്നും  വീതം റൂമുണ്ട്.. താഴത്തെ നിലയിൽ അൻവറിന് താമസിക്കാനുള്ള സ്ഥലമാക്കാം.. അതാകുമ്പോൾ മൂന്നു ബഡ്റൂം ഫ്ലാറ്റാണ്... ഇടയ്ക്ക് തങ്ങൾ ഇവിടെ വരുമ്പോൾ താമസിക്കുകയും ചെയ്യാമല്ലോ...


വന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കി അവർ എയർപോർട്ടിലേയ്ക്ക് യാത്രതിരിച്ചു. അൽത്താഫിനോട് നന്ദിപറഞ്ഞ് അവർ എയർപോർട്ടിലേക്ക് കയറി... രണ്ടാൾക്കും വളരെ സന്തോഷമുള്ള ദിവസമായിരുന്നു അന്ന്.


നാട്ടിൽ എല്ലാവരും നല്ല ടെൻഷനിലായിരുന്നു. കാരണം ഫസലിന്റെ പരീക്ഷ... എല്ലാവരുടേയും പ്രതീക്ഷ അവനിലാണ്... അതി രാവിലെ തന്നെ അവൻ ഉറക്കമുണർന്നു. ഫ്രഷായി അത്യാവശ്യം ഗൈഡുകളും മറ്റും മറിച്ചുനോക്കി.. എല്ലാം കവർചെയ്തതായി സ്വയം ബോധ്യമായി... അപ്പോഴേയ്ക്കും അൻവർ കട്ടൻചായയുമായി വന്നു... അതിനുശേഷം അൻവർ കാപ്പിയുണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി വിഷ്ണുവും അൻവറിനെ സഹായിക്കാനെത്തി... കൃത്യം എട്ടുമണിക്കുതന്നെ അവർ മൂവരും അവിടെനിന്നുമിറങ്ങി...


ഫസലിന് മുമ്പെങ്ങുമില്ലാത്ത ടെൻഷൻ കൈകൾക്കും കാലുകൾക്കുമൊക്കെ ഒരു വിറയൽപോലെ... ശരീരം വിയർക്കുന്നതുപോലെ.. അവൻ ധൈര്യം സംഭരിച്ച് കണ്ണടച്ചിരുന്നു.. മനസ്സിൽ പ്രാർത്ഥനയും... 8.45 ആയപ്പോഴേയ്ക്കും സ്കൂളിലെത്തി. അവിടെ സെക്യൂരിറ്റി ചെക്കിംഗും മറ്റുമെല്ലാമുണ്ടായിരുന്നു. രണ്ടാളോടും യാത്ര പറഞ്ഞ് അകത്തേയ്ക്ക് പോയി... അവിടെ എല്ലാ പരിശോധനകളും കഴിഞ്ഞ് പറഞ്ഞിരുന്ന ക്ലാസ്സിലേയ്ക്ക്. ഐഷുവിന് ഇവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പരീക്ഷ നടക്കുന്നത്. തമ്മിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.. പരീക്ഷകഴിഞ്ഞ് അവർ നേരേ ബാംഗ്ലൂരിലേയ്ക്ക് പോകുന്നെന്നാണ് പറഞ്ഞിരിക്കുന്നത്.. അതുകൊണ്ട് കാണുന്നകാര്യം നടക്കില്ലെന്നു പറഞ്ഞിരുന്നു.


ഫസൽ സ്കൂളിനകത്തു കയറിയപ്പോഴേയ്ക്കും അവന് വല്ലാത്ത ധൈര്യം വന്നതുപോലെ തോന്നി.. ക്ലാസ്സിലെത്തി.. അവന്റെ സീറ്റിൽ ഇരുന്നു. ക്ലാസ്സിലേയ്ക്ക് ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. എല്ലാവരുടേയും ഡീറ്റൈൽസ് ടീച്ചർ പരിശോധിക്കുന്നുണ്ടായിരുന്നു. വേണ്ട എല്ലാ നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്നു. പരീക്ഷയ്ക്കുള്ള ബല്ലടിച്ചു... കൈയ്യിൽ കിട്ടിയ ക്വസ്റ്റൻ നെഞ്ചോടു ചേർത്തുപിടിച്ച് പ്രാർത്ഥിച്ചു. അവൻ ചോദ്യങ്ങളിലേയ്ക്ക് കണ്ണോടിച്ചു.. അറിയാം... ഓരോന്നായി ഉത്തരങ്ങളെഴുതാൻ ആരംഭിച്ചു.. വിചാരിച്ചതുപോലെ അത്ര കടുപ്പമുള്ളതല്ലെന്ന് അവന് തോന്നി... പൂർണ്ണമായും പരീക്ഷയിൽ അവൻ മുഴുകി... വലുതായി തെറ്റുകൾ വരുത്താതിരിക്കാൻ ശ്രമിച്ചിരുന്നു... കൃത്യ സമയത്തിനു മുന്നേ തന്നെ അവൻ അൻസർചെയ്തിരുന്നു. അകദേശം 90 ശതമാനവും ശരിയായിരിക്കുമെന്ന് അവന്റെ മനസ്സു പറഞ്ഞു.. ഒരു ചെറിയ പ്രതീക്ഷ അവനിലുടലെടുത്തു..


പരീക്ഷ കഴിഞ്ഞു മറ്റുള്ള കുട്ടികളോടൊപ്പംതിക്കിത്തിരക്കി പുറത്തെത്തി.. അവനോടൊപ്പം എൻഡ്രൻസ് ക്ലാസ്സിൽ പഠിച്ചിരുന്ന പലരേയും അവിടെ കണ്ടു. ജസ്റ്റ് ഹായ് പറഞ്ഞ് ഗേറ്റ് കടന്ന്‌ പുറത്തിറങ്ങി.. അവരുടെ വാഹനം പാർക്ക്ചെയ്തിടത്തേയ്ക്കെത്തി. വണ്ടി ലോക്ക് ചെയ്തിരിക്കുന്നു അടുത്തെങ്ങും മാമയെ കാണാനില്ല.. ചായകുടിക്കാനെങ്ങാനും പോയിക്കാണും. അവൻ റോഡിന്റെ ഓരം ചേർന്നു നിന്നു. അല്പം സമയം കഴിഞ്ഞപ്പോൾ പരിചിതമായ വണ്ടി അവന്റെ മുന്നിൽ വന്നുനിന്നു. അതിന്റെ പിൻഭാഗത്തെ ഗ്ലാസ് താഴ്ത്തി ഐശു കൈയ്യാട്ടി അവനെ വിളിച്ചു.. കണാൻ കഴിയില്ലെന്നു കരുതിയതാ..


“ടാ എങ്ങനുണ്ടായിരുന്നു...“


“കുഴപ്പമില്ല..“


“എന്നാലും എത്രശതമാനം എഴുതി...“


ഞാൻ എല്ലാം ആൻസർചെയ്തു. അതിൽ എത്ര ശരിയുണ്ടാകുമെന്നറിയില്ല..“


“ടാ... ‍ഞാൻ പെട്ടുപോയി.. എനിക്ക് കുറച്ച് ടഫായിട്ടു തോന്നി...“


“അത് നീ നന്നായിട്ട് പഠിക്കുന്നതുകൊണ്ടാ.. എന്നെസംബന്ധിച്ച് ‍ഞാൻ ഒരു ബുജിയല്ലല്ലോ..“


അവന്റെ സംസാരംകേട്ട് അവളുടെ ഉമ്മയും ഡ്രൈവറും ചിരിച്ചുപോയി...


“അവൾ കുറുമ്പുകാട്ടി അവനെ നോക്കി...“


“ശരി.. ഞങ്ങൾ നേരേ ബാംഗ്ലൂർക്കാ... നീ വരുന്നോ...“


“ഏയ് ഞാനെങ്ങും വരുന്നില്ല...“


“ശരി.. ഞങ്ങൾ പോട്ടെ... മാമ വന്നില്ലേ..“


“ചായകുടിക്കാൻ പോയതായിരിക്കും. ഇപ്പോ വരും..“


“അവളുടെ മുഖത്ത് ഒരു വിരഹത്തിന്റെ വേദനയുണ്ടായിരുന്നോ എന്നൊരു തോന്നൽ അവനുണ്ടായി... ഒരുപക്ഷേ അവനിലെ വിരഹമായിരിക്കാം അവളുടെ മുഖത്ത് കണ്ടത്...“


വാഹനം കണ്ണിൽ നിന്നും മറയുന്നതുവരെ അവൻ നോക്കി നിന്നു.


പെട്ടെന്നാണ് തോളത്ത് ഒരു ചെറിയ തലോടൽ ഉണ്ടായത്... അവൻ തിരിഞ്ഞുനോക്കി.. മാമ


“മാമ എവിടെ പോയിരുന്നു.“


“ഞങ്ങളൊരു ചായകുടിക്കാൻ പോയതാ... അടുത്തെങ്ങും കടയില്ലായിരുന്നു കുറച്ചുദൂരെപോയി.. നീ ഇറങ്ങിയാൽ ഇവിടെ നിൽക്കുമെന്നറിയാം. അതാ വണ്ടി എടുക്കാതിരുന്നത്...“.


“ടാ... ആരാടാ ആ വണ്ടിയിൽ പോയത്..“


“അത് മാമാ ഐഷുവാ.. എന്റെ കൂടെ പഠിച്ചകുട്ടി .. അവരിന്ന് ബാംഗ്ലൂരിലേയ്ക്ക് പോവാ .“


“അതിരിക്കട്ടെ... നിന്റെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു..“


“കുഴപ്പമില്ല മാമാ... നന്നായി എഴുതി എന്നു തോന്നുന്നു.“


“ടാ... ചതിക്കല്ലേ.. നിന്നിലെ വിജയം പ്രതീക്ഷിച്ചിരിക്കയാ.. കുടുംബത്തിലെ എല്ലാവരും...“


“അറിയാം മാമാ... പടച്ചോൻ കനിയും..“


അവർ വണ്ടിയിൽ കയറി.. അവൻ എഴുതിയ ഉത്തരങ്ങളെക്കുറിച്ചും അതിനു ലഭിക്കാൻ സാധ്യതയുള്ള മാർക്കിനെക്കുറിച്ചും ചിന്തിച്ചിരുന്നു. പരീക്ഷയ്ക്ക് കയറുന്നതുവരെയും ഒരു പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായതുപോലെ. പതുക്കെ അവന്റെ മനസ്സിൽ മെഡിക്കൽ മോഹങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നു. ശരീരത്തിൽ പറ്റിചേർന്നുനിൽക്കുന്ന ഡോക്ടർമാരുടെ വെളുത്ത കോട്ടും ആ സ്റ്റെതസ്ക്കോപ്പും  തനിക്കും ലഭിക്കാനുള്ള ഭാഗ്യം അള്ളാഹു ഉണ്ടാക്കിത്തരട്ടെയെന്നു പ്രാർത്ഥിച്ചു.


ഫസലിന് നല്ല ക്ഷീണമുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ അവൻ അറിയാതെ ഉറങ്ങിപ്പോയി. വണ്ടി വീട്ടിനടുത്തു നിർത്തിയപ്പോഴാണ് ഫസൽ ഉണർന്നത്.. അവന് ക്ഷീണമുണ്ടാകുമെന്നു കരുതി ആരും അവനെ വിളിച്ചുണർത്തിയതുമില്ല.. അവൻ വണ്ടിയിൽനിന്നിറങ്ങി ബാഗുമെടുത്തു വീട്ടിലേയ്ക്ക്.. വീട്ടിനുമുന്നിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. സഫിയയുടെ കണ്ണിലെ തിളക്കം കണ്ടാലറിയാം... തന്റെ മകൻ ഒരു ഡോക്ടറുടെ രൂപത്തിൽ വീട്ടിലേയ്ക്ക് കയറിവരുന്നത് സങ്കല്പിക്കുന്ന ആ ഉമ്മ.... എല്ലാവരുടെയും മുഖത്ത് ജിഞ്ജാസയായിരുന്നു...


“ഫസലേ.. എങ്ങനുണ്ടായിരുന്നു. ഹമീദാണ് ചോദിച്ചത്..“


“എളുപ്പമുണ്ടായിരുന്നു ഉപ്പാ.“


“വീട്ടിൽ ബോഡ് വക്കാറായോ..“


“ഉപ്പാ പരീക്ഷയെഴുതിയതേയുള്ളൂ.. അതിനി കിട്ടിയാൽ തന്നെ 5 വർഷമെടുക്കും ഒരു ഡോക്ടറാകാൻ... പിന്നെ പി.ജി. ചെയ്യാൻ വീണ്ടും വർഷങ്ങൾ... ഇതത്ര എളുപ്പമുള്ള പഠിത്തമല്ല ഉപ്പാ..“


“എനിക്കറിയാടോ... അല്പം അമിത പ്രതീക്ഷ അതാ..“


അവനറിയാം.. എല്ലാവർക്കും തന്നെക്കുറിച്ചുള്ള പ്രതീക്ഷയുടെ അളവുകോൽ.. എല്ലാം നേരേയാകട്ടെ എന്നുള്ള പ്രാർത്ഥന.. സഫിയയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അവൻ കണ്ടു.. ബാഗ് നേരേ ഉമ്മാന്റെ കൈയ്യിൽ...


“ഉമ്മാ വാ ഉമ്മാ... എനിക്കു വിശക്കുന്നു.“


എല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി.. അവൻ റൂമിൽപോയി ഫ്രഷായിവന്നു. അപ്പോഴേയ്ക്കും അവനായി ലഘുഭക്ഷണം റഡിയായിരുന്നു.. എല്ലാവരും വിശേഷങ്ങൾ അവനോട് ചോദിച്ചു മനസ്സിലാക്കി. ആകെ പ്രതീക്ഷനൽകുന്ന കാര്യങ്ങളായിരുന്നു ഫസൽ പറഞ്ഞത്.. എന്നാലും കുറച്ചു ഭാഗ്യംകൂടി വേണമല്ലോ.. എന്റെ കുട്ടിക്ക് ഭാഗ്യമെന്നത് ഇന്നുവരെ ഉണ്ടായതായി തോന്നുന്നില്ല. സ്വന്തക്കാരുടെ കാരുണ്യംകൊണ്ട് ജീവിതം തള്ളിനീക്കുന്നു.. സ്വന്തം പിതാവിന്റെ  സ്നേഹം പോലും പിടിച്ചുവാങ്ങാനായിട്ടില്ല... ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ തന്നോടൊപ്പം അവനും അനുഭവിച്ചു... ഉപ്പയും സഹോദരങ്ങളുമില്ലായിരുന്നില്ലെങ്കിൽ ഇന്ന് താനും ഫസലും ഈ ഭൂമിയിൽ കാണില്ലായിരുന്നു. പഴയ ഓർമ്മകൾ സഫിയയുടെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി... കെട്ടിയ ഭർത്താവ് തന്നെയും മകനേയും അടിച്ചിറക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. അലക്ഷ്യമായ യാത്ര ദൈവദൂതരെപ്പോലെ പലരും ജീവതത്തിൽ രക്ഷയ്ക്കായെത്തി..അവസാനം ഇവിടെവരെ... കഠിനമായ യാതനകളോട് പടവെട്ടി... .ജയിക്കാനായി മാത്രം. അല്ലാഹുവിന് നന്ദി...


സ്വന്തം നാടെന്ന പ്രതീക്ഷയിൽ പറന്നിറങ്ങി കാൽ നിലത്തു തൊടുന്നനതിനു മുന്നേ വിധി തെന്നിത്തെറിപ്പിച്ച ജീവിതങ്ങൾ നമ്മുടെ മുന്നിൽ ഒരു വേദനയായി കടന്നുപോയി... മഹാമാരിയ്ക്കിടയിലും, പ്രകൃതിക്ഷോഭത്തിനിടയിലും സ്വന്തം സുരക്ഷിതത്വംപോലും മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മലപ്പുറത്തെ സഹോദരങ്ങൾക്ക് നന്ദി... മലയാളത്തിന്റെ ഒത്തൊരുമയാണിവിടെ കണ്ടത്... വിധിയുടെ കൊടും ക്രൂരതയിൽ ഉറക്കെയൊന്നു നിലവിളിക്കാൻപോലും കഴിയാതെ പ്രകൃതി സ്വന്തം ചിറകിനുള്ളിലാക്കി ജീവിതം കവർന്നെടുത്ത മനുഷ്യർക്കു മുന്നിലും കണ്ണുനീർപൂക്കൾ.... ഓരോ പുലരിയും തുടങ്ങുന്നത് പ്രതീക്ഷയോടെയാണ് പക്ഷേ അവസാനിക്കുന്നത് മനസ്സിലേല്ക്കുന്ന മുറിവുമായാണ്. കാത്തിരിക്കാം പ്രതീക്ഷയോടെ നല്ലൊരു സുപ്രഭാതത്തിനായി...


മനുഷ്യന് നേരേ ആക്രമണം നടത്തുന്നത് വൈറസും പ്രകൃതിയും ഒരുമിച്ചാണിപ്പോൾ. ജാഗ്രത കൈവിടരുത്...





സസ്നേഹം

ഷംസുദ്ധീൻ തോപ്പിൽ 09 08 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 08 2020



Posted by SHAMSUDEEN THOPPIL at 8.8.20 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

1.8.20

നിഴൽവീണവഴികൾ ഭാഗം 85


ഫസൽ  ചായകുടിയും കഴിഞ്ഞ് മുറിയിലേയ്ക്ക് പോയി... കുറച്ചു നേരം പഠനം.. അതിനായി അവൻ പുസ്തകമെടുത്ത് ടെറസിലേയ്ക്കിറങ്ങി.. അവിടെ ഒരു കസേര സ്ഥിരമായി ഇട്ടിട്ടുണ്ട്... നല്ല നീലാകാശം... തണുത്ത കാറ്റ്.. അവൻ പ്രകൃതിഭംഗിയും നോക്കി പഠനത്തിലേയ്ക്ക് വഴുതിവീണു.....

ഏതാനും ദിവസങ്ങൾ മാത്രം.. എൻഡ്രൻസ്‌  കിട്ടിയില്ലെങ്കിൽ
 ഇനിയെന്ത്. ഒരുപക്ഷേ അത് കിട്ടിയില്ലെങ്കിൽ കോളേജിൽ ഡിഗ്രിയ്ക്ക് ചേരുക.. അതാവും നല്ലത്.. ഇതുതന്നെ തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ.. വീട്ടുകാരുടെ നിർബന്ധം... ഐഷുവിനോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ... അങ്ങനെ പലതും. മനസ്സിൽ പലവിധ ചിന്തകളും ഉയർന്നുവന്നു... ഉപ്പ ഉൾപ്പെടെയു ള്ളവരുടെ ആഗ്രഹം... ഉമ്മയ്ക്ക് ഇത് ജീവിതാഭിലാഷമാണ്.. എല്ലാം പടച്ചോൻ തീരുമാനിക്കട്ടെ.. പക്ഷേ.. ദിവസങ്ങൾ അടുക്കുന്തോറും എന്തോ മനസ്സിനൊരു ഉറപ്പില്ലായ്മ.. ഒരുപക്ഷേ തന്റെ തോന്നലായിരിക്കാം.

ഫസലിന്റെ ക്ലാസ്സുകൾ അവസാന ദിവസം വന്നെത്തി... ലാസ്റ്റ് ദിവസം... മോഡൽ എക്സാം കഴിഞ്ഞ് എല്ലാവരേയും ടീച്ചർ ഹാളിലേയ്ക്ക് വിളിപ്പിച്ചു.. അവരോടെപ്പം പറഞ്ഞു തുടങ്ങി..

“ പ്രിയ വിദ്യാർത്ഥികളെ... ഇന്നു നമ്മുടെ ഈ ബാച്ചിന്റെ അവസാന ദിവസമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി വളരെയധികം സമയം പഠനത്തിനുവേണ്ടി നിങ്ങൾ ചിലവഴിച്ചിരുന്നു. ഇതിൽ പലരും നല്ല ലക്ഷ്യത്തോടുകൂടി കഠിനാദ്വാനം ചെയ്തിരുന്നു.... നിങ്ങളിൽ വളരെ നല്ല ഭാവിയുള്ളവരുണ്ട്.. ഇതിൽ ഞങ്ങളുടെ ആഗ്രഹം പറയുകയാണെങ്കിൽ ഇവിടെ പഠിച്ച എല്ലാ കുട്ടികളും നല്ലനിലയിൽ പാസ്സായി എല്ലാവരും ഡോക്ടർമാർ ആകണമെന്നുള്ളതാണ്. വ്യത്യസ്തമായ ജീവിത ചുറ്റുപാടുകളിൽനിന്നും വന്നിട്ടുള്ളവരാണ് നിങ്ങളോരോരുത്തരും. നാളെയുടെ വാഗ്ദാനങ്ങളാണ്. വീട്ടുകാരുടെ സ്വപ്നങ്ങളാണ് നിങ്ങളോരോരുത്തരും.. ആരോഗ്യമേഖലയിലെ താരങ്ങളാകാൻ നിങ്ങൾക്കോരോരുത്തർക്കും സർവ്വേശ്വരൻ ശക്തിനൽകട്ടെ. ഇന്നത്തെ റിസൾട്ട് അടുത്ത ദിവസം അറിയാവുന്നതാണ്. അതിനായി ഇവിടെ വരണമെന്ന് നിർബന്ധമില്ല... വിളിച്ചു ചോദിച്ചാൽ മതി.. ഒരു ദിവസം അതിനുകൂടി പാഴാക്കേണ്ടതില്ല.. ഫോണില്ലാത്തവർ അടുത്ത എക്സേഞ്ജിലോ.. ഫോണുള്ള വീട്ടിലോ നിന്നു വിളിക്കാവുന്നതാണ്... അപ്പോൾ ഞാൻ നീട്ടുന്നില്ല... എല്ലാവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു. റിസൾട്ട് വന്നതിനു ശേഷം നമുക്ക് ഇവിടെ വീണ്ടും കാണാം. എന്റെ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ വീണ്ടും നേർന്നുകൊണ്ട് നിർത്തുന്നു.“

എല്ലാവരും നിർത്താതെ കയ്യടിച്ചു... മീറ്റിംഗ് കഴിഞ്ഞു.. എല്ലാവരും പരസ്പരം യാത്ര പറയുന്ന തിരക്കിലായിരുന്നു.. അപ്രതീക്ഷിതമായി ഒരു പെൺകുട്ടി ഫസലിന്റെ അടുത്തു വന്നു.. അവളെ പലപ്പോഴും ഫസൽ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ തന്നോടിതുവരെ അവൾ സംസാരിച്ചിട്ടില്ല... ഫസലിന്റെ അടുത്തെത്തി ചോദിച്ചു.

“ഫസൽ... ഞാൻ ദീപ്തി... ഇവിടെ നമ്മുടെ വിദ്യാഭ്യാസയാത്രയുടെ ഒരദ്യായം അസാനിക്കുന്നു. എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണുമെന്നു പ്രതീക്ഷിക്കുന്നു. എനിക്കു ഫസലിന്റെ ഒരു ഓട്ടോഗ്രാഫ് വേണം...“

ഫസലിന് അത്ഭുതമായിരുന്നു. ആ സെന്ററിൽ ആരുടേയും കൈകളിൽ ഓട്ടോഗ്രാഫില്ല.. ഈ കുട്ടിയെന്താ ഇങ്ങനെ... അവളുടെ ആ നോട്ടം.. അവൻ പിന്നൊന്നും ആലോചിച്ചില്ല.. “ജീവിതാവസാനംവരെ ഈ സുഹൃദ്ബന്ധം നിലനിൽക്കട്ടെ.... ഒപ്പ്“...

അവൾ അത് വായിച്ച്. അവന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരി തൂകിക്കൊണ്ട് യാത്രപറഞ്ഞു... അപ്പോഴാണ് ഐഷുവിന്റെ വരവ്..

“എന്താ.. ഒരു യാത്രപറച്ചിലൊക്കെ...“

“അവളൊരു ഓട്ടോഗ്രാഫ് ചോദിച്ചു.

“എന്നിട്ട്..“

“ഞാൻ നൽകി...“

“എന്തെഴുതി... ഒരു നല്ല സുഹൃത്തിന് വിജയം നേരുന്നു..“

“അത്രയേയുള്ളൂവോ..“

“ഉവ്വ്..“

“ഒക്കെ.. ഞാൻ ക്ഷമിച്ചിരിക്കുന്നു.

അവർ എല്ലാവരോടും യാത്രപറഞ്ഞിറങ്ങി..

“ഐഷു.. നിങ്ങൾ നല്ല സുഹൃത്തുക്കളാണ്.. എന്നും ഇങ്ങനെ തന്നെ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.“

ഫസലിനേയും ഐഷുവിനെയും നോക്കി ടോം പറഞ്ഞു..

“നിങ്ങൾടെ ആഗ്രഹം സഫലമാകട്ടെ..“

“അപ്പോൾ ഞങ്ങൾ ഉദ്ദേശിച്ചത് ശരിരായിരികുമല്ലോ..“

“ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുതേ...“ ഫസലാണത് പറഞ്ഞത്...

എന്നത്തേയും പോലെ...അവരുടെ വാഹനം വന്നു നിന്നു.. അവരതിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെട്ടു...

“ഫസലേ... നീ നന്നായി പ്രിപ്പയർ ചെയ്യുക.. വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്... ഇനി ഏതാനും ദിവസങ്ങൾ മാത്രം.. നീ റാങ്ക്ലിസ്റ്റിൽ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം...“

“ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും. പിന്നെല്ലാം പടച്ചോൻ നോക്കിക്കോളും.“

“എല്ലാം പടച്ചോനുവിട്ടിട്ട് വെറുതേയിരിക്കരുത്.. നീ പരിശ്രമിക്കണം. അലസത ഒഴിവാക്കുക..“

“അവളുടെ ഉപദേശം നീണ്ടുപോയി.. പിന്നെ.. എക്സാമിന് എങ്ങനെവാരാനാ പ്ലാൻ...

“മാമയുടെ ഓഫീസിലെ താമസസ്ഥലത്ത് താമസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. തലേദിവസം വണ്ടിയിൽ പോകാമെന്ന്... അതാവും നല്ലതെന്ന് തോന്നുന്നു.“

“മതി.. ഞാനും ഉമ്മയും നാളെ രാവിലെ ഇവിടുന്നു തിരിക്കും.. കോഴിക്കോട് സെന്ററിനടുത്താണ് ഉമ്മാന്റെ കുടുംബവീട്.. അവിടെ നിന്നും പോകാനാണ് പ്ലാൻ.. മാത്രമല്ല വാപ്പ സ്ഥലത്തില്ലല്ലോ.. ക്ലാസ്സ് കഴിഞ്ഞ് അങ്ങു പൊയ്ക്കൊള്ളാനാണ് വാപ്പയും പറഞ്ഞി രിക്കുന്നത്.“

“ശരി...“

അവരുടെ സംഭാഷണം നീണ്ടുനിന്നില്ല.. അപ്പോഴേയ്ക്കും അവനിറങ്ങാനുള്ള സ്റ്റോപ്പായി... ഇറങ്ങാൻ നേരം അവൾ അവനൊരു ഷേക്ക്ഹാന്റ് കൊടുത്തു...

“ബസ്റ്റ് ഓഫ് ലക്ക്...“

“താങ്ക്യു ഐഷു..“

രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞതുപോലെ തോന്നി..

അവൻ സ്റ്റോപ്പിലേയ്ക്ക് നടന്നു. അവരുടെ വാഹനം വളവ് തിരിഞ്ഞുപോയി..

ഫസലിന് എന്തെല്ലാമോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ... തങ്ങളുടെ സ്കൂൾ ജീവിതത്തിൽ നിന്നും ആരംഭിച്ച ഈ ബന്ധം ഇത്രയും നാൾ നിലനിന്നു. ഇനി ഈ പരീക്ഷയൊക്കെ കഴിഞ്ഞാൽ പിന്നെ എന്നാവും കാണുക.. ഇനി അവളുടെ വാപ്പ പറഞ്ഞതുപോലെ അവളെ ബാംഗ്ലൂരിൽ ചേർക്കുമോ... തനിക്ക് കുറച്ച് അടുപ്പമുള്ള ഒരു പെൺകുട്ടി അവളാണ്.. തന്നോട് അടുപ്പംകാണിച്ച മറ്റുള്ളവരുടെയൊക്കെ ഉദ്ദേശം മറ്റു പലതുമായിരുന്നു. യഥാർത്ഥ സ്നേഹം എന്തെന്ന് പഠിപ്പിച്ചവൾ അവളാണ്... അതായിരിക്കാം അവളോട് തനിക്ക് ഇത്ര ഇഷ്ടം... ഇതിനെ പ്രേമമെന്നു വിളിക്കാമോ... അതോ ഇഷ്ടമെന്നോ...

അവന്റ ആലോചനകൾ നീണ്ടുപോയി.. ഇറങ്ങാനുള്ള ബസ്റ്റോപ്പിൽ ബസ്സിറങ്ങി.. നേരേ വീട്ടിലേയ്ക്ക്.. അവിടെ ഉപ്പയും ഉമ്മായുമെല്ലാരുമുണ്ടായിരുന്നു. അവനോട് വിശേഷങ്ങൾ തിരക്കി.. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.. അന്നും പതിവുപോലെ ചായകുടിയൊക്കെ കഴിച്ച് പഠനത്തിനായി റൂമിലേയ്ക്ക് പോയി..

റഷീദ് പടിപടിയായി ഉയർച്ചയുടെ പടവുകളോരോന്നും കയറുകയായിരുന്നു. തന്റെ സ്ഥാപനം സൗദി അറേബ്യയിൽ മാത്രം ഒതുങ്ങിക്കൂടുന്നതിനേക്കാളും മറ്റു ജി.സി.സി. സ്റ്റേറ്റുകളിലേയ്ക്കും വ്യാപിപ്പിക്കാമെന്നുള്ള ചിന്താഗതിയിലെത്തി... അതിനായി വിശ്വസ്ഥരായ ആൾക്കാരെത്തന്നെ വേണം.. ആദ്യം മനസ്സിലെത്തിയത് ദുബൈയെക്കുറിച്ചായിരുന്നു. നല്ല ബിസിനസ് കേന്ദ്രം.. എന്തുകൊണ്ടും ബിസിനസ് വളർത്താനാവുന്ന സ്ഥലം..

റഷീദ് വിവരം അഭിമന്യുവുമായി സംസാരിച്ചു... അവനും ഇഷ്ടക്കേടൊന്നുമുണ്ടായിരുന്നില്ല.. അങ്ങനെയെങ്കിൽ ആരാകും അത് നടത്താൻ യോഗ്യതയുള്ള ആൾ എന്ന കാര്യത്തിൽ അവർക്ക് സംശയമൊന്നുമുണ്ടായില്ല.. അൻവർ.. തന്റെ സ്വന്തം ചോര..

റഷീദ് ദുബായിലുള്ള തന്റെ സുഹൃത്തുക്കളുമായി വിശദമായി സംസാരിച്ചു.. അവിടുത്തെ സാധ്യതകളെക്കുറിച്ചും ബിസിനസ് തുടങ്ങാനുള്ള നിയമവശങ്ങളെക്കുറിച്ചും സംസാരിച്ചു... സ്വദേശികളും വിദേശികളുമായ ധാരാളം ആൾക്കാരുള്ള സ്ഥലങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.. തങ്ങളുടെ ബ്രാന്റ് ഇന്ന് സൗദിയിലെ വളരെ അറിയപ്പെടുന്ന ബ്രാന്റായി മാറിയിരിക്കുന്നു. അൽ ഹംറ ബേക്കേഴ്സ്  എന്ന ബ്രാന്റിൽ തന്നെ ദുബായിലും തുടങ്ങാമെന്നാണ് തീരുമാനം... സൗദിയിൽ നിന്നും ഫ്ലൈറ്റിലോ കാർ മാർഗ്ഗമോ പോകാനുമാകുമല്ലോ...

പടച്ചോൻ ഒരു അവസരം റഷീദിന് നൽ‌കിയിരിക്കുകയാണ്. അത് ഭംഗിയായി ഉപയോഗിക്കേണ്ടത് അവന്റെ കടമയാണ്. അതായിരിക്കണം അവന് വച്ചടിവച്ചടി ഉയർച്ചയുണ്ടായിക്കൊണ്ടിരിക്കുന്നത്.. എന്തായാലും പരാജയം എന്ന ഒന്ന് സൗദിയിൽ എത്തിയശേഷം കൂടുതലായി അനുഭവിക്കേണ്ടിവന്നിട്ടില്ല. അഭിമന്യു വിനെ കണ്ടെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു. അവന്റെ വരവോടെ തന്റെ ബിസ്സിനസ്സിലും ഉയർച്ചയുണ്ടായി... ഒരുപക്ഷേ തന്നെപ്പോലെതന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും അവനുള്ളതുകൊണ്ടാകാം തനിക്കിത്രയും ധൈര്യമുണ്ടാവുന്നത്.

രാത്രിയിൽ റഷീദ് അൻവറിനെ വിളിച്ചു. കാര്യങ്ങൾ വിശദമായി സംസാരിച്ചു. സൗദിയിൽ അൻവറിന്  പോകാനാവില്ല. കാരണം പാസ്പോർട്ട് ബ്ലാക്ക്ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. മറ്റ് ജി.സി.സി. രാജ്യങ്ങളിൽ പോകുന്നതിന് തടസ്സമില്ല... അൻവറിനും അത് സന്തോഷം പകരുന്ന കാര്യമായിരുന്നു. ഇവിടെ തിരക്കുപിടിച്ച ജീവിതമാണ്. പക്ഷേ ഗൾഫിൽ നിന്നും ലഭിക്കുന്നതുപോലുള്ള വരുമാനമില്ലല്ലോ... ഇവിടുത്തെ ജോലിക്കാര്യം അവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്ഥാപനം നല്ല നിലയിൽ നടക്കുന്നു. എല്ലാ ബിസ്സിനസ്സുകളും ലാഭകരമായി പോകുന്നു. അവരുടെ അടുത്ത ബന്ധു അടുത്തകാലത്തായി ജോയിൻ ചെയ്തിട്ടുണ്ട് കുറച്ച് ആത്മാർത്ഥയുള്ളവനാണ്. അവന് വേണ്ട പരിശീലനം കൊടുത്താൽ എല്ലാ കാര്യങ്ങളും നന്നായി നടക്കുമെന്നുള്ള തിൽ സംശയമില്ല. അമ്മായിയോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും...

അന്ന് ആ വീട്ടിൽ വളരെ സന്തോഷത്തിന്റെ രാത്രിയായിരുന്നു. ഹമീദിനും കുടുംബത്തിനും മക്കളുടെ ഉയർച്ചയിൽ സന്തോഷമായിരുന്നു. അവർ ഉയരട്ടെ... ഉയർച്ചയിൽ അവർക്ക് മനുഷ്വത്വം നഷ്ടമാകാതിരിക്കാൻ പടച്ചോനോടു പ്രാർത്ഥിക്കാം... ഇല്ല ഒരിക്കലും അവരങ്ങനെയാകില്ലന്നുറപ്പാണ്.

“ഫസലേ.. നീയും നന്നായി പഠിച്ചുപാസാകാൻ നോക്കണം... ഇപ്പോൾ നമുക്ക് ആളുണ്ട്.. പണത്തിന് ബുദ്ധിമുട്ടുമില്ല.. എല്ലാവരുടേയും പ്രതീക്ഷ നിന്നിലാണ്.“

“അതറിയാം ഉപ്പാ.“

“നീയും അൻവറും മറ്റന്നാൾ രാവിലെ ഇവിടുന്നു തിരിക്കണം. രണ്ടുദിവസത്തേക്കുള്ള ഡ്രസ്സും മറ്റും എടുത്തുകൊള്ളണം. അവിടെ അൻവറിന്റെ ക്വോർട്ടേഴ്സിൽ താമസിക്കാം.. അവിടുന്നു രാവിലെതന്നെ എക്സാം സെന്ററിലെത്താമല്ലോ.. വിഷ്ണുവും കൂടെക്കാണും.. അവനും അവിടെ നിൽക്കട്ടെ... അല്ലെങ്കിൽ ഇത്രയും ദൂരം വീണ്ടും യാത്ര ചെയ്യണ്ടേ..?“

“ഫസലും അവൻവറും അത് സമ്മതമായിരുന്നു...“

അന്നത്തെ ദിവസം ഫസൽ കുറച്ചു കൂടുതൽ നേരമിരുന്നു പഠിച്ചു. രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്.. ഇപ്പോൾ സഫിയ ഫസലിനെ നേരത്തേ വിളിച്ച് ഉണർത്താറില്ല. കാരണം അവൾക്കറിയാം അവൻ രാത്രിയിൽ കൂടുതൽ നേരമിരുന്ന് പഠിക്കുന്നെന്ന് അതുകൊണ്ട് അവന് കുറച്ച് വിശ്രമം ലഭിക്കട്ടെയെന്നു കരുതി.

രാവിലെ തന്നെ ..... ഗോപി ഡോക്ടർ വിളിച്ചിരുന്നു. സഫിയയാണ് ഫോണെടുത്തത്... അപ്പുറത്തുനിന്നും പറഞ്ഞു.. ഇത് ഞാനാ... സഫിയയാണോ... അവൾ ഒരുനിമിഷം ഒന്നും മിണ്ടിയില്ല..

“ഹലോ.. ഹലോ...“

“അതേ ഞാനാ...“

“എന്താ സഫിയാ.. എന്തുണ്ട് വിശേഷം..“

“സുഖമായിരിക്കുന്നു. .... സുഖമാണോ.. മോളും  ഭാര്യയും സുഖമായിരിക്കുന്നോ..“

“സുഖമായിരിക്കുന്നു.“

“ഫസലിന്റെ പഠിത്തമെങ്ങനെയുണ്ട്... പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയായോ...“

“അത്.. അങ്ങ്തന്നെ അവനോട് ചോദിക്കൂ...“

“താനെന്താ അന്യരെപ്പോലെ സംസാരിക്കുന്നേ..“

“ഇല്ല അങ്ങനെയല്ല..“

“ശരി.. ഫസലിനെയൊന്നു വിളിക്കൂ...“

അവൾ ഫോൺ മേശയിൽ വച്ചിട്ട് ഫസലിനെ വിളിച്ചു..

ഫസൽ ഓടിയെത്തി.. ആരാന്നു ചോദിച്ചു.. അവൾ പേരുപറഞ്ഞു..

എത്രയോ നാളുകൾക്കു ശേഷമാണ് അയാൾ തന്നോട് സംസാരിച്ചത്.. പലപ്പോഴും കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ് പതിവ്.. മനസ്സിൽ നിന്നും എത്ര പറിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹം തനിക്കാരുമല്ലെന്നും... വിവാഹിതനാണെന്നും മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിന്നൊരു അവസ്ഥയായിരുന്നില്ല അവളുടേത്.. പക്ഷേ ആ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ അവൾ കഴിഞ്ഞിരുന്നു... ഓർമ്മകൾ ഇന്നുജീവിക്കുന്നു. തന്റെ മനസ്സിൽ അടക്കം ചെയ്ത ശവക്കല്ലറയ്ക്കുള്ളിൽ ഇന്നും ഒരു നോവായി...

ഫസൽ കുറേയധികം നേരം അദ്ദേഹവുമായി സംസാരിച്ചു... എത്താൻ കഴിയാഞ്ഞതുകൊണ്ടാണ് ഫോൺ ചെയ്തതെന്നും പറഞ്ഞു.. അയാൾക്കറി യാമല്ലോ.. തനിക്കു പിറക്കാതെപോയ മകനാണവൻ... അന്ന് തനിക്ക് സഫിയയെ ലഭിച്ചിരുന്നെങ്കിൽ ഇവൻ ഇന്ന് തന്റെ മകനായി ജീവിക്കുമായിരുന്നു. പക്ഷേ ദൈവം അതിനുള്ള വഴിയുണ്ടാക്കിയില്ല... പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ക്വസ്റ്റിയൻസിനെക്കുറിച്ചും മറ്റും വിശദമായി അവനു വിവരിച്ചുകൊടുത്തു. ശ്രദ്ധിക്കേണ്ടകാര്യങ്ങളും കൈയ്യിൽ കരുതേണ്ടതെന്തൊക്കെയെന്നും വിശദമായി സംസാരിച്ചു.. ഫസലിന് അദ്ദേഹത്തോടുള്ള സംഭാഷണത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതായും തോന്നി... കുറച്ചുനേരം കഴിഞ്ഞ് ഫസൽ സഫിയയെ വിളിച്ചു.

സഫിയ അടുത്തെത്തിയപ്പോൾ ഫോൺ അവളുടെ കൈയ്യിൽ കൊടുത്തു... അവൾ അല്പം മടിയോടെയാണെങ്കിലും ഫോൺ വാങ്ങി ചെവിയിൽ ചേർത്തുവച്ചു.

സഫിയ അവൻ നന്നായി പ്രിപ്പയർ ചെയ്തിട്ടുണ്ട്... നേരിട്ടെത്തണമെന്നുണ്ടായിരുന്നു പക്ഷേ ഞാനിപ്പോൾ രാജസ്ഥാനിലാണ്.. ഒരു മീറ്റിംഗിനായി എത്തിയതാ... എന്റെ പരിമിതമായ അറിവ് അവന് നൽകാൻ ശ്രമിച്ചതാണ്... അതിനുള്ള അവകാശമെങ്കിലും എനിക്കുണ്ടല്ലോ... സഫിയയ്ക്ക് സുഖമല്ലേ.

“അവളുടെ കണ്ണുകൾ നിറ‍ഞ്ഞു.

“സുഖമാണ്.“

“എനിക്കറിയാം... ഇപ്പോൾ നിന്റെ മുഖഭാവം എന്തായിരിക്കുമെന്ന്.. വിഷമിക്കരുത്... ജീവിതത്തിൽ ധൈര്യമായിരിക്കുക.. എല്ലാം വിധിയാണെന്നു കരുതുക.. നിന്റെ ഭാഗ്യമാണ് നിന്റെ മകനും കുടുംബവും... എന്തു സഹായത്തിനും എന്നെ വിളിക്കാം.. നിന്റെ ആ പഴയ ഏട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും.. ഒരു കുടുംബസുഹൃത്തായി കാണാമല്ലോ.. എന്നെ..“

അവൾ മൂളി..

“ശരി... ഞാൻ അവനെ നാളെ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്... കുറച്ചു കാര്യങ്ങൾ കൂടി നോക്കി മനസ്സിലാക്കാൻ പറഞ്ഞിരിക്കുകയാണ്. അവന് അതും കൂടി കവർ ചെയ്യട്ടെ..“

“ശരി.. വളരെ നന്ദിയുണ്ട്...“

“ഇതിനെന്തിനാ നന്ദി പ്രകടിപ്പിക്കുന്നത്.. എന്റെ അവകാശമല്ലേ..“

അദ്ദേഹം ഫോൺ ഡിസ്കണക്ടു ചെയ്തു..

അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ.. അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം ഇപ്പോഴും ആ വിഷമം ഉള്ളിലുണ്ടെന്ന്.. വീട്ടിലുള്ള മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ സഫിയ ശ്രദ്ധിച്ചു..

“ആരാ മോളേ..“

“ഗോപി ഏട്ടനാ..“

“അവന്റെ പഠിത്തകാര്യം ചോദിക്കാൻ വിളിച്ചതാ...“

“ഗോപിയുടെ അപ്പനും അമ്മയും സുഖമായിരിക്കുന്നോ..“

“വാപ്പാ.. ശരിയ്ക്കും ഞാൻ അത് ചോദിക്കാൻ മറന്നുപോയി..“

ഫസൽ വളരെ കഠിന പ്രയത്നത്തിലായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.. തനിക്ക് വിജയിക്കണം.. അതാകണം ഇനിയുള്ള ദിവസങ്ങളിലെ മന്ത്രം... ഉമ്മയും ഉപ്പയും മറ്റ് ബന്ധുക്കളുമെല്ലാം വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ്. അവൻ വീണ്ടും പഠനത്തിൽ മുഴുകി... ഇടയ്ക്ക് ഐഷു വിളിച്ചിരുന്നു. അവളോടും വിശദമായി സംസാരിച്ചു. ഗോപി ഡോക്ടർ പറഞ്ഞുകൊടുത്ത ചില ടിപ്സുകൾ അവൻ അവൾക്കും പറഞ്ഞുകൊടുത്തു... പരീക്ഷ ഫസലിനാണെങ്കിലും ടെൻഷൻ ആ കുടുംബത്തിലെ എല്ലാവർക്കുമുണ്ടായിരുന്നു. അവരെല്ലാം മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഫസൽ ഒരു ഡോക്ടറായി കാണാൻ... റഷീദും വിളിച്ച് അവനു വേണ്ട ആത്മധൈര്യം നൽകുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഫസലും അൻവറും എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങാനൊരുങ്ങി ഫസൽ ആദ്യം ഉപ്പയുടെ അനുഗ്രഹം വാങ്ങി. എല്ലാവരോടും പ്രാ‍ത്ഥിക്കാൻ പറഞ്ഞു. സഫിയ അവനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു... എല്ലാവരുടെയും കണ്ണുകളിൽ ചെറിയ നനവ് കാണാമായിരുന്നു. അത് ഒരു പ്രതീക്ഷയുടെ കണ്ണുനീരുകളായിരിക്കാമെന്നവൻ കരുതി..

അവർ യാത്രപറഞ്ഞ് വാഹനത്തിൽ കയറി. നേരേ കോഴിക്കോട്ടേയ്ക്ക്... മൂന്നുമണിക്കൂറത്തെ നീണ്ട യാത്ര.. അവർ കോഴിക്കോട്  ലക്ഷ്യസ്ഥാനത്തെത്തി.. സിറ്റിയുടെ തിരക്കിൽ നിന്നും ഒഴിഞ്ഞ കോണിലായിരുന്നു ക്വാർട്ടേഴ്സ്... വീട്ടിലെത്തി അൻവർ വീട്ടിൽ വിളിച്ച് എത്തിയകാര്യം പറഞ്ഞു..ഫസലിന് ഒരു റൂം പ്രത്യേകം നൽകി.. അവിടെ എല്ലാ സൗകര്യവുമുണ്ടായിരുന്നു.

പരീക്ഷയുടെ തലേദിവസം... കഴിവതും ഫസൽ റിലാക്സാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഖുറാൻ കൈയ്യിലെടുത്തു..... അതിലെ വാചകം വായിച്ചു... ഈണത്തിൽ കുറച്ചുനേരം ചൊല്ലി അതിന്റെ അർത്ഥം സ്വയം പറഞ്ഞു... അപ്പോഴേയ്ക്കും നിസ്കാരസമയമായിരുന്നു... നിസ്കാരവും കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും ഒരു പുതിയ ശക്തി ലഭിച്ചതുപോലെ തോന്നി... വീട്ടിൽനിന്നും.. മറ്റും വിളിച്ചിരുന്നു. ഐഷുവിന്‌റെ വിളിയും വന്നിരുന്നു. നേരത്തെ ഉറങ്ങാൻ അൻവർമാമപറഞ്ഞതിനാൽ അവൻ നേരത്തേ കിടന്നു. പഠിച്ച  പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നാളത്തെ പ്രഭാതം അത് തന്റെ ഭാവി തീരുമാനിക്കുന്ന ദിവസമാണ്. നല്ലത് മാത്രം സംഭവിക്കട്ടെയെന്നു മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറക്കിലേക്ക് വഴുതി വീണു.


വായനക്കാരെ ഓർമ്മിപ്പിക്കുന്നു.... ജീവന്റെ വിലയുള്ള ജാഗ്രത



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ  02 08 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  09 08 2020

Posted by SHAMSUDEEN THOPPIL at 1.8.20 അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

SHAMSUDEEN THOPPIL

SHAMSUDEEN THOPPIL
SHAMSUDEEN THOPPIL Shamsudeen Thoppil is an upcoming writer from Chelari, a small village in Malappuram district. Born to Topil Hussain and Khadija, Shamsudeen did his schooling at Tirurangadi Oriental Higher Secondary School. Masters in Business Administration, Literature and Arts have always been his passion. For his excellence in producing an album based on children, former President of India, Dr. He was honoured with a "Facilitation Letter" from APJ Abdul Kalam. He has made notable contributions through articles, poems, features and short stories in various magazines.He was also a key member of the editorial board of the college magazine. Natakam, Mono Act and Oppana have received various awards and recognitions at the state level. The "Best Actor" award for the theater play was a feather in his cap. As a blog writer, one of his stories from the blog was published in "Bhavantaram" - an anthology of stories by CLS Books. The release of Shamsuddin's novel Nizhal Veena vazhikal, which tells about his green life, at the world's second book festival, Dubai Sharjah International Book Fest, on November 3, 2022, is seen as the greatest fortune in life. The amateur author concentrates on writing "real heart feelings" that leap to the limits of his knowledge rather than converging on related literary aspects and metaphors.

About Me

എന്റെ ഫോട്ടോ
SHAMSUDEEN THOPPIL
ഓർമ്മകളുടെ ഒരു വലിയ ശവപ്പറമ്പ്... അവിടെ മറവിയെ അടക്കം ചെയ്യാനുള്ളകല്ലറകളില്ല.. അതായിരിക്കാം ഇപ്പോഴും ഓർമ്മകൾ വേട്ടയാടുന്നത്... മറഞ്ഞുപോയ ഓർമ്മകളെ ഒരിക്കലും ഓർക്കരുതെന്നു കരുതിയ ഓർമ്മകളെ ഹൃദയവേദനയോടെ ഓർത്തെടുത്തു. അവയെ വെള്ളക്കടലാസിൽ എഴുതപ്പെട്ടപ്പോൾ കുരിശിൽ തറയ്ക്കപ്പെട്ട അനുഭവം. സംസാരിക്കണമെന്നുണ്ട് നാവുകൾ വഴങ്ങുന്നില്ല, കൈകളും കാലുകളും ചലിപ്പിക്കണമെന്നുണ്ട്, കഴിയുന്നില്ല. കണ്ണുകൾ കാണുന്നു ചിന്തകൾ കൊടുംകാറ്റുകളാകുന്നു. ഇതൊരിക്കലും കെട്ടിച്ചമക്കപ്പെട്ടവയല്ല. പച്ചയായ അനുഭവക്കുറുപ്പുകളാണ്. Shamsudeen Thoppil
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

Labels

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

അതിഥികൾ

SHAMSUDEEN THOPPIL

CARTOON

CARTOON
പ്രശസ്ത കാർടൂണിസ്റ്റ് ഷാജിമാത്യുവിന്റെ കരവിരുത് ഹൃദയപൂർവ്വം വിനയത്തോടെ സ്വീകരിക്കുന്നു

Popular Posts

  • -:അവൾ ശവം തീനി പക്ഷി :-
    വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര...
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
    വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക...
  • -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-
                      ലക്ഷ്മി ചേച്ചിയുടെ കൂടെ                 സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര...
  • നിഴൽവീണവഴികൾ - ഭാഗം 30
    “ഫസൽ  ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കി...
  • -:തങ്കമ്മ ചേച്ചി:-
    അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ...

M.T.VASUDEVAN NAIR

M.T.VASUDEVAN NAIR
M.T.VASUDEVAN NAIR & SHAMSUDEEN THOPPIL

MAMMOOTTY

MAMMOOTTY
SHAMSUDEEN THOPPIL & MAMMOOTTY

Followers

Blog Archive

  • ►  2025 (5)
    • ►  ഏപ്രിൽ (5)
  • ►  2024 (35)
    • ►  ഡിസംബർ (1)
    • ►  സെപ്റ്റംബർ (9)
    • ►  ഓഗസ്റ്റ് (21)
    • ►  ജൂലൈ (1)
    • ►  ജൂൺ (1)
    • ►  മേയ് (2)
  • ►  2023 (1)
    • ►  നവംബർ (1)
  • ►  2022 (5)
    • ►  ഡിസംബർ (2)
    • ►  നവംബർ (2)
    • ►  മേയ് (1)
  • ►  2021 (42)
    • ►  ഒക്‌ടോബർ (3)
    • ►  സെപ്റ്റംബർ (4)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (5)
    • ►  ജൂൺ (4)
    • ►  മേയ് (5)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (5)
  • ▼  2020 (52)
    • ►  ഡിസംബർ (4)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (4)
    • ▼  ഓഗസ്റ്റ് (5)
      • നിഴൽവീണവഴികൾ ഭാഗം 89
      • നിഴൽവീണവഴികൾ ഭാഗം 88
      • നിഴൽവീണവഴികൾ ഭാഗം 87
      • നിഴൽവീണവഴികൾ ഭാഗം 86
      • നിഴൽവീണവഴികൾ ഭാഗം 85
    • ►  ജൂലൈ (4)
    • ►  ജൂൺ (4)
    • ►  മേയ് (5)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (5)
    • ►  ജനുവരി (4)
  • ►  2019 (52)
    • ►  ഡിസംബർ (4)
    • ►  നവംബർ (5)
    • ►  ഒക്‌ടോബർ (4)
    • ►  സെപ്റ്റംബർ (4)
    • ►  ഓഗസ്റ്റ് (5)
    • ►  ജൂലൈ (4)
    • ►  ജൂൺ (5)
    • ►  മേയ് (4)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (5)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (4)
  • ►  2018 (8)
    • ►  ഡിസംബർ (4)
    • ►  നവംബർ (2)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
  • ►  2017 (7)
    • ►  നവംബർ (1)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (4)
  • ►  2016 (43)
    • ►  ഡിസംബർ (1)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (5)
    • ►  ജൂൺ (3)
    • ►  മേയ് (1)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (7)
    • ►  ഫെബ്രുവരി (15)
    • ►  ജനുവരി (5)
  • ►  2015 (70)
    • ►  ഡിസംബർ (12)
    • ►  നവംബർ (6)
    • ►  ഒക്‌ടോബർ (8)
    • ►  സെപ്റ്റംബർ (3)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (4)
    • ►  ജൂൺ (3)
    • ►  മേയ് (3)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (8)
    • ►  ഫെബ്രുവരി (9)
    • ►  ജനുവരി (7)
  • ►  2014 (66)
    • ►  ഡിസംബർ (6)
    • ►  നവംബർ (10)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (8)
    • ►  ഓഗസ്റ്റ് (7)
    • ►  ജൂലൈ (6)
    • ►  ജൂൺ (1)
    • ►  മേയ് (9)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (6)
    • ►  ഫെബ്രുവരി (1)
    • ►  ജനുവരി (1)
  • ►  2013 (69)
    • ►  ഡിസംബർ (4)
    • ►  നവംബർ (3)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (3)
    • ►  ജൂൺ (4)
    • ►  മേയ് (10)
    • ►  ഏപ്രിൽ (11)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (15)
  • ►  2012 (66)
    • ►  ഡിസംബർ (5)
    • ►  നവംബർ (8)
    • ►  ഒക്‌ടോബർ (9)
    • ►  സെപ്റ്റംബർ (6)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂലൈ (5)
    • ►  ജൂൺ (5)
    • ►  മേയ് (3)
    • ►  ഏപ്രിൽ (6)
    • ►  മാർച്ച് (7)
    • ►  ഫെബ്രുവരി (4)
    • ►  ജനുവരി (5)
  • ►  2011 (16)
    • ►  ഡിസംബർ (8)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (4)

Subscribe & Follow

Recent Posts

Top Comment

Advertise

Shamsudeen Thoppil

Create Your Badge

Popular Posts

  • -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:-
                      ലക്ഷ്മി ചേച്ചിയുടെ കൂടെ                 സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര...
  • -:തങ്കമ്മ ചേച്ചി:-
    അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ...
  • -:മൂന്നു പിടി മണ്ണ് ഇടും മുൻപേ:-
      ചെ റു പ്രായത്തിൽ അച്ഛനെ നഷ്ടപ്പെട്ടയെനിയ്ക്ക് അധികം വൈകാതെ തന്നെ കുടുംബ ഭാരം ചുമലിലേറ്റേണ്ടിവന്നു. കഷ്ടതകൾക്ക് നടുവിലായിരുന്ന എന്റെ ബ...
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
    വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക...
  • -:അവൾ ശവം തീനി പക്ഷി :-
    വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര...
  • നിഴൽവീണവഴികൾ ഭാഗം 145
      “ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“ “അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“ “അതാണ് വേണ്ടത്..“ “നമുക്ക് ചെക്കപ്പുകളൊക്കെ നടത്തി...
  • -:പ്രണയം മോഹിച്ചവള്‍:-
    ഭ ര്‍തൃ മതിയായ എന്‍റെ ഹൃദയത്തില്‍ എങ്ങിനെ കിട്ടി മറ്റൊരുത്തന് ഇത്ര ദൃഡമായൊരു സ്ഥാനം.അതൊരു തെറ്റാണോ? ഞാന്‍ എന്‍റെ ഹൃദയത്തോട് ചോദിച്ചുകൊണ...
  • -:വിനാശകാലേ വിപരീത ബുദ്ധി:-
    സൗ ഹൃദങ്ങളുടെ തണലിൽ എന്റെ ദിനങ്ങൾ സന്തോഷകരമായിരുന്നു പിന്നെ എപ്പോഴാണ് ഞാൻ അവരിൽ നിന്ന് ഒറ്റപ്പെടലിൽ  കൈപ്പുനീർ നുണഞ്ഞത് ഇന്ന് ഞാൻ വേദന...
  • "അഥീനഎന്നപെണ്‍കുട്ടി"
    പ്രിയരേ. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സീയെല്ലസ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച അഞ്ച്‌ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ട ...
  • -: നിഴൽപ്പാടുകൾ :-
    പ്രിയ കൂട്ടുകാരെ ഞാൻ എഴുതിയ കഥ നിങ്ങൾക്ക് എന്റെ ശബ്ദത്തിൽ കേൾക്കാം കഥ കേട്ട് അഭിപ്രായം എഴുതുമല്ലൊ സ്നേഹവും കൂടെ പ്രാർത്ഥനയും ഷംസുദ്ദീൻതോപ്പ...

BLOGGER OF THE WEEK

BLOGGER OF THE WEEK

Text Widget

Slideshow

  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .
  • .

    .

തിരഞ്ഞെടുത്ത പോസ്റ്റ്

-:അമ്മാളു അമ്മ:-

ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക്  പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ...

CONTACT FORM

നാമം

ഇമെയില്‍ *

സന്ദേശം *

JOY MATHEW

JOY MATHEW
SHAMSUDEEN THOPPIL & JOY MATHEW

ബ്ലോഗ് ആര്‍ക്കൈവ്

BHAGYA LAKSHMI

BHAGYA LAKSHMI
BHAGYALAKSHMI & SHAMSUDEEN THOPPIL

Find Us On Facebook

Translate

കഥാസമാഹാരം

കഥാസമാഹാരം

APJ ABDUL KALAM

APJ ABDUL KALAM

Blockquote

Pages

  • HOME
  • STORY
  • POEM
  • ARTICLE
  • PHOTOGALLERY
  • ABOUT ME
  • CONTACT
  • UPDATES
  • AUDIO

SHAMSUDEEN THOPPIL & SHAHNA. MA

SHAMSUDEEN THOPPIL & SHAHNA. MA
എഴുത്ത്കാരിയുടെകൂടെ

Labels 3

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 4

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 1

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

Labels 2

  • -: ഭീരു :-
  • -:അക്കിടി:-
  • -:അക്ഷരങ്ങൾ കഥ പറയുന്നു:-
  • -:അഥീന എന്ന പെണ്‍കുട്ടി :-
  • -:അമ്മ:- -:അച്ചന്‍:-
  • -:ആ മരണം കണ്‍ മുന്‍പില്‍:-
  • -:ആ മരം കട പുഴകി :-
  • -:ആത്മഗതം:-
  • -:ആത്മാവ്:-
  • -:ഇനി എത്ര നാള്‍:-
  • -:ഇളംതെന്നല്‍ പോലെ:-
  • -:എക്സികുട്ടീവ്സ് :-
  • -:എലി വീരന്റെ സാഹസികത:-
  • -:ഒരു കിണര്‍ കുഴിച്ച കഥ:-
  • -:ഒരു നിമിഷം:-
  • -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:-
  • -:ഒരു മുഴം കയറിനു മുന്‍പില്‍:-
  • -:ഓപോള്‍:-
  • -:ഓര്‍മതന്‍ സുഖം:-
  • -:ഓര്‍മ്മകള്‍ :-
  • -:ഓർമ്മകൾ:-
  • -:കമിതാക്കള്‍:-
  • -:കര വിരുത് :-
  • -:കാമ വൈകൃതം:-
  • -:കിനാവ്:-
  • -:കുടിയന്‍ മാരെ ഒരു നിമിഷം:-
  • -:കുരുന്നുകള്‍:-
  • -:കൂട്ടുകാരി........
  • -:കേളികാമ:-
  • -:ഗര്‍ഭിണി:-
  • -:ചങ്ങാതി:-
  • -:ചതി വന്ന വഴി:-
  • -:ചിന്തകള്‍:-
  • -:ചിരിക്കുടുക്ക:-
  • -:ചീഞ്ഞു നാറുന്ന കേരളം:-
  • -:ഞാന്‍ എന്ന ഞാന്‍:-
  • -:തമ്മില്‍ ഭേദം തൊമ്മന്‍:-
  • -:തിരിച്ചറിവ്:-
  • -:തൂങ്ങി ആടുന്ന ജീവന്‍ :-
  • -:തെരുവിന്‍റെ മകള്‍:-
  • -:ദിനചര്യ:-
  • -:ദൈവത്തെ പഴിക്കുന്നവരെ ഒരു നിമിഷം:-
  • -:ദൈവം സ്പോട്ടിലാ:-
  • -:നന്ദി:-
  • -:നഷ്‌ട സൗഹൃദം:-
  • -:നഷ്ടങ്ങൾ:-
  • -:നിമിഷം:-
  • -:നെടുവീർപ്പ്:-
  • -:പനിയും ചുമയും പിന്നെ ഞാനും:-
  • -:പുതു മഴ:-
  • -:പുതു വത്സരം ആഘോഷിക്കുന്നവരര ഒരു നിമിഷം:-
  • -:പുതു വത്സരം വെമ്പല്‍ കൊള്ളുന്നരെ ഒരു നിമിഷം:-
  • -:പുഷ്പം:-
  • -:പെടാ പാട്:-
  • -:പേര് :-
  • -:പൊട്ട കിണര്‍:-
  • -:പ്രകൃതിയെ അടുത്തറിഞ്ഞ്‌ :-
  • -:പ്രണയനടനം:-
  • -:പ്രണയം മോഹിച്ചവള്‍:-
  • -:പ്രണയം:-
  • -:പ്രണയഹത്യ:-
  • -:പ്രതീക്ഷ:-[EXPECT]
  • -:ഫ്ളാറ്റ് ഏന്ന കിളിക്കൂട് :-
  • -:ബന്ധങ്ങള്‍:-
  • -:ബന്ധനം:-
  • -:ബലി മൃഗം:-
  • -:ബാങ്കിലെസുഖനിദ്ര:-
  • -:ബൂഫിയ:-
  • -:ഭയം എന്‍റെ നിശാ വസ്ത്രം:-
  • -:മകം പിറന്ന മങ്ക:-
  • -:മനസാ വാചാ കര്‍മണാ:-
  • -:മരണം:-
  • -:മരുഭൂമിയിൽ ഒരു മരപച്ച:-
  • -:മര്‍ക്കടാ നീ അങ്ങു മാറിക്കിടാ ശടാ:-
  • -:മഴ:-
  • -:യാചകന്‍റെ പിടച്ചില്‍:-
  • -:യൂണിഫോം:-
  • -:വാക്കില്‍ ഒരു കൌതുകം:-
  • -:വിണ്ണിലെ നക്ഷത്രങ്ങൾ:-
  • -:വിധിയുടെ മുഖങ്ങള്‍:- [നോവല്‍]
  • -:വിവാഹ ജീവിതം പുതു യുഗത്തില്‍:-
  • -:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
  • -:വൃദ്ധന്‍:-
  • -:വേദനകള്‍:-
  • -:സമയം ഒന്‍പത് മുപ്പത്‌:-
  • -:സഹായം എന്ന വേദന :-
  • -:സാമുഹ്യ വീക്ഷണങ്ങള്‍:-
  • -:സുഖനിദ്ര:-
  • -:സ്വാമിജി:-
  • -:ഹാപ്പി അല്ല BIRTHDAY:-
  • -:ഹൃദയ പൂർവ്വം ഹൃദ്യ ത്തിലേക്ക് :-
  • -:ഹൃദയം പിഴുതെടുത്ത്‌ കടന്നുപോയ മരണമേ :-
  • -:ഹൃദയം:-
  • -:ഹോസ്പിറ്റല്‍:-
  • -:റബ്ബര്‍ഫാന്‍റ് :-
  • -:cameraയ്ക്കു മുന്‍പില്‍:-
  • -:PROSTITUTE:-
  • -:SHAMSUDEEN THOPPIL :-
  • -:SHIVERING MAN:-
  • കളി തോണി
  • താങ്ക് യൂ
  • മിടിപ്പ്
  • ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്
  • വിടവാങ്ങിയ വസന്തം .....
  • വേര്‍പിരിയല്‍
  • article
  • AUDIO
  • MY CANDIDATE
  • NOSTALGIA
  • OLD IS GOLD
  • PHOTO GALLERY
  • PHOTOGALLERY
  • poem
  • STORIES
  • STORY

NIZHAL VEENA VAZHIKAL NOVEL

NIZHAL VEENA VAZHIKAL NOVEL
ലളിതം തീം. luoman സൃഷ്ടിച്ച തീം ചിത്രങ്ങൾ. Blogger പിന്തുണയോടെ.