27.3.21

നിഴൽവീണവഴികൾ ഭാഗം 119

 

അവർ വളരെനേരം സംസാരിച്ചിരുന്നു. കുറച്ചു നാളുകളായിരിക്കുന്നു അവളെ കണ്ടിട്ട്... എന്തായാലും നാളെക്കഴിഞ്ഞ് കാണാമല്ലോ... അവന്റെ മനസ്സിന്റെ പൂന്തോട്ടത്തിൽ പ്രണയത്തിന്റെ പൂക്കളിട്ടു അവിടെ വണ്ടുകൾതേൻകുടിക്കാൻ മൂളി നടന്നു... പഴയ ഒരുപാട്ടിന്റെ ഈരടികൾ അയലത്തുള്ള റേഡിയോയിൽ നിന്നും ഒഴുകിയെത്തി....

രാവിലെ സഫിയയുടെ വിളികേട്ടാണ് ഫസൽ ഉറക്കമുണർന്നത്.

“ഫസലേ നിനക്ക് ഫോൺ.“

അവൻ വേഗത്തിൽതാഴേയ്ക്കിറങ്ങി.. അവൻ പ്രതീക്ഷിക്കുന്ന വ്യക്തിയാണെന്നറിയാം. ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ അവൾതന്നെ.

“എന്തുറക്കമാ ഫസലേ..“

“ങ്ഹാ. നീയെത്തിയോ...“

“പിന്നല്ലാതെ.. .ഞങ്ങൾ രാവിലെ 5 മണിക്കുള്ള ഫ്ലൈറ്റിലിൽ ഇവിടെത്തി. ഇപ്പോഴിതാ വീട്ടിലുമെത്തി.. നീയിന്നിങ്ങോട്ടു വരുമോ..“

“വരാമല്ലോ...“

അവൻ വേഗം ഫോൺവച്ച്.. നേരേ റൂമിലേയ്ക്ക് പെട്ടെന്നു തന്നെ റഡിയായി.. താഴെ സഫിയ കാത്തുനിൽപ്പുണ്ടായിരുന്നു.

“എന്താ ഇത്ര വെപ്രാളം, അവൾ നിന്നോട് ഇന്നു വരുമെന്നു പറഞ്ഞിരുന്നതല്ലേ...“

“ങ്ഹാ.. ഞാനതങ്ങു മറന്നുപോയി...“

സഫിയ അവന് കാപ്പി കൊടുത്തു...

“ഫസലെങ്ങോട്ടാ.“

ഹമീദാണ് ചോദിച്ചത്.

“ഉപ്പാ.. ഐഷുവും ഉമ്മയും വന്നിട്ടുണ്ട്. ഞാനങ്ങോട്ട് ചെല്ലാൻ പറഞ്ഞു..“

“ശരി.. നേരത്തെ ഇങ്ങു പോരണം.“

“ശരി ഉപ്പാ...“

അലമാരയിൽ നിന്നും ബൈക്കിന്റെ താക്കോലുമെടുത്ത് അവൻ പുറത്തിറങ്ങി. സഫിയ തൊട്ടു പുറകെ ചെന്നു... അവൻ വണ്ടി പോർച്ചിൽ നിന്നും പുറത്തിറക്കി..

“എന്റെ അന്വോഷണം അവളുടെ ഉമ്മയോടു പറഞ്ഞേക്കണേ...“

“ശരി ഉമ്മാ...“

അവൻ ബൈക്കിൽ കയറി യാത്രയായി... സഫിയ അവൻ പോകുന്നത് നോക്കി നിന്നു...

വാഹനം പതുക്കെ റോഡിലേയ്ക്ക് കയറി... തന്റെ പുതിയ പരിചയക്കാരിയുടെ വീടിനടുത്തിയപ്പോൾ സ്പീഡൊന്നു കുറച്ചു... അതെ അവൾ മതിലിൽ മുകളിലൂടെ നോക്കുന്നു. പതുകെ വണ്ടി അവിടെ നിർത്തി..

“നീ എവിടെ പോകുന്നു.“

“സിറ്റിവരെ... ഒരാളെക്കാണാൻ.“

“ആരാ..“

“സുഹൃത്താ..“

“പെൺ സുഹൃത്താ..“

“അല്ല.. കൂടെ പഠിച്ചതാ...“

“എന്നെ ഈ വണ്ടിയിലൊന്നു കയറ്റുമോ..“

“പിന്നെന്താ...“

“ഇല്ലെങ്കിൽ വേണ്ട.. നാട്ടുകാരു കണ്ടാൽ ഓടിച്ചിട്ട് അടിക്കും..“

“അപ്പോ പേടിയുണ്ടല്ലേ...“

“ഉമ്മയില്ലേ...“

“ഉണ്ട്... അടുക്കളയിലാ...“

“അതെന്താ സഹായിക്കാൻ കൂടാറില്ലേ..“

“രാവിലെ ജോലിയൊക്കെ കഴിഞ്ഞു... ഉമ്മയ്ക്ക് അവരുടെതായ ചില പരിപാടികളൊക്കെയുണ്ട്.“

“ന്നാ  ഞാൻ പോട്ടെ...“

“ശരി...“

“എന്നെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നില്ലേ...“

“ഉമ്മ ഇല്ലാത്ത ദിവസം വാ...“ അതു പറയുമ്പോൾ അവളുടെ മുഖത്തെ നാണം ഫസൽ ശ്രദ്ധിച്ചു. സംഗതി വീണു കിടക്കുകയാണല്ലോ... എന്നുള്ള തോന്നൽ അവനിലുണ്ടായി... വരട്ടെ... പതുക്കെയാകാം..

“അവൻ വണ്ടി മുന്നോട്ടു വിട്ടു... ജംഗഷനിൽ നിന്നും തിരിഞ്ഞ് വീതി കൂടിയ റോഡിലൂടെ യാത്ര തുടങ്ങി.. മുക്കാൽ മണിക്കൂറത്തെ യാത്ര.. അവൻലക്ഷ്യസ്ഥാനത്തെത്തി.

വീട്ടിൽ താമസക്കാരില്ലാതിരുന്നതിനാൽ ആകെ അലങ്കോലമായിരിക്കുന്നു. മതിലൂടെ വള്ളിച്ചെടികൾ പടർന്നു കയറിയിരിക്കുന്നു. അവൻ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി... ഐഷു അവനെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു. അവൾ ഓടിവന്ന് ഗേറ്റു തുറന്നു. അവൻ വണ്ടി അകത്തേയ്ക്കു വച്ചു.

“വലിയ എക്സ്പർട്ടായല്ലോ..“

“പിന്നല്ലാതെ...“

“എന്നെയുംകൂടി കയറ്റുമോ...“

“ഉമ്മസമ്മതിക്കുമോ..“

“അതു സാരമില്ല...“

“നീയങ്ങു തടിച്ചുപോയല്ലോടീ..“

“എന്തു ചെയ്യാനാ.. വേറേ ജോലിയൊന്നുമില്ല.. വീട്ടിനകത്തുന്നെ ഇരിപ്പാ...“

“വാപ്പ എങ്ങനുണ്ട്...“

“സുഖമായിരിക്കുന്നു... അവർ സംസാരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി... അവളുടെ ഉമ്മ ഹാളിലേയ്ക്കു വന്നു...


“ഫസലേ... എത്ര നാളായി കണ്ടിട്ട്... സുഖമാണോ..“

“സുഖമായിരിക്കുന്നു..“

“ഉപ്പയ്ക്ക് എങ്ങനുണ്ട്...“

“ഇടയ്ക്ക് ചെറിയ അസുഖങ്ങളും മറ്റുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം ഓക്കെയാണ്.“

ഐഷുവിന്റെ ഉമ്മ അകത്തേയ്ക്കു പോയി... അൽപ സമയത്തിനകം ജ്യൂസുമായി എത്തി ഫസലിന് നേരേ നീട്ടി..

“ഉമ്മാ എനിക്കില്ലേ..“ ഐഷു ചോദിച്ചു.

“നിനക്കു വേണേങ്കി പോയി എടുത്തു കുടിച്ചോ...“

“ഫസലേ വീട് ഒരു ബന്ധുവിനെ ഏൽപിച്ചു പോയതാ... പക്ഷേ അവർ നേരേ നോക്കിയിട്ടൊന്നുമില്ല... അത്യാവശ്യം വീട്ടുസാധനങ്ങളൊക്കെ വാങ്ങിവച്ചിട്ടുണ്ട്. എന്തായാലും ഒരാഴ്ച ഇവിടെ നിൽക്കേണ്ടതല്ലേ...ഞങ്ങൾക്ക് സിറ്റിയിലൊന്നു പോകണം കുറച്ചു സാധനങ്ങൾ വാങ്ങണം. ഫസൽ ഫ്രീയാണോ..“

“പിന്നെന്താ... എനിക്കെന്താ പരിപാടി.. വെറുതെനിൽക്കുന്നു...“ അവന് സന്തോഷമായി...

അവരുടെ പഴയ മേഴ്സിഡസ് ബൻസ് കാർ ഗേറ്റ് കടന്നു അകത്തേയ്ക്കു വന്നു.. കാറ് പരിപാലിച്ചിരുന്നത് ഡ്രൈവർ തന്നെയായിരുന്നു. എല്ലാദിവസം വന്ന് സ്റ്രാർട്ട് ചെയ്തിടും.. അത്യാവശ്യം പുറത്തേയ്ക്കൊക്കെ പോകും... അതുകൊണ്ട് അതിന്റെ കാര്യത്തിൽ ടെൻഷനില്ല... തങ്ങൾ‌ വാഹനം വാങ്ങിയ അന്നുമുതലുള്ള ഡ്രൈവറാണ്... അദ്ദേഹം വാഹനം നോക്കുന്നത് സ്വന്തം കുഞ്ഞിനെ നോക്കുന്നതുപോലെയാണ്... വാഹനം ബാംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകാമെന്നു വാപ്പ പറ‍ഞ്ഞതാ.. ഉമ്മയാ പറഞ്ഞത് വേണ്ട ഇവിടെ ജോൺസൺ തന്നെ നോക്കട്ടെയെന്ന്.. നാട്ടിൽ വരുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ളതല്ലേ... അത്യാവശ്യം വി.ഐ.പി. ഓട്ടത്തിനു പോകാറുണ്ട്. പണത്തിനുവേണ്ടിയല്ല.. വണ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയാ.. ഓടാതിരുന്നലും പ്രശ്നമല്ലേ.. ആവരുമാനം ജോൺസനുള്ളതാണ്.. കൂടാതെ ശമ്പളവും നൽകുന്നുണ്ട്...

ഉമ്മ റഡിയായി എത്തി.. കൂടെ ഐഷുവും.. അവർ വണ്ടിയിൽ കയറി. ഡ്രൈവർ ഫസലിനെ കണ്ടു കുശലാന്വേഷണം നടത്തി.

അവർ നേരേ സിറ്റിയിലേയ്ക്ക്... തങ്ങൾ പഠിച്ച എൻഡ്രൻസ് സെന്ററിനടുത്ത് വണ്ടി നിർത്തി.. ഫസലും ഐഷുവും അകത്തേയ്ക്ക് കയറി... അവിടെ പ്രിൻസിപ്പാലുണ്ടായിരുന്നു.

“ങ്ഹാ എന്താ വിശേഷം.. കുറച്ചു നാളായല്ലേ ഐഷുവിനെ കണ്ടിട്ട്.“

“അത് സാർ ഇന്നാണ് നാട്ടിലേയ്ക്ക് വരുന്നത്. അവിടെ വാപ്പയ്ക്ക് വലിയ തിരക്കാ... ഞാനും ഉമ്മയും   മാത്രമാണ് വന്നത്. ഞങ്ങളിവിടെ ഒരാഴ്ച കാണും. എന്തായാലും ഇവിടെ എത്തിയാൽ വന്നിട്ടേ പോകൂവെന്നു മനസ്സിൽ കരുതിയതാ..

അവരുടെ ഭാവി പരിപാടികളെക്കുറിച്ചും പഠനകാര്യങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.. അദ്ദേഹത്തെ കാണാൻ ചില ഗസ്റ്റുകൾ എത്തിയതിനാൽ അവർ യാത്ര പറഞ്ഞ് പിരിഞ്ഞു...

നേരേ വണ്ടിയിൽ കയറി.. സിറ്റിയിലെ മാർക്കറ്റിലെത്തി... അത്യാവശ്യം എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു കടയിൽ അവർ കയറി... വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു.. പണ്ട് സ്ഥിരമായി വരാറുള്ളകടയായതിനാൽ അവരെ പരിചയമുണ്ടായിരുന്നു.

“എടുത്തു വച്ചോളൂ.. അപ്പുറത്തെ കടയിൽ കയറിയിട്ട് വരാം...“

അടുത്ത കടയിൽനിന്നും ചിലവീട്ടുസാധനങ്ങളൊക്കെ വാങ്ങി... വെജിറ്റബിൾസും ഫ്രൂട്ട്സുമൊക്കെ വാങ്ങി കാറിൽകൊണ്ടുവച്ചു...

തിരികെ കടയിലെത്തിയപ്പോൾ എല്ലാ സാധനങ്ങളും എടുത്തുവച്ചിരുന്നു. പണം നൽകി സാധനങ്ങളുമായി കാറിനടുത്തേയ്ക്ക്. ജോൺസൻ ഡിക്കി തുറന്നു... സാധനങ്ങളെല്ലാം അവിടെവച്ചു.. അവർ വീണ്ടും യാത്ര തുടങ്ങി... പോകുന്നവഴി ടെസ്റ്റയിൽസിൽ കയറി കുറച്ചു ഡ്രസ്സുകൾ വാങ്ങി...

ഇതിനിടയിലും ഫസലും ഐഷുവും പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മ ശ്രദ്ധിക്കാത്തപ്പോൾ ഭാവികാര്യങ്ങളും ശ്രദ്ധിക്കുമ്പോൾ പഠനകാര്യങ്ങളും സംസാരിക്കുമായിരുന്നു... അന്നത്തെ പർച്ചേസിംഗ് കഴിഞ്ഞ് അവർ വാഹനത്തിൽ കയറി.. നേരേര വീട്ടിലേയ്ക്ക്.. ഉച്ചയോടെ അവർ വീട്ടിലെത്തി...

സാധനങ്ങളെല്ലാം വീട്ടിലേയ്ക്ക് എടുത്തു വെച്ചു... ഫസലും അവരോടൊപ്പം കൂടി... അപ്പോഴേക്കും അവർക്കുള്ള ഭക്ഷണം ജോലിക്കാരി റഡിയാക്കിയിരുന്നു.

എല്ലാവരുമൊരുമിച്ച് ഭക്ഷണം കഴിച്ചു... ഇടയ്ക്കിടയ്ക്ക് പരസ്പരം കളിയാക്കിയും തമാശകൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല.. നാലു മണിയോടെ ഫസൽ യാത്രപറ‍ഞ്ഞു.

“ഫസലേ നാളെ വരുമോ..“

“വരാം..“

“നോ.. നാളെ വരേണ്ട.. നാളെ ഉമ്മയുടെ നാട്ടിലേയ്ക്ക് പോകുന്നു. അവിടെ ഉമ്മയുടെ ഉമ്മയും വാപ്പയുമുണ്ട്... രണ്ടാളു വയസ്സായി.. പല പല അസുഖങ്ങൾ അലട്ടുന്നുമുണ്ട്.. അവിടെ പോയിട്ട് ചിലപ്പോൾ രാത്രിയാകും തിരികെവരാൻ.. നമുക്ക് തൊട്ടടുത്ത ദിവസം കാണാം... പിന്നെ മറക്കേണ്ട എനിക്ക് ബൈക്കിൽ കയറണം..“

“നീ മറന്നാലും ഞാൻ മറക്കില്ല...“

അവൻ ബൈക്കുമായി റോഡിലേയ്ക്കിറങ്ങി... വാഹനം സാവധാനം റോഡിലൂടെ വീട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി... വരുന്ന വഴിയിൽ തന്റെ പഴയ സിനിമാ മോഹങ്ങൾക്ക് ചിറകു മുളപ്പിച്ച പ്രൊഡ്യൂസറുടെ വീടിനടുത്തുകൂടെ തിരിഞ്ഞുവന്നു.. അവിടെ ആരേലുമുണ്ടോയെന്നറിയാമല്ലോ... വീടിനു മുന്നിൽ വണ്ടി നിർത്തി.. അവന്റെ ഓർമ്മകൾ പഴയ കാലത്തിലേയ്ക്കു തിരികെപ്പോയി... തന്നെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറയുകയും ചില സീനുകൾ എഴുതുകയും ചിലത് ഷൂട്ട് ചെയ്യുകയും ചെയ്തതാണ്. പകരം ഭർത്താവും ഭാര്യയും തന്നെ ലൈംഗികമായി ഉപയോഗിച്ചു.... വർഷങ്ങൾ കടന്നുപോയെങ്കിലും ഇന്നും കൂടെക്കൂടെ അവരെ ഓർക്കാറുണ്ട്... ആദ്യമായി ബ്ലൂഫിലിം  കാണുന്നത് അവരോടൊപ്പമിരുന്നാണ്.. ഭാര്യയുമായി സെക്സ് ചെയ്യുന്നത് നോക്കിയിരുന്നു രസിച്ചിരുന്ന ഭർത്താവ്... അദ്ദേഹത്തിന്റെ ആകസ്മിക മരണം തനിക്കും ഒരു ഷോക്കായിരുന്നു. മരണത്തിന് ആ വീട്ടിൽ താനെത്തിയിട്ടും ആർക്കും തന്നെ അറിയില്ലായിരുന്നു. എങ്ങനെ അറിയാനാ... രഹസ്യമായി നടന്ന കാര്യങ്ങളിലെ നായകനല്ലേ.. അതും അവിടെ രഹസ്യമായിരുന്നു. വീടു കണ്ടിട്ട് അകത്ത് ആളുള്ളതുപോലെ തോന്നി... അവൻ പതുക്കെ ഗേറ്റു തുറന്നു. പണ്ട് സെക്യൂരിറ്റിയും വേലക്കാരുമൊക്കെ ധാരാളമുണ്ടായിരുന്നതാ.. ഇന്നിവിടെ ആരുമില്ല.. അവൻ ഡോർബല്ലടിച്ചു...

പ്രായമുണ്ടെങ്കിലും സുന്ദരിയായ അവർ തന്നെ പുറത്തേയ്ക്കിറങ്ങിവന്നു...

“ആരാ....“ അവർ അവനെ സൂക്ഷിച്ചു നോക്കി...

“നീ... നീ... ഫസലല്ലേ...“

“അതേ...“

“എവിടായിരുന്നു നീ... അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നിന്നെ കണ്ടതേയില്ലല്ലോ...“

“ഞാൻ വന്നിരുന്നു.. പക്ഷേ ആന്റിയെ കാണാനായില്ല...“

“എല്ലാം പോയില്ലേ... ധാരാളം സ്വപ്നങ്ങളുണ്ടായിരുന്നു. എല്ലാം തകർന്നു തരിപ്പണമായി....

“ഇവിടെ ആരുണ്ട്...“

“ഇപ്പോഴിവിടെ ഞാൻ മാത്രമേയുള്ളൂ. വൈകിട്ട് മോളെത്തും.. മൂത്ത മകളെ വിവാഹം കഴിപ്പിച്ചു  ഞാൻ മൂത്ത മകളോടൊപ്പം ഓസ്ട്രേലിയയിലാണ്.. ഞങ്ങൾ വെക്കേഷനു വന്നതാ.. രണ്ടുമാസം നാട്ടിൽ കാണും...“

“ഫസലേ.. നീയൊരു ഒത്ത പുരുഷനായല്ലോ...“

അവന്റെ മുഖത്ത് നാണം വന്നു... ഇപ്പോഴും പഴയ പരിപാടികളൊക്കെ ഉണ്ടോ...

“ഇല്ലില്ല... എല്ലാം അന്നുകൊണ്ടു നിർത്തി...“

കാണാൻ ഇപ്പോഴും സുന്ദരിയാണ്. മെലിഞ്ഞ് വെളുത്തു തുടുത്തിരിക്കുന്നു. കണ്ടാൽ 30-35 വയസ്സ് പ്രായമേ പറയൂ.. പക്ഷേ അൻപതിനടുത്തു പ്രായമുണ്ടവർക്ക്... അവർ അകത്തുപോയി ഫസലിന് ജ്യൂസുമായെത്തി...

“ഇത് കുടിക്ക് ഫസലേ..“


അവൻ ഗ്ലാസ് വാങ്ങി.. അവർ അവനോടൊപ്പം തൊട്ടടുത്തു വന്നിരുന്നു. അവൻ ജ്യൂസ് കുടിക്കുന്നത് നോക്കി യിരുന്നു.

“ഫസൽ പിന്നീട് സിനിമയിലൊന്നും അഭിനയിച്ചില്ലേ...“

“ഇല്ലില്ല... എനിക്കേ വേറേ അവസരങ്ങളൊന്നും കിട്ടിയില്ല..“

“ഇപ്പോൾ എന്തു ചെയ്യുന്നു.“

“മെഡിക്കൽ എൻഡ്രൻസ് കിട്ടി. അടുത്ത മാസം ക്ലാസ് തുടങ്ങുന്നു.“

“കൺ‌ഗ്രാഡ്യൂലേഷൻസ്..“

“താങ്ക്യു.“

“അപ്പോൾ അഭിനയമോഹം..“

“അതിന് തൽക്കാലത്തേയ്ക്ക് കർട്ടനിട്ടു... ഇനി പഠിത്തമൊക്കെ കഴിഞ്ഞിട്ടു മതി ബാക്കിയെല്ലാം..“

അവർ അവന്റെ തോളിൽ കൈയ്യിട്ടു...


“പഴയതൊക്കെ ഓർമ്മയുണ്ടോ..“

“ഉണ്ട് ആന്റി...“

അവർ അവന്റെ നെഞ്ചിലെ രോമത്തിൽ തടവി...

“നാളെ നീ ഫ്രീയാണെങ്കിൽ ഇങ്ങോട്ടു പോരേ.. ഇവിടെ ആരും കാണില്ല.. മോള് നാളെ ഭർത്താവിന്റെ വീട്ടിൽ പോകുന്നു. വൈകുന്നേരമേ വരൂ...“

അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.... പ്രായമുള്ള സ്ത്രീയാണെങ്കിലും പലതിന്റെയും ഗുരു അവരും ഭർത്താവുമായിരുന്നു. ഇനിയുമൊരങ്കത്തിനുള്ള ബാല്യം അവർക്കുണ്ട്... അപ്പോഴേയ്ക്കും പുറത്ത് ബല്ലടിച്ചു... അവർ വാതിൽ തുറന്നു... അവരുടെ മകളായിരുന്നത്...

“ഹാവ് യു ഫിനിഷ് ഷോപ്പിംഗ്...“

“യാ.. മമ്മീ...“

“മീറ്റ് മിസ്റ്റർ ഫസൽ... ഹീ വാസ് ആൻ ആക്ടർ... ഇൻ. അവർ മൂവി... അൺഫോർച്യൂണേറ്റിലി... ദാറ്റ് മൂവി ഡിസ്കണ്ടിന്യൂഡ്..“

“ഓ.. ഐ റിമംബർ...“

കാഴ്ചയിൽ 20 വയസ്സിലധികം പ്രായം കാണും.. മിഡിയും ടോപ്പുമിട്ടിരിക്കുന്നു. അവിവാഹിതയാണ്.. സൗന്ദര്യത്തിൽ അമ്മയുടെ അത്രയും വരില്ല.. പക്ഷേ കുഴപ്പമില്ല...

“ഹായ് മിസ്റ്റർ ഫസൽ.. ഗ്ലാഡ്റ്റു മീറ്റ്. യൂ...“

“അവനും ഷേക്ക്ഹാന്റ് കൊടുത്തും...“

അവർ മലയാളത്തിലും ഇംഗ്ലീഷിനും മിക്സ് ചെയ്തു സംസാരിച്ചു. അവരുടെ രണ്ടു മക്കളും പഠിച്ചത് വിദേശത്തായിരുന്നു. പിതാന്റെ മരണത്തോടെ അവർ നാട്ടിലെത്തി.... പിന്നീട് ഇവിടെത്തന്നെ കൂടി.. മൂത്ത മകൾ എയർ ഹോസ്റ്റസ്സാണ്... ഇവൾ സ്വന്തം കമ്പനിയുടെ ചെയർമാനും... കണ്ടാലറിയാം ഒരുപാട് ഉത്തരവാദിത്വം തലയിലേറ്റിയ പെണ്ണാണെന്നത്...

“ആർ യു. സ്റ്റഡിയിംഗ്.“

“യാ... ഹി.. പാസ്സ്ഡ് മെഡിക്കൽ എൻഡ്രൻസ് എക്സാം... അവന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിഷനും റഡിയായി..“

“ഓ... കൺഗ്രാസ്.. ഡോക്ടർ ഫസൽ..“

“താങ്ക്സ്..“ ഫസൽ മറുപടി പറഞ്ഞു... അവൻ അൽപനേരം കൂടി അവിടെ കൂടി... അവസാനം ചില അത്യാവശ്യ കാര്യങ്ങളുണ്ടെന്നു പറഞ്ഞ് യാത്ര പറഞ്ഞ് പിരിഞ്ഞു...

വീട്ടിലെത്തിയപ്പോഴേയ്ക്കും അഞ്ചു മണി കഴിഞ്ഞിരുന്നു... വീട്ടുകാരോട് കാര്യം പറഞ്ഞിട്ടു പോയതിനാൽ അവർ പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല..സഫിയ അവനെ കള്ളച്ചിരോടെ നോക്കി... അവന് കാര്യം പിടികിട്ടിയിരുന്നു.

“എന്തു പറഞ്ഞു..“

“ആര്..“

“ഓ... നിനക്കൊന്നും മറിയില്ലല്ലോ...“

“അവൻ സഫിയയുടെ കഴുത്തിൽ കൈയ്യിട്ടു... ഉമ്മയെ കാണണംന്ന്...“

“കാണേണ്ടത് നിന്നെയല്ലേ...“

“ഉമ്മാ.. കളിയാക്കാതെ..“

“യ്യേ... ഈ ചെക്കന് നാണം വരുന്നു..“

അവൻ സഫിയയുടെ കൈ തട്ടിമാറ്റി മുകളിലത്തെ റൂമിലേയ്ക്കോടി....





തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 28 03 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 03 2021

20.3.21

നിഴൽവീണവഴികൾ ഭാഗം 118

 

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു. അവിടെനിന്നും വീട്ടിലേയ്ക്ക് ഫോൺചെയ്ത് വിശേഷങ്ങളൊക്കെ പറഞ്ഞു. അടുത്ത ദിവസം രാവിലെ മാത്രമേ ഡിസ്ചാർജ്ജ് ആകുള്ളൂ എന്നു പറഞ്ഞപ്പോൾ സഫിയയ്ക്കും ചെറിയ വിഷമം തോന്നി. വാപ്പ ഇന്നെത്തുമെന്നാണ് കരുതിയത്. ങഹാ.. എന്തായാലും അസുഖം ഭേദമാകുമല്ലോ..?

രാത്രിയിൽ ഹോസ്പിറ്റലിൽ അവർ മൂവരും മാത്രം. പ്രത്യേകിച്ച് ഹമീദിന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അൻവറും റഷീദും ‍ഡോക്ടറെ വിളിച്ചു സംസാരിച്ചു. അവരും ചെറിയ ടെൻഷനിലായിരുന്നു. രാവിലെ തന്നെ ഡോക്ടറെത്തി. എല്ലാം കൺട്രോളിലായിരിക്കുന്നു. ബാക്കി പരിശോധനകളുടെ റിസൾട്ടുകളും എത്തിയിരുന്നു.

“ഹമീദ്ക്കാ ഇന്നു വീട്ടിൽ പൊയ്ക്കോ... പക്ഷേ മരുന്നും ചെക്കപ്പും മുടക്കാൻ പാടില്ല. രണ്ടാഴ്ചകഴിഞ്ഞിട്ട് എന്തായാലും എത്തിയിരിക്കണം.“

“ശരി ഡോക്ടർ“

“ഫസലേ. നീ വേണം ഇതൊക്കെ ശ്രദ്ധിക്കാൻ.“

ഫസൽ തല കുലുക്കി. രാവിലെ പത്തുമണിക്ക് ഡോക്ടർ ഡിസ്ചാർജ്ജ് എഴുതിയിരുന്നു. ഫസൽ വീട്ടിൽ വിളിച്ച് വണ്ടി അയയ്ക്കാൻ പറഞ്ഞു.

വർഷങ്ങൾക്കുശേഷം വീടുവിട്ടു നിന്ന ദിവസമായിരുന്നു ഹമീദിനെ സംബന്ധിച്ച്. ഉള്ളിൽ ചെറിയ ഭയം തോന്നിത്തുടങ്ങിയിരുന്നു ഹമീദിന്. സൈനബയും ഭയന്നുപോയിരുന്നു. ഹമീദ് പുറമേ സന്തോഷവാനായിരുന്നുവെങ്കിലും ഉള്ളിൽ ചെറിയ ടെൻഷനുണ്ടായിരുന്നു. രാവിലെ ബ്രേക്ഫാസ്റ്റ് കാന്റീനിൽ നിന്നും വാങ്ങി. ആവശ്യമുള്ള മരുന്നുകൾ ഹോസ്പിറ്റലിലെ ഫാർമസിയിൽ നിന്നും വാങ്ങിയിരുന്നു. പത്തു മണിയോടെ വിഷ്ണു എത്തി. സിസ്റ്റർ വന്നു ഫസലിനോട് ഡോക്ടർ വിളിക്കുന്നെന്നു പറഞ്ഞു. ഫസൽ നേരേ ഡോക്ടറുടെ റൂമിലേയ്ക്ക് നടന്നു. വാതിൽ തട്ടി അകത്തേയ്ക്ക് പ്രവേശിച്ചു.

“ങ്ഹാ.. ഫസൽ ഇരിക്കൂ...“

ഫസൽ ഇരുന്നു.

“എന്നാ ക്ലാസ്സ് തുടങ്ങുന്നത്.“

“അടുത്ത മാസം...“

“എന്തായാലും വേണ്ട തയ്യാറെടുപ്പുകൾ നടത്തുക.“ അവർ കുറച്ചുനേരം കോളേജിനെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നു.

“ഫസലേ.. ഉപ്പയ്ക്ക് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല... പക്ഷേ വളരെയധികം ശ്രദ്ധിക്കണം. പ്രായത്തിന്റേതായ ചില പ്രശ്നങ്ങളുണ്ട്. ഒരാളുടെ ശ്രദ്ധ എപ്പോഴുമുണ്ടാവണം... വീട്ടിൽ പ്രത്യേകം അക്കാര്യം അറിയിക്കണം. ചെക്കപ്പ് മുടങ്ങാതെ നടത്തണം. അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവരുന്നു. മരുന്നുകൾ കൊണ്ട് അവയെ അതിജീവിക്കാൻപരിമിതികളുമുണ്ട്. അതിനാൽ നാം വളരെ ശ്രദ്ധിക്കുക. ഫസൽ പോയിക്കഴിഞ്ഞാലും വളരെ ശ്രദ്ധയുണ്ടാവണം. വീട്ടിലിപ്പോൾ ആരൊക്കെയുണ്ട്.“

“ഉമ്മയും രണ്ടു മാമിമാരുമുണ്ട്.“

“ങ്ഹാ.. എന്തായാലും എല്ലാരുടേയും ശ്രദ്ധ അദ്ദേഹത്തിലുണ്ടായിരിക്കണം.“ ഡോക്ടർ പതുക്കെ എഴുന്നേറ്റു... ഫസലും.. വാ ഫസലേ... നമുക്കു റൂമിലേയ്ക്കു പോകാം..“ അവർ രണ്ടാളും ഹമീദിക്കാന്റെ റൂമിലേയ്ക്ക് പോയി...

അവിടെ യാത്ര തിരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയായിരുന്നു. ബാഗ് വിഷ്ണു നേരത്തേതന്നെ വണ്ടിയിൽ കൊണ്ടുവച്ചു. വീൽച്ചെയർ എത്തിയിരുന്നു.

“ഹമീദ്ക്കാ.. കൊച്ചുമോനേട് എല്ലാം പറഞ്ഞിട്ടുണ്ട്. വളരെ സൂക്ഷിക്കണം... മരുന്നുകൾ മുടക്കാൻ പാടില്ല. രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും ചെക്കപ്പിന് വരണം.“

“അൽഹംദുലില്ലാഹ്... എല്ലാം പടച്ചോൻെറ നിശ്ചയം...“ അദ്ദേഹം സാവധാനം വീൽച്ചെയറിലേയ്ക്ക് ഇരുന്നു. അവർ സഹായിച്ചു. ഡോക്ടറോട് യാത്രപറഞ്ഞ് പിരിഞ്ഞു... വലിയ ബുദ്ധിമുട്ടുകളില്ലാതെ തന്നെ ഹമീദ് വാഹനത്തിൽ കയറി... വിഷ്ണു വണ്ടിയെടുത്തു.

പോകുന്ന വഴിക്ക് സിറ്റിയിൽ നിന്നും പച്ചക്കറികളും ഫ്രൂട്സും വാങ്ങാൻ സഫിയ പറഞ്ഞയച്ചിരുന്നു. വിഷ്ണുവും ഫസലും അതു വാങ്ങുന്നതിനായി വാഹനം നിർത്തി പോയി.

“നീ പേടിച്ചുപോയോ...“ ഹമീദ് സൈനബയോട് ചോദിച്ചു.

“പടച്ചോൻ കാക്കും എന്നുറപ്പായിരുന്നു.“ അദ്ദേഹം അൽപനേരം നിശ്ശബ്ദനായിരുന്നു.

“എല്ലാറ്റിനും ഒരവസാനം ഉണ്ടല്ലോ... എന്റെ ജീവിതത്തിൽ നീ എത്തിയതിനുശേഷം സന്തോഷം എന്തെന്ന് നീ അറിഞ്ഞത് നമ്മുടെ മക്കൾ ഒന്നു രക്ഷപ്പെട്ടതിനു ശേഷംമാണെന്നെനിക്കറിയാം...“

“അതെന്താ അങ്ങനെപറഞ്ഞേ... ഞാൻ സന്തോഷവതിയായിരുന്നല്ലോ... ഒരു ഭാര്യയ്ക്കു വേണ്ട സംരക്ഷണവും കരുതലും അങ്ങു തന്നിട്ടുണ്ട്.“

“അതല്ല..“

“ഇക്കാ.. വെറുതെ അതുമിതുമോർത്ത് ടെൻഷനടിക്കാതിരിക്ക്. ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ...“

“ഹമീദ് നിശബ്ദനായി... ഇനി ഓരോന്നുപറഞ്ഞ് അവളെ വേദനിപ്പിക്കേണ്ട.. നിഴലായി എന്നും കൂടെയുണ്ടായിരുന്നു. ഒരു വിഷമവും സങ്കടവും, പരിഭവവും തന്നോട് കാണിച്ചിട്ടില്ല. തന്റെ കാലം കഴിഞ്ഞാൽ അവളുടെ അവസ്ഥ എന്തായിരിക്കും എന്നോർത്തുള്ള വിഷമം അദ്ദേഹത്തിനുണ്ട്.

അവർ സാധനങ്ങളും വാങ്ങി എത്തി. വണ്ടിയുടെ പിറകിൽ വച്ചു. വാഹനം വീണ്ടും യാത്ര തുടർന്നു. ഏകദേശം 12 മണിയോടെ അവർ വീട്ടിലെത്തി. സഫിയയും മറ്റും വീടിനു പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. വാഹനം നേരേ അകത്തേയ്ക്ക്. സഫിയയും ഫസലും ചേർന്ന് ഹമീദിനെ വാഹനത്തിൽ നിന്നും പുറത്തിറക്കി.. ഇപ്പോഴത്തെ തന്റെ സന്തത സഹചാരിയായ വടിയുടെയും സഫിയയുടെയും സഹായത്തിൽ ഹമീദ് വീട്ടിലേയ്ക്കുള്ള പടവുകൾ കയറി...

“ഞാൻ കുറച്ചുനേരം ഇവിടിരിക്കട്ടെ. നല്ല തണുത്ത കാറ്റുണ്ട്.“

ഹമീദ് തന്റെ ഇഷ്ട ഇരിപ്പിടത്തിൽ ഇരുന്നു. പുറമേ ചൂടു കുടുതലാണെങ്കിലും ഇവിടിരുന്നാൽ നല്ല തണുത്ത കാറ്റാണ്. സഫിയ അകത്തുപോയി വാപ്പയ്ക്ക് കുടിക്കാൻ വെള്ളവുമായെത്തി... അദ്ദേഹം വെള്ളം വാങ്ങിക്കുടിച്ചു.

“എങ്ങനുണ്ട് വാപ്പാ...“

“എനിക്ക് കുഴപ്പമൊന്നുമില്ല. ഡോക്ടറുടെ നിർബന്ധം കൊണ്ടു ഒരു ദിവസം കിടന്നതല്ലേ...  ഞാൻ പൂർണ്ണ ആരോഗ്യവാനാ...“

നാദിറയുടെ മകൾ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി. ഹമീദ് അവളുമായി കുശലം പറഞ്ഞു... അദ്ദേഹത്തിന്റെ സന്തോഷം ഇപ്പോൾ വീട്ടിലെ രണ്ടു കുരുന്നുകളാണ്. നാദിറയുടെയും അഫ്സയുടെയും  രണ്ടു മക്കൾ. സമയം പോകുന്നതറിയില്ല. അവരുടെ കുസൃതികളും മറ്റും കണ്ടിരിക്കാൻ നല്ല രസമാണ്. കുറച്ചു നേരം കഴിഞ്ഞ് ഹമീദ് റൂമിൽ കയറി ഡ്രസ് മാറി... ഫസൽ തന്റെ റൂമിലേയ്ക്ക് പോയി...

റഷീദും അൻവറും വിളിച്ചു. ഫസൽ വിശദമായി കാര്യങ്ങൾ അവരെ ധരിപ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞ് കൃത്യമായി ചെക്കപ്പിന് പോകണമെന്നും റഷീദ് പറഞ്ഞു. വാപ്പയുടെ ആരോഗ്യകാര്യത്തിൽ അവർ രണ്ടാളും അൽപം ടെൻഷനിലായിരുന്നു. എന്തായാലും വാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നുവെന്നുള്ള കാര്യം രണ്ടാൾക്കുമറിയാം... പടച്ചോന്റെ സഹായത്താൽ വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നു.

അപ്രതീക്ഷിതമായി വീടിന്റെ ഗേറ്റിൽ ഒരു വാഹനം വന്നു നിന്നു. ഫസൽ പുറത്തേയ്ക്കിറങ്ങി. ഡോക്ടർ ഗോപി... പിറകിൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും... അവൻ സന്തോഷത്തോടെ ഗേറ്റു തുറന്നു. അവർ വാഹനം അകത്തേയ്ക്ക് കടത്തി. ഗോപി ആദ്യം വണ്ടിയിൽ നിന്നുമിറങ്ങി.. പിറകേ ദാസനും ഭാര്യയും ഹമീദിന്റെ കളി കൂട്ടുകാരൻ

ഹമീദും സന്തോഷത്തോടെ അവരെ സ്വീകരിക്കാൻ പുറത്തേയ്ക്കിറങ്ങി.

“ദാസാ എത്ര നാളായി കണ്ടിട്ട്. അവർ രണ്ടാളും പരസ്പരം ആശ്ലേഷിച്ചു.“

“എന്തായി ഫസലേ കാര്യങ്ങൾ.. പുസ്തകങ്ങളൊക്കെ കിട്ടിയില്ലേ..“

“കിട്ടി അങ്കിൾ.. അടുത്തമാസം ക്ലാസ്സ് തുടങ്ങും.. ഒരു ദിവസം മുന്നേ എത്തിയേക്കണം.. ഞാനവിടെയുണ്ടാവും വീടറിയാമല്ലോ..“

“അറിയാം.“

അവർ അകത്തേയ്ക്ക് കയറി...

സഫിയയുടെ മനസ്സിലൂടെ മിന്നൽപിണറുകൾ പാഞ്ഞു... ഒരു നിമിഷം അവൾ മറ്റൊരു ലോകത്തേയ്ക്ക് പോയി.. പെട്ടെന്നുതന്നെ ചിന്തകൾ കടിഞ്ഞാണിട്ട് ഇപ്പോഴത്തെ സഫിയയായി മാറി.... അവർക്ക് എല്ലാവർക്കും വെള്ളം കൊടുത്തു.

“നിങ്ങൾ എവിടുന്നു വരുന്നു.

“ഹമീദേ ഞങ്ങൾ രണ്ടാഴ്ചയായി ഇവനോടൊപ്പമായിരുന്നു... പറ്റുന്നില്ല..നാടു വിട്ടു നിന്നിട്ട് ഉറക്കവും വരുന്നില്ല.. വലിയ അസ്വസ്ത്ഥത.. അങ്ങനെ തിരികെപ്പോകാമെന്നു കരുതി.. കുറച്ചു നാളായി എനിക്ക് നിന്നെ കാണണമെന്നുള്ള വലിയ ആഗ്രഹം.. ഞാൻ ഇവനോട് പറഞ്ഞപ്പോൾ പോകുന്നത് ഇതുവഴിയാക്കാമെന്നു പറഞ്ഞത്...“

അവർ പഴയ ഹമീദും ദാസനുമായി മാറി...

ഗോപിയോട് ഹമീദ് ഹോസ്പിറ്റലിൽ പോയ കാര്യവും മരുന്നുകളുടെ കുറിപ്പടികളും നൽകി.. അദ്ദേഹം വിശദമായി ചോദിച്ചു മനസ്സിലാക്കി... മറ്റേ ഡോക്ടർ പറഞ്ഞതുതന്നെ ഗോപിയും പറഞ്ഞു. ആരോഗ്യം മോശമായി വരുന്നു വളരെ ശ്രദ്ധിക്കണം...

“ഭാര്യയും മോളും സുഖമായിരിക്കുന്നോ... അവർ വന്നില്ലേ..“ സഫിയ ചോദിച്ചു.

“ഇല്ല.. മോൾക്ക് പരീക്ഷയാണ്.. അതിനാൽ രണ്ടാളേയും യാത്രയിൽ നിന്നും ഒഴിവാക്കി...“

ഇവരുടെ കഥകളൊന്നും നാദിറയ്ക്കോ... അഫ്സയ്ക്കോ അറിയില്ല.. അയൽക്കാരായിരുന്നുവെന്നുള്ള കാര്യം മാത്രമേ അവർക്കറിയാവു... സഫിയയുടെ മനസ്സ് ഇപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ പിടയ്ക്കാറുണ്ട്. ഇനി അതിനെക്കുറിച്ച് ഓർത്തിട്ട് കാര്യമില്ലല്ലോ...

സഫിയയും മറ്റുള്ളവരും അടുക്കളയിൽ അവർക്ക് ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഹമീദും ദാസനും പഴയകാര്യങ്ങൾ സംസാരിച്ച് ചിരിക്കുകയായിരുന്നു. കുറേ നാളുകൾക്കുശേഷം കണ്ടുമുട്ടിയതല്ലേ.. ഒരുപാട് കാര്യങ്ങൾ അവർക്ക് പരസ്പരം സംസാരിക്കാനുണ്ടായിരുന്നു. ദാസനും  ഭാര്യയ്ക്കും ശാരീരിക അവശതകളുണ്ട്... പ്രായം കൂടിവരികയല്ലേ എന്നാശ്വാസം...

അവർ എല്ലാവരും ഭക്ഷണം കഴിച്ചു. നാലു മണിവരെ എല്ലാവരും സംസാരിച്ചും പറഞ്ഞുമിരുന്നു. എന്തായാലും വീട്ടിലെത്തുമ്പോൾ വളരെ ഇരുട്ടുമെന്നറിയാം.. ഇവിടെ കയറാതെ പോയാൽ വലിയ നഷ്ടമാകുമായിരുന്നെന്ന് ദാസൻ പറഞ്ഞു..

സന്തോഷത്തോടെ അവർ യാത്രപറഞ്ഞ് പിരിഞ്ഞു... ആ വാഹനം വീടുമുറ്റത്തുനിന്നും കടന്നുപോയി.. ഫസൽ ഗേറ്റ് കുറ്റിയിട്ട് തിരികെയെത്തി... ഹമീദിന് വളരെ സന്തോഷമായിരുന്നു. അനേകനാളിനുശേഷം അവനെ കണ്ടതല്ലേ... കുറേനേരം സംസാരിച്ചും പറഞ്ഞുമിരുന്നു. ആ ഒരു സന്തോഷം..

ഫസൽ വൈകുന്നേരം വായിച്ചു തീർന്ന പുസ്തകവുമെടുത്ത് ലൈബ്രറിയിലേയ്ക്കു പോയി.

“ഫസലേ നേരത്തേ വരണേ..“ സഫിയയാണത് പറഞ്ഞത്..

റഷീദ് ബിസ്സിനസ്സിന്റെ തിരക്കിൽത്തെന്നെയായിരുന്നു. റിയാദിലെ പുതിയ ബ്രാഞ്ച് തുടങ്ങാനുള്ള സംവിധാനങ്ങൾ തുടങ്ങിയിരുന്നു. അതിനാവശ്യമുള്ള സ്റ്റാഫുകളെ എടുക്കണം. അഭിമന്യുവും റഷീദും പറ്റിയ ലൊക്കെഷൻ കണ്ടെത്തിയിരുന്നു. ഒരു സൂപ്പർമാർക്കറ്റാണ്... വിദേശികളും സ്വദേശികളും ധാരാളമായി എത്തുന്ന സ്ഥലം... നല്ല വലിപ്പമുള്ള സ്ഥലമാണ് അവർക്ക് കിട്ടിയത്.. കോൺട്രാക്ട് സൈൻ ചെയ്ത്. ഇന്റീരിയൽ ചെയ്യാനുള്ള സംവിധാനങ്ങൾ തുടങ്ങിയിരുന്നു.

വളരെ മോഡേൺ രീതിയിലാണ് അവരവിടെ പ്ലാൻ ചെയ്തിരിക്കുന്നത്. അടുത്ത മാസം ഉദ്ഘാടനം ചെയ്യണമെന്നാണ് ലക്ഷ്യം...

അതിനിടയ്ക്കുതന്നെയാണ് ദുബായിലെ ബ്രാഞ്ചും തുറക്കേണ്ടത്.. അതിന്റെ പണിയും ദ്രുതഗതിയിൽ നടക്കുന്നു. അതുടനേ തീരും.. അടുത്ത ആഴ്ച അവിടേയ്ക്കു പോകണം... അവിടുത്തെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല അൻവർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.

ഫസൽ ലൈബ്രറിയിലേയ്ക്ക് പോകുന്നു വഴി അവളുടെ വീടിനടുത്തെത്തിയപ്പോൾ ഗേറ്റിലേയ്ക്ക് നോക്കി.. തന്നെ പ്രതീക്ഷിച്ചതുമാതിരി അവൾ പുറത്തു നിൽക്കുന്നു. ഓടി ഗേറ്റിനടുത്തെത്തി...

“എന്താ ഇന്നലെ കാണാതിരുന്നത്...“

“അത് ഉപ്പയ്ക്ക് സുഖമില്ലായിരുന്നു. ഹോസ്പിറ്റലിൽ പോയി..“

“ഇപ്പോൾ എങ്ങനുണ്ട്.“

“കുഴപ്പമില്ല...“

“ഉമ്മയുണ്ടോ..“

“ഉണ്ട് അകത്താ..“

അൽപനേരം അവർ അവിടെനിന്നു സംസാരിച്ചു... അകത്തു നിന്നും ഉമ്മയുടെ വിളികേട്ടപ്പോൾ അവൾ യാത്ര പറഞ്ഞു പിരിഞ്ഞു...

ഫസൽ മുന്നോട്ടു നടന്നു... ലൈബ്രറിയിലെത്തി. ആനുകാലികങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു. പുസ്തകം തിരികെ നിൽകി... പുതിയ രണ്ടു പുസ്തകങ്ങൾ എടുത്തു..

“എന്നാ ഫസലേ ക്ലാസ്സ് തുടങ്ങുന്നേ..“ ലൈബ്രേറിയനായ അങ്കിളായിരുന്നു ചോദിച്ചത്.

“അടുത്തമാസം.“

“ക്ലാസ്സ് തുടങ്ങിയാൽ പിന്നെ ഇങ്ങോട്ടുള്ള വരവൊക്കെ കുറയുമല്ലേ..“

“കഴിയുമ്പോഴൊക്കെ വരണമെന്നാണാഗ്രഹം..“

“നന്നായി പഠിക്കണം... ഈ നാട്ടിലെ ആദ്യത്തെ ഡോക്ടറായിരിക്കും..“

“അവൻ തലകുലുക്കി..“

പുസ്തകവുമായി നേരേ വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്നവഴിക്ക് വീണ്ടും ആ വീടിനു മുന്നിലെത്തിയപ്പോൾ ഗേറ്റിനകത്തുകൂടി അകത്തേയ്ക്കു നോക്കി.. ആരുമില്ല. ഗേറ്റ് അടച്ചിരിക്കുന്നു. അവൻ വീട്ടിലേയ്ക്കു നടന്നു.

വീട്ടിലെത്തിയപ്പോൾ ഐഷുവന്റെ കാൾ എത്തിയിരുന്നു.

“ഫസലേ.. നാളെ ഞങ്ങൾ നാട്ടിലേയ്ക്കു വരികയാണ്..“ എയർപോർട്ടിൽ നിന്നും നേരേ അങ്കിളിന്റെ വീട്ടിൽ പോകണം അങ്കിളിന്റെ മോളുടെ നിശ്ചയമാണ്. അതു കഴിഞ്ഞ് രാത്രിയിലേ ഞങ്ങൾ വീടിലെത്തുകയുള്ളൂ.. നീ നാളെ വീട്ടിലേയ്ക്ക് വരുമോ..“

“വരാം...“

“പിന്നെ നമുക്കുൊന്ന് കോച്ചിംഗ് സെന്ററിൽ പോകണം. അവിടുന്നു വിളിച്ചിരുന്നു. താനൊഴിച്ച് എല്ലാവരും അവിടെത്തിയിരുന്നെന്നു പറഞ്ഞു. എന്റെ അസൊകര്യം ഞാൻ അവരോട് പറഞ്ഞിരുന്നു. അതു മാത്രമല്ല എന്റെ അങ്കിളിന്റെ മകളെ അവിടെ ചേർക്കണം. അതുകൂടി സംസാരിക്കാം. വാപ്പ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. അതുകൊണ്ടു കുഴപ്പമില്ല..

“വാപ്പ വരുന്നില്ലേ..“

“ഇല്ലില്ല... ഞാനും ഉമ്മയും മാത്രം... പിന്നെ ഇത്തവണ ഞാനും ഉമ്മയും നിന്റെ വീട്ടിലേയ്ക്കു വരുന്നുണ്ട്... ന്റ ഭാവി അമ്മായി അമ്മയെ ഒന്നു കാണണം.. നീന്റെ വീടും ചുറ്റുപാടുകളുമൊന്നു കണ്ടിരിക്കാം...“

“വരുന്നതൊക്കെ കൊള്ളാം ഇവിടെ നിന്നുകളയുമെന്നു പറയരുത്..“

“അതേ ഞാൻ വന്നുകയറേണ്ട വീടല്ലേ അത്..“

“അത് അന്ന്..“

അവർ വളരെനേരം സംസാരിച്ചിരുന്നു. കുറച്ചു നാളുകളായിരിക്കുന്നു അവളെ കണ്ടിട്ട്... എന്തായാലും നാളെക്കഴിഞ്ഞ് കാണാമല്ലോ... അവന്റെ മനസ്സിന്റെ പൂന്തോട്ടത്തിൽ പ്രണയത്തിന്റെ പൂക്കളിട്ടു അവിടെ വണ്ടുകൾതേൻകുടിക്കാൻ മൂളി നടന്നു... പഴയ ഒരുപാട്ടിന്റെ ഈരടികൾ അയലത്തുള്ള റേഡിയോയിൽ നിന്നും ഒഴുകിയെത്തി....

 സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ
നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം......




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 21 03 2021

തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 28 03 2021


13.3.21

നിഴൽവീണവഴികൾ ഭാഗം 117

 

ഭാര്യയല്ല കുറ്റക്കാരിയെങ്കിലും പണം കൂടുതൽ ഉണ്ടാകുന്നതു കാണുമ്പോൾ വീണ്ടും പഴയതുപോലെ ആയാലോ എന്നുള്ള പേടി. അടുത്ത കാലത്ത് അവളുടെ വാപ്പയ്ക്ക് സ്റ്റോണിന്റെ സർജറിയുണ്ടായിരുന്നു. അതിനുള്ള പണമൊക്കെ അയച്ചുകൊടുത്തതും അൻവർതന്നെ. അവരും സാമ്പത്തികമായി ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണ്. നോക്കിയും കണ്ടുമൊക്കെ ജീവിച്ചില്ലേൽ ഇതുപോലെയാകും.

ഫസൽ അത്താഴം കഴിഞ്ഞ് റൂമിലേയ്ക്ക് പോയി. പുസ്തകം മറിച്ചു നോക്കി. വായന തുടങ്ങി.. സിരകളിൽ വികാരമുണ്ടാക്കുന്ന രീതിയിലുള്ള രചനാരീതിയായിരുന്നു. രാത്രി ഒരുമണിവരെ ഇരുന്നു വായിച്ചു. നല്ല ഉറക്കം വന്നപ്പോൾ ഉറങ്ങി.. രാവിലെ കുറച്ചു ലേറ്റായാണ് ഉണർന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കാപ്പികുടി കഴിഞ്ഞ് റൂമിലേയ്ക്കു പോയി... ചില പുസ്തകങ്ങൾ റഫർ ചെയ്തു. ക്ലാസ്സ് ഉടൻ തുടങ്ങും. അതിനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

റഷീദും അഭിമന്യുവും തങ്ങളുടെ തിരക്കുകളിലേയ്ക്കു കടന്നിരുന്നു. സ്റ്റീഫന്റെ മരുമകനും ജോയിൻ ചെയ്തു. ഇപ്പോൾ എല്ലാം സിസ്റ്റമാറ്റിക്കായിരിക്കുന്നു. ഓർഡർ സ്വീകരിക്കുന്നതിനായി ഒരാളെ പ്രത്യേകം നേരത്തേ നിയമിച്ചിരുന്നു. അതു കൂടാതെ ഒരാളെക്കൂടെ എടുത്തു. ഹോം ഡെലിവറി കുറച്ചു കൂടുതൽ വരുന്നുണ്ട്.

ബേക്കറിയുടെ വരുമാനം ദിനം പ്രതി വർദ്ധിച്ചുവരുന്നു. എല്ലാം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം എന്നു മാത്രമേ പറയാനാവൂ. അൻവർ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്തു മാത്രമാണ് മുന്നോട്ടു പോകുന്നത്. പുതിയ ബ്രാഞ്ച് അവിടെ ആരംഭിക്കുന്ന കാര്യങ്ങൾ ദ്രുദഗതിയിൽ മുന്നോട്ടു പോകുന്നു. അടുത്ത മാസം ആദ്യം തുടങ്ങാനാണ് പ്ലാൻ. റഷീദും അഭിമന്യുവും അടുത്ത ആഴ്ച അവിടേയ്ക്ക് പോകും.. വേണ്ട കാര്യങ്ങളൊക്കെ ചെയ്തതിനു ശേഷം തിരികെവരും.. ഒരാഴ്ചത്തെ പരിപാടി. പിന്നീട് ഉദ്ഘാടനത്തിന് പോയാൽ മതിയല്ലോ.അവിടുത്തെ ചുമതലയും അൻവറിനു തന്നെ... നാട്ടിൽ നിന്നും ഒരു പയ്യനെ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ നിന്നും പണിയൊക്കെ പഠിക്കുകയാണ് അതിനുശേഷം അവനെ അവിടുത്തെ ചുമതല ഏൽപ്പിക്കും. റഷീദിനെ സംബന്ധിച്ച അന്യനായൊരു വ്യക്തിയല്ല. റഷീദിന്റെ ഭാര്യ വളർന്നത് ഒരു അനാഥാലയത്തിലായിരുന്നല്ലോ. അവിടെത്തെന്നെ ആൺകുട്ടികൾക്കുള്ള വിഭാഗത്തിലെ ഒരു പയ്യൻ... ഇന്നിപ്പോൾ അവന് 21 വയസ്സുണ്ട്. മാനേജരാണ് തന്നോട് വിവരം ചോദിച്ചത്. കാര്യങ്ങൾ മനസ്സിലായപ്പോൾ ആള് മിടുക്കനാണെന്ന് മനസ്സിലായി. എന്നാൽ പാസ്പോർട്ടെടുകകാൻ പറഞ്ഞു... പൂർണ്ണമായും അനാഥനെന്നു പറഞ്ഞുകൂടാ. അച്ഛൻ ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയതാണ്. വളർത്താൻ മാർഗ്ഗമില്ലാതെവന്നപ്പോൾ അമ്മതന്നെയാണ് അവനെ ഇവിടെ എത്തിച്ചത്. എത്തീംഘാനയിൽ പഠിപ്പിച്ചു. നന്നായി പഠിക്കുമായിരുന്നതിനാൽ വേണ്ട സഹാങ്ങളൊക്കെ ചെയ്തു. ഇപ്പോഴത്തെ കാലത്ത് നാട്ടിൽ ഒരു ജോലി ലഭിക്കുകയെന്നു പറഞ്ഞാൽ വലിയ പാടാണ്. അവനൊരു ജോലി ലഭിച്ചാൽ ഭാവി ജീവിതം സുഗമമായിരിക്കും എന്നു കരുതിയാണ് മാനേജർ തന്നോട് ഇക്കാര്യം പറഞ്ഞത്. അതു കേട്ടപ്പോൾ നല്ലൊരു പ്രവർത്തിയായിരിക്കുമെന്നു റഷീദിനും തോന്നി. അൻവറും അഭിമന്യുവുമായി സംസാരിച്ചപ്പോൾ അവരും ഓക്കൊ... പിന്നെ ഒട്ടും താമസിച്ചില്ല.. പാസ്പോർട്ടും വിസയും എല്ലാം  റഡി.. അൻവറിന്റെ കീഴിൽ ട്രെയിനിംഗ്. മിടുക്കൻ. നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ വളരെ വേഗം പഠിക്കുന്നു.

അൻവറിന്റെ അഭിപ്രായത്തിൽ അവനെക്കൊണ്ട് ഒരു ബ്രാഞ്ച് കൈകാര്യം ചെയ്യാനാവുമെന്നുള്ളത് ഉറപ്പാണ്. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം മുതൽ അവന് അവിടെയാകും ചുമതല. എം.ബി.എ. കഴിഞ്ഞു. കംപ്യൂട്ടറും നന്നായറിയാം.. നല്ല ദീർഘവീക്ഷണമുണ്ടവന്. പുതിയ ബ്രാഞ്ചിന്റെ ഇന്റീരിയർ ചെയ്യാൻ അവന്റെ സഹായവുമുണ്ടായിരുന്നു.

വിഷ്ണുവിനോട് പറഞ്ഞത് പ്രകാരം രാവിലെ തന്നെ വീട്ടിലെത്തി. ഹമീദിയ്ക്കയ്ക്ക് ഇന്നു ചെക്കപ്പിനുപോകാനുള്ള ദിവസമാണ്. ഹമീദും സൈനബയും ഫസലും സഫിയയുമാണ് കൂടെപ്പോകുന്നത്. റഷീദ് പ്രത്യേകം പറഞ്ഞിട്ടുണ്ട് ചെക്കപ്പ് മുടക്കാൻ പാടില്ലാന്ന്. അതുകൊണ്ട് കൃത്യമായി പോയേപറ്റൂ. പ്രത്യേകിച്ച് ഡോക്ടറും വളരെ സ്ട്രിക്ടാണ്. രാവിലെ 7 മണിക്ക് തന്നെ അവർ ഹോസ്പിറ്റലിലേയ്ക്ക് പുറപ്പെട്ടു. ഒരു മണിക്കുറിനകം അവരവിടെ എത്തി. ബ്ലഡും യൂറിനും കൊടുത്തു. അതിനു ശേഷം കാന്റീനിൽ നിന്നും ആഹാരം കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും ബ്ലഡ് കൊടുത്തു.. അപ്പോഴേയ്ക്കും ഡോക്ടർ ഒ.പിയിലെത്തിയിരുന്നു.

“എങ്ങനുണ്ട് ഹമീദിക്കാ.. സുഖമാണോ.“

“സുഖമാണ് ഡോക്ടർ...“

“മോനെന്തു പറയുന്നു.“

“രാവിലെ വിളിച്ചിരുന്നു. സുഖമായിരിക്കുന്നു ഡോക്ടറോട് അന്വേഷണം പറയാൻ പറഞ്ഞു.“

ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രഷർ നോക്കി. പ്രഷർ കൂടുതൽ കാണിക്കുന്നു. അപ്പോഴേയ്ക്കും ടെസ്റ്റ് റിസൾട്ടുകളുമെത്തി. ഷുഗർ കൂടിത്തന്നെ നിൽക്കുന്നു. ഗുളികയിൽ നിൽക്കില്ലെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഇൻസുലിൽ സ്റ്റാർട്ട് ചെയ്യേണ്ടിവരും. എന്തായാലും നോക്കാം.

“ഫസലേ... ഉപ്പാക്ക് പ്രഷറും ഷുഗറും കുറച്ച് കൂടുതലാണ്. പൾസ് കുറച്ചു കൂടുതൽ കാണിക്കുന്നു. നമുക്ക് ഒരു ഇ.സി. ജി. എടുക്കണം. കൂടാതെ ചില പരിശോധനകളും.. രണ്ടു ദിവസം സ്റ്റേ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടോ..“

“അത് ഡോക്ടർ.. പോയി വന്നാൽ പോരേ...“

“അതുപോരാ... ഇവിടെ കിടന്ന് നമുക്ക് അസുഖം കുറയ്ക്കാം. അതിനു ശേഷം വീട്ടിൽ പോകാം..“

“അത്...“

“ഹമീദിക്കാ ഇനി കൂടുതലൊന്നും ചിന്തിക്കേണ്ട... നമ്മുടെ അസുഖം ഭേദമാക്കാനല്ലേ...“

മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഡോക്ടർ ഉടൻ തന്നെ ചില ടെസ്റ്റുകൾക്ക് എഴുതിയിട്ടു. പ്രഷർ കുറക്കുന്നതിനായി ഒരു ഇഞ്ചക്ഷൻ നൽകി. ഇ.സി.ജി.യിൽ കുറച്ച് വേരിയേഷനുണ്ട്. അത് പ്രായത്തിന്റെതാണ്.. പ്രശ്നമുള്ള കാര്യമല്ല... ഒരു വി.ഐ.പി. റൂം തന്നെയാണ് ഹമീദിന് നൽകിയത്. ഹമീദും സൈനബയും ഫസലും ഹോസ്പിറ്റലിൽ നിൽക്കാമെന്നു തീരുമാനിച്ചു. അപ്രതീക്ഷിത വരവായതുകൊണ്ട് ഒന്നും കരുതിയില്ല ഫസൽ സഫിയയോടൊപ്പം തിരികെപ്പോയി ഡ്രസുമെടുത്തു വരാമെന്നു കരുതി യാത്ര തിരിച്ചു.

വീട്ടിലെത്തിയപ്പോഴേയ്ക്കും റഷീദിന്റെ ഫോണെത്തിയിരുന്നു ഫസൽ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു... വേണ്ട എല്ലാ ട്രീറ്റുമെന്റും കൊടുക്കാൻ ഡോക്ടറോടു പറയണമെന്നും താൻ ഹോസ്പിറ്റലിലേയ്ക്ക് വിളിച്ച് ഡോക്ടറോട് സംസാരിക്കാമെന്നു പറഞ്ഞു.

അവൻ ഡ്രസ്സുമെടുത്ത് ഹോസ്പിറ്റലിലേയ്ക്ക് വിഷ്ണുവുമായി യാത്ര തിരിച്ചു. അവിടെ ഹമീദിന് ചെറിയ ക്ഷീണമുണ്ടായിരുന്നതിനാൽ ഡ്രിപ് സ്റ്റാർട്ട് ചെയ്തിരുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പല അവയവങ്ങളുടെയു പ്രവർത്തനക്ഷമത കുറവാണ്... പുറമേ നോക്കിയാൽ ആരോഗ്യവാനെന്നു തോന്നും... ഇടയ്ക്കിടയ്ക്ക് പ്രഷറും ഷുഗറും നോക്കുന്നുണ്ടായിരുന്നു.

ഫസൽ എത്തിയശേഷം അവർക്കുള്ള ആഹാരം ക്യാന്റീനിൽ നിന്നും ഓർഡർ ചെയ്തു. റഷീദ് ഡോക്ടറുമായി ഫോണിൽ സംസാരിച്ചു. പേടിക്കേണ്ടതില്ലെന്നും പ്രഷറും ഷുഗറും കൂടി നിൽക്കുന്നത് ഈ പ്രായത്തിൽ അത്ര നല്ലതല്ലെന്നും പറഞ്ഞു. വേണ്ട മുൻകരുതലെടുത്തെന്നും മരുന്നുകൾ നൽകിയെന്നും ഡോക്ടർ പറഞ്ഞു. വൈകുന്നേരംമായപ്പോഴേയ്ക്കും പ്രഷർ കൺട്രോളിലെത്തിയിരുന്നു. ഷുഗർ ഇൻസുലിൻ എടുത്തു കുറയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഒരുവിധം കൺട്രോളിലായിക്കഴിഞ്ഞാൽ പിന്നീട് ഗുളിക മതിയാകും.. ഹമീദിന് ഉള്ളിൽ ഭയമുണ്ടെങ്കിലും അതൊന്നും പുറത്തു കാണിച്ചിരുന്നില്ല.. എന്നായാലും തനിക്കു പോകാനുള്ള സമയമായെന്നുള്ള തോന്നൽ കുറച്ചു നാളുകളായി അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയിരുന്നു. തന്റെ പേരക്കുട്ടി ഒരു ഡോക്ടറായി ക്കാണാൻ ആഗ്രഹം.. അതു മാത്രമാണ് ഹമീദിന് അവസാനമായുള്ളത്... അതിനുള്ള ആയുസും ആരോഗ്യവും  പടച്ചോൻ നൽകുമെന്ന് പ്രതീക്ഷിക്കാം.

അടുത്ത ദിവസം രാവിലെതന്നെ സിസ്റ്റർമാർ ഡോറിൽ തട്ടി. ബ്ലഡ് എടുക്കാനായി വന്നതാണ്. രാവിലെ തന്നെപലതരത്തിലുള്ള പരിശോധനകൾ തുടങ്ങിയുരന്നു. ഇ.സി.ജി. എക്സ്റേ, തുടങ്ങി എല്ലാം. പത്തു മണിയോടെ ഡോക്ടറെത്തി. റിസൾട്ടു കണ്ടപ്പോൾ ഡോക്ടർക്കും സന്തോഷം..

“ഹമീദിക്കാ... പടച്ചോന്റെ സഹായത്താൽ എല്ലാം നോർമ്മലായിരിക്കുന്നു.. പിന്നെ... ഇനി.. പറയുന്നതുപോലൊക്കെ ചെയ്യണം... ഇന്നെന്തായാലും വിടുന്നില്ല. നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യാം... മരുന്നുകൾ സമയത്തുതന്നെ കഴിക്കണം മുടങ്ങാനേ പാടില്ല.. ആഹാരത്തിലുള്ള രീതിയിൽ മാറ്റംവരുത്തരുത്. പഞ്ചസാര പൂർണ്ണമായു ഒഴിവാക്കണം...“

“ചുരുക്കിപ്പറഞ്ഞാൽ എനിക്കൊന്നും കഴിക്കാനാവില്ലെന്നാണ് ഡോക്ടർ പറഞ്ഞുവരുന്നത്.“

“അങ്ങനെയല്ലിക്കാ.. ആഹാരം മരുന്നായി ഉപയോഗിക്കുക.. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനായി... പ്രായത്തിന് ഇതൊന്നും താങ്ങാനുള്ളകരുത്തില്ല.. പ്രായമെന്നു പറയുന്ന വെറും കണക്കുകളല്ല.. പ്രകൃതി നമ്മുടെ ശരീരത്തിൽ വരുത്തുന്ന മാറ്റം...“

“ശരിയാ.. പഴയതുപോലെ ആരോഗ്യം ഇപ്പോഴില്ല.. ധൈര്യവും ചോർന്നുപോകുന്നു..“

“എല്ലാം ശരിയാകും ഇക്കാ....“

ഡോക്ടർ യാത്ര പറഞ്ഞു പിരിഞ്ഞു. അവിടെനിന്നും വീട്ടിലേയ്ക്ക് ഫോൺചെയ്ത് വിശേഷങ്ങളൊക്കെ പറഞ്ഞു. അടുത്ത ദിവസം രാവിലെ മാത്രമേ ഡിസ്ചാർജ്ജ് ആകുള്ളൂ എന്നു പറഞ്ഞപ്പോൾ സഫിയയ്ക്കും ചെറിയ വിഷമം തോന്നി. വാപ്പ ഇന്നെത്തുമെന്നാണ് കരുതിയത്. ങഹാ.. എന്തായാലും അസുഖം ഭേദമാകുമല്ലോ..?




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 21 03 2021


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 14 03 2021

6.3.21

നിഴൽവീണവഴികൾ ഭാഗം 116


അപ്പോഴാണ് ടെലിഫോൺ ശബ്ദിച്ചത്. അവൻ ഫോണെടുത്തു. ഐഷുവായിരുന്നത്. അവർ കുറേനേരം സംസാരിച്ചു. ഇവിടുത്തെ വിവരങ്ങളും അവിടത്തെ വിവരങ്ങളും ചോദിച്ചറിഞ്ഞു. അടുത്ത ആഴ്ച അവർ നാട്ടിലേയ്ക്കു വരുന്നെന്നും കാണണമെന്നും പറഞ്ഞു. വരുന്ന ദിവസം പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. അവളും ഉമ്മയും മാത്രമാണ് വരുന്നത്. വാപ്പയ്ക്ക് തിരക്കുകാരണം സമയം കിട്ടുന്നില്ല. രണ്ടുമൂന്നു ദിവസം ഇവിടെ കാണും..

സഫിയയുടെ വീടുപണി വളരെ വേഗം നടക്കുന്നുണ്ടായിരുന്നു. സഫിയയും ഫസലുമൊക്കെ ഇടയ്ക്കൊക്കെ അവിടെ പോകാറുണ്ട്. വീടിന്റെ കോൺട്രാക്ടർ അലി എന്നു വിളിപ്പോരുള്ള മനുഷ്യൻ സഫിയയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവളോട് അയാൾക്കൊരു താൽപര്യം... സഫിയയോട് പലവട്ടം അടുക്കാൻ ശ്രമിച്ചു. സഫിയയ്ക്ക് കാര്യം പിടികിട്ടിയതുകൊണ്ട് കൂടുതൽ അടുപ്പം കാണിച്ചില്ല. 44 വയസ്സുണ്ട്. വിവാഹിതനായിരുന്നു. ഭാര്യ ക്യാൻസർ ബാധിച്ചു മരിച്ചു. ഒരു കുട്ടിയുണ്ട്. പിന്നീട് വിവാഹം കഴിച്ചില്ല. പക്ഷേ സഫിയയെ കണ്ടതുമുതൽ അയാൾക്ക് വലിയ ആഗ്രഹം. സഫിയ സഹരിക്കുന്നില്ലെന്നു മനസ്സിലായപ്പോൾ തൽക്കാലം അയാളതിൽ നിന്നുംപിന്തിരിഞ്ഞു... തന്റെ ജോലിയെ ബാധിക്കുമെന്നുള്ളതുകൊണ്ട് കൂടുതൽ നിർബന്ധത്തിനുപോയതുമില്ല.

ഒരു പുനർ വിവാഹത്തെക്കുറിച്ച് സഫിയ ചിന്തിച്ചിട്ടുപോലുമില്ല. ഒരു വിവാഹത്തിൽ നിന്നുണ്ടായ തിക്ത ഫലങ്ങൾ ഓർക്കാത്ത നിമിഷങ്ങളില്ല. അതിൽ നിന്നുള്ള ഭയം അതെന്നും തന്നെ പിന്തുടർന്നുകൊണ്ടിരിക്കും. സഫിയ എന്ന ഉമ്മ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് ഫസലിനെയും ഉറ്റവരേയും ഓർത്തിട്ടാണ്. റഷീദ് ഒരിക്കൽ പുനർ വിവാഹത്തെക്കുറിച്ച് ചോദിച്ചതാണ്. പക്ഷേ താൽപര്യം കാണിച്ചില്ല. ജീവിതത്തിൽ ഇഷ്ടപ്പെട്ടത് ഒരു പുരുഷനെമാത്രം പക്ഷേ ആ ബന്ധത്തിൽ നിന്നും രണ്ടുപേർക്കും പിന്തിരിയേണ്ടി വന്നു. ആ ഓർമ്മകൾ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്. വിവാഹിതയായെങ്കിലും ഒരാളുടെ കാമം തീർക്കാനുള്ള ശരീരത്തിനുടമയെന്ന നിലയിൽ മാത്രമാണ് താൻ സ്വയം കരുതിയിരുന്നത് അപ്പോഴും മനസ്സ് തന്റെ ആദ്യ പ്രണയത്തിനൊപ്പമായിരുന്നു. നല്ല സ്വഭാവമുള്ള മനുഷ്യൻ തന്നെയാണ് അലി. പക്ഷേ മാനസികമായി ഒരു വിവാഹത്തിനോ ദാമ്പത്യത്തിനോ താൽപര്യമില്ല... ഇനിയുള്ള ജീവിതം കുടുംബത്തോടൊപ്പം ഫസലിനെയും അവന്റെ കുഞ്ഞുങ്ങളേയും നോക്കി ജീവിക്കുക.

കൃത്യമായ ഇടവേളകളിൽ ഹമീദിന് മരുന്നുകൾ എടുത്തു നൽകിയിരുന്നത് സഫിയ തന്നെയായിരുന്നു. സ്പ്രേ തലയിണയ്ക്കടുത്തുതന്നെ വച്ചിട്ടുണ്ട്. പലപ്പോഴും ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. പ്രായമായെങ്കിലും അവശനാണെങ്കിലും മനോധൈര്യം ഒന്നുകൊണ്ടുമാത്രം ദിവസങ്ങൾ കഴിഞ്ഞുപോകുന്നു. തന്റെ കാര്യത്തിൽ മക്കളുടെ പ്രത്യേക ശ്രദ്ധയുണ്ടെന്ന് ഹമീദിനറിയാം.. അധികനാൾ ഈ ദുനിയാവിൽ ഉണ്ടാവില്ലായെന്നും ഉറപ്പാണ്. ഉള്ളടത്തോളം കാലം ആരോഗ്യത്തോടിരിക്കണം അതാണ് ആഗ്രഹം.. എല്ലാം പടച്ചോന്റെ തീരുമാനങ്ങളാണല്ലോ. ഫസൽ ഇടയ്ക്കിടയ്ക്ക് ബൈക്കുമെടുത്ത് കറങ്ങാറുണ്ട്. ഫസലിന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ രണ്ടു വീടുകൾക്കപ്പുറമുള്ള ഒരു താത്ത പുറത്തേയ്ക്ക് ഇറങ്ങി നിൽക്കാറുണ്ട്. ആദ്യമൊന്നും അവൻ ശ്രദ്ധിച്ചില്ല.. പിന്നീടാണ് അവനത് മനസ്സിലായത്. കാണാൻ നല്ല മൊ‍ഞ്ചുണ്ട്. വിവാഹിതയാണെന്നു തോന്നുന്നു. കുട്ടികളായിട്ടില്ലായിരിക്കണം. ഒരു ദിവസം തിരികെ വരുന്നവഴിക്ക് വീടിനോട് ചേർന്നു നിൽക്കുന്ന അരമതിലിനരുകിൽ അവൾ നിൽക്കുന്നു. അവൻ ബൈക്ക് സ്ലോ ചെയ്തു. അവർ നോക്കി ചിരിച്ചു. അവനും.. അവൻ ബൈക്ക് നിർത്തി പേര് ചോദിച്ചു.

“ഫൗസിയ...“

“നല്ല പേര്.“

“നിന്റെ പേരെന്താ..“

“ഫസൽ.“

“ഇവിടാണോ വീട്..“

“അല്ല.. കെട്ടിച്ചോണ്ടുവന്നതാ.. ഗൾഫിലാ...“

വലിയ പ്രായമായിട്ടില്ല.. എന്തോ ഒരു ഇഷ്ടം അവനോടുണ്ടെന്ന് മനസ്സിലായി... ഇവർ അഭി ചേട്ടന്റെ  വിവാഹത്തിന് വന്നിരുന്നു. അന്നും തന്നെ ശ്രദ്ധിക്കുന്നത് അവന് മനസ്സിലായിരുന്നു. അൽപനേരം അവിടെ നിന്നിട്ട് അവൻ യാത്ര പറഞ്ഞു പിരിഞ്ഞു... അവരെന്തോ അവനിൽ നിന്നു പ്രതീക്ഷിക്കുന്നതായി അവനൊരു തോന്നൽ... കുറച്ചു നാളുകളായി അവന്റെ മനസ്സിൽ ലൈംഗികതയ്ക്ക് വളരെ പ്രാധാന്യം വന്നുതുടങ്ങിയിരുന്നു. കാണാൻ സുന്ദരൻ പലരും നോക്കാറുണ്ട്. ഇപ്പോൾ പ്രേമം തോന്നാറില്ല ശാരീരികമായ ആകർഷണം...

അടുത്ത ദിവസം അവൻ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനായി പോയി... അന്ന് ബൈക്ക് എടുത്തിരുന്നില്ല. ആ വീടെത്തിയപ്പോൾ ഗേറ്റിലൂടെ അകത്തേയ്ക്ക് നോക്കി. അതേ. ഫൗസിയ മുറ്റം തൂക്കുന്നു. അവൻ കുറച്ചുനേരം നോക്കി നിന്നു. നല്ല അഴകൊത്ത ശരീരം തുടുത്ത മുഖം... മിന്നുന്ന കണ്ണുകൾ. അപ്രതീക്ഷിതമായി അവൾ തിരിഞ്ഞുനോക്കി.. നോക്കി ചിരിച്ചു.. അവൻ ഗേറ്റിനടുത്തേയ്ക്ക് ചെന്നു. തൊട്ടപ്പുറത്ത് വേറേ വീടുകളില്ല.. റോഡിൽ മറ്റാരേയും കാണാനുമില്ലായിരുന്നു. അവൾ ഗേറ്റ് തുറന്നു. അവൻ ഗേറ്റ് കടന്ന് അകത്തേയ്ക്ക്.

“ഇവിടാരുമില്ലേ...“

“ഇല്ല ഭർത്താവിന്റെ ഉമ്മ യും ഞാനും മാത്രമേയുള്ളു. ഉമ്മ ബന്ധുവീട്ടിൽ പോയിരിക്കുന്നു. അൽപംകഴിഞ്ഞു വരും... വാ വെള്ളം കുടിച്ചിട്ടു പോകാം...“

“അവൻ ക്ഷണം സ്വീകരിച്ചു. സിറ്റൗട്ടിൽ കയറി ഇരുന്നു. അവൾ അകത്തേയ്ക്ക് പോയി. ഫ്രിഡ്ജിൽ നിന്നും തണുത്ത ജ്യൂസുമായി വന്നു. അവൻ അറിയാത്തതുപോലെ അവളുടെ കൈകളിൽ സ്പർശിച്ചു. അവളുടെ മുഖത്ത് നാണം സ്ഫുരിക്കുന്നത് കാണാമായിരുന്നു. ദൂരെ നിന്നു കാണുന്നതിലും സുന്ദരിയായിരുന്നു. വലിയ പ്രായമില്ല.. പഠിച്ചുകൊണ്ടിരുന്നപ്പോൾ പിടിച്ചു കെട്ടിച്ചതാകും. വിവാഹശേഷം ഭർത്താവ് കൂടുതൽ നാൾ നിന്ന ലക്ഷണമില്ല... അവന്റെ മനസ്സിൽ പലവിധ ആഗ്രഹങ്ങളും പൊട്ടി മുളച്ചു. പലരും തന്നെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ തനിക്ക് പെണ്ണ് ആവശ്യ ഘടകമാണെന്നുള്ള തോന്നൽ...

“എത്ര വയസ്സായി...“

“പതിനേഴ്...“

അവളുടെ സംസാരത്തിനും ചിരിക്കും ഒരു ആകർഷണമുണ്ടായിരുന്നു. ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോഴും അവൻ അവളുടെ കൈകളിൽ സ്പർശിച്ചു.

“എന്നും ലൈബ്രറിയിൽ പോകുമോ.“

“ചില ദിവസങ്ങളിൽ..“

“എനിക്കേ ബൈക്കിൽ കയറാൻ വല്യ ആഗ്രഹാ.. അതാ നോക്കി നിൽക്കുന്നേ..“

“ഭർത്താവിനറിയില്ലേ..“

“ഇല്ല... അല്ലേലും അദ്ദേഹത്തിന് അതിനൊന്നും താൽപര്യമില്ല.. രണ്ടാംകെട്ടാ... കുറച്ചു പ്രായക്കൂടുതലുമുണ്ട്..“

അവന് കാര്യം പിടികിട്ടി.

“എന്റെ ബൈക്കിൽ കയറ്റാം..“

“യ്യോ വേണ്ട... നാട്ടാര് കണ്ടാലേ ജീവിതം തുലയും..“

അവളോട് സംസാരിച്ചിരിക്കാനും ഒരു രസം... കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു..

“ഫസൽ ഇനി പൊയ്ക്കോ... ഉമ്മ വരാറായി... ഉമ്മയില്ലാത്ത ദിവസം ഞാൻ പുറത്തിറങ്ങി നിൽക്കാം.. അന്ന് വാ.. സംസാരിച്ചിരിക്കാം..“

ഫസലിന് ഉള്ളിലൊരു കുളിര് കോരി... ഇത് നടക്കും....

അവൻ അവിടെനിന്നുമിറങ്ങി ലൈബ്രറിയിലേയ്ക്ക്... പുസ്തകങ്ങൾ തിരയുന്നതിനിടയിൽ പമ്മന്റെ ഭ്രാന്ത് എന്ന നോവൽ അവന്റെ കണ്ണിൽ പെട്ടു. നല്ല കട്ടിയുള്ള പുസ്തകം. ഒരുപാട് കേട്ടിരിക്കുന്നു വായിക്കാനുള്ള അവസരം കിട്ടിയില്ല.. പുസ്തകം എ യാണ്... എടുത്താൽ അവരെല്ലാം എന്തു ധരിക്കും തന്നെക്കുറിച്ച്. അല്ലെങ്കിൽ താനെന്തിനാ പേടിക്കുന്നേ... താനൊരാണല്ലേ... ഇതെല്ലാം വായിക്കാനുള്ളതല്ലേ... അവൻ കൂടെ രണ്ടു മൂന്നു പുസതകങ്ങളുമെടുത്തു ലൈബ്രറേറിയൻ രജിസ്റ്ററിൽ എഴുതി പുസതകങ്ങൾ അവന് നൽകി...

“ഇത് ഇന്ന് വന്നതേയുള്ളൂ.. വലിയ ഡിമാന്റാ. വേഗം കൊണ്ടുവരണേ... ഡോക്ടറാകാൻ പോകല്ലേ.. ഇതൊക്കെ വായിക്കണം..“

അവന് ഒരു ചമ്മലുണ്ടായി.. പക്ഷേ മുഖത്ത് പ്രകടിപ്പിച്ചില്ല.. പുസ്തകമെടുത്ത് നേരേ വീട്ടിലേയ്ക്ക്... നേരം സന്ധ്യ കഴിഞ്ഞിരുന്നു. ആ വീടിനു മുന്നിലെത്തിയപ്പോൾ ഗേറ്റിലൂടെ അകത്തേയ്ക്ക് നോക്കി.. കതകടച്ചിരിക്കുന്നു. മുറ്റത്ത് മങ്ങിയ വെളിച്ചത്തിൽ വീടു കാണാം... ഉറക്കമായി കാണും.. പ്രത്യേകിച്ച് രണ്ടു പെണ്ണുങ്ങൾ മാത്രമല്ലേയുള്ളൂ... അവൻ മുന്നോട്ടു നടന്നു.

“എന്താ ഫസലേ ലേറ്റായത്“

“അവിടെ രണ്ടു സുഹൃത്തക്കളെ കണ്ടു സംസാരിച്ചു നിന്നു ഉപ്പ.“

അവൻ പുസ്തകവുമായി മുകളിലേയ്ക്ക് പോയി.

അൻവർ നല്ല തിരക്കിലാണെപ്പോഴും. ബേക്കറിയിൽ നല്ല ജോലിയുണ്ട്, തിരക്ക് വളരെ കൂടുതലുമാണ്. കൂടാതെ ഹോം ഡെലിവറിയും തുടങ്ങിയിരിക്കുന്നു. രണ്ടു പയ്യമ്മാർ മാത്രമാണ് ഉണ്ടായിരുന്നത് തിരക്കു കൂടിയതിനാൽ മൂന്നുപെരെക്കൂടി റിക്രൂട്ട് ചെയ്തു. ഒരു സ്വദേശിയും രണ്ടു ഹിന്ദിക്കാരും. റൂട്ടൊക്കെ നന്നായ അറിയാവുന്നരാണവർ. അഡ്മിനിസ്ട്രേഷൻ കൈകാര്യം ചെയ്യാൻ റഷീദിനേക്കാളും മിടുക്കനാണ് അൻവറെന്ന് റഷീദിനും നന്നായറിയാം... അതുകൊണ്ടുതന്നെയാണ് ബേക്കറിയുടെ പൂർണ്ണ ചുമതല അൻവറിനെ ഏൽപ്പിച്ചത്. മാസംതോറും ശമ്പളവും ലാഭവിഹിതവും അവന്റെ അക്കൗണ്ടിലേയ്ക്ക് എത്തുന്നുണ്ട്. എന്തുകൊണ്ടോ. എത്ര കിട്ടുന്നു എന്താണ് എന്നുള്ള കാര്യങ്ങളൊന്നും അവൻ ഭാര്യയോട് പറഞ്ഞിട്ടില്ല. കാരണം ഒരനുഭവം ഉള്ളതാണല്ലോ..

ഭാര്യയല്ല കുറ്റക്കാരിയെങ്കിലും പണം കൂടുതൽ ഉണ്ടാകുന്നതു കാണുമ്പോൾ വീണ്ടും പഴയതുപോലെ ആയാലോ എന്നുള്ള പേടി. അടുത്ത കാലത്ത് അവളുടെ വാപ്പയ്ക്ക് സ്റ്റോണിന്റെ സർജറിയുണ്ടായിരുന്നു. അതിനുള്ള പണമൊക്കെ അയച്ചുകൊടുത്തതും അൻവർതന്നെ. അവരും സാമ്പത്തികമായി ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിലാണ്. നോക്കിയും കണ്ടുമൊക്കെ ജീവിച്ചില്ലേൽ ഇതുപോലെയാകും.



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 07 03 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 14 03 2021