17.10.21

നിഴൽവീണവഴികൾ ഭാഗം 148

 

മൂന്ന് വർഷത്തിൽ അധികമായി മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഈ നോവൽ എന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് സമയമായിരിക്കുന്നു ഈ നോവൽ പ്രസിദ്ധീകരിക്കാൻ തായ്യാറായി ഒരു പബ്ലിഷർ എത്തിയിരിക്കുന്നു ഇത്രയും വർഷങ്ങൾ എന്റെ ജീവിത അനുഭവങ്ങൾക്കൊപ്പം കൂടെ നിന്ന് പ്രോൽസായിപ്പിച്ച എന്റെ പ്രിയ മിത്രങ്ങൾക്ക് നന്ദി പ്രശസ്തനായ ഒരു സാഹിത്ത്യ കാരന്റെ അവതാരികയോടുകൂടി ഈ പുസ്തകം നിങ്ങളുടെ കൈകളിലേക്ക് എത്തും ഇതുവരെ എന്നോടും ഈ കഥാപത്രങ്ങളോടും കാണിച്ച സ്നേഹത്തിന് നന്ദി 148 ആഴ്ച്ചകളിലൂടെ പ്രതിപാദിച്ചത് ഒരു പുരുഷായുസ്സിന്റെ പകുതിയാണ് ഇനി നിങ്ങളുടെ കൈകളിൽ ഈ പുസ്തകം പ്രിന്റഡ് കോപ്പി യായിട്ടായിരിക്കും എത്തുക കഥയുടെ ബാക്കി ഭാഗങ്ങൾ പബ്ലിഷറുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് തുടർന്നു മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നതല്ല വികാര നിർഭരമായ കഥാസന്ദർഭങ്ങളും  വേദന ഉളവാക്കുന്ന വേർപാടുകളും ഈ കഥയുടെ അവസാന ഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു നിർത്തുവാൻ ആഗ്രഹമില്ലങ്കിലും നിങ്ങളുടെ മൗനാനുവാദത്തോടെ നിങ്ങളുടെ ഓരോ ലൈകിലൂടെയും കമാന്റിലൂടെയും പ്രകടിപ്പിക്കുക ഫസലിന്റെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും? ഹമീദ് ഒരു വേദനയായി മാറുമോ? വിശ്വസിച്ചു കൂടെ കൂടിയവർ ചതിക്കുമോ? കെട്ടി ഉയർത്തിയ മനക്കോട്ടകൾ തകർന്നു വീഴുമോ? വിദൂരത്തിലല്ല കഥയുടെ അന്ത്യം.... നന്ദി നന്ദി നന്ദി പുസ്തകം ഇറങ്ങുമ്പോൾ എല്ലാവരെയും അറീക്കാം എല്ലാവരും വാങ്ങി വായിക്കുമെന്ന പ്രതീക്ഷയോടെ സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 07 2021

 

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.

വൈകുന്നേരം അമ്മായിയുമായി അവർ പുറത്തിറങ്ങി... ബീച്ചാണ് ലക്ഷ്യം.. കാല് വയ്യാതായതിനുശേഷം പുറത്തിറങ്ങിയിരുന്നില്ല.. അവർ നിർബന്ധിച്ചപ്പോൾ അവരോടൊപ്പം കൂടി... ഏറെ നാളുകളായിരിക്കുന്നു ഇങ്ങോട്ടൊക്കെ വന്നിട്ട്. കമ്പനിയുടെ ആവശ്യങ്ങൾക്കുപോലും ഇപ്പോൾ പോകാറില്ല. സഹോദരന്റെ മകളുള്ളതുകാരണം അവളെല്ലാം ചെയ്യുമല്ലോ.

അവർ തമാശകൾ പറഞ്ഞു ചിരിച്ച് നേരേ ബീച്ചിലേയ്ക്ക്. വൈകുന്നേരം നല്ല തിരക്കുണ്ടായിരുന്നു. അവർ ഒഴിഞ്ഞ ഒരിടത്തായി സീറ്റ് കണ്ടെത്തി.. കടലിന് അഭിമുഖമായി ഇരുന്നു. ധാരാളം ആൾക്കാർ വന്നുപോകുന്നുണ്ടായിരുന്നു. അമ്മായിയും വളരെ സന്തോഷത്തിലായിരുന്നു. അവർ പഴയ ഓരോ കാര്യങ്ങളും പറഞ്ഞിരുന്നു.

റഷീദ് വളരെ തിരക്കിലായിരുന്നു. പല ആഘോഷങ്ങളും നടക്കുന്നു. അതിന്റെ തിരക്ക്. പുതുതായി ബ്രാഞ്ച് അടുത്തെങ്ങും തുടങ്ങേണ്ടതില്ലെന്നതാണ് തീരുമാനം. കാരണം എല്ലായിടത്തും ശ്രദ്ധിക്കാനാവില്ല.. അതു മാത്രമല്ല കൂടുതൽ വളരുമ്പോൾ ശത്രുക്കളുടെ എണ്ണവും കൂടും. അത് മനസ്സിലാക്കി അവർ അങ്ങനെയൊരു തീരുമാനത്തിലെത്തി. അഭിമന്യു രാപകലില്ലാതെ അദ്ധ്വാനം തന്നെ... ഭാര്യയ്ക്ക് ഈ മാസം ഡേറ്റാണ്. അതുപോലും അവൻ പലപ്പോഴും മറന്നുപോകും.. വളരെ നിർബന്ധിച്ചാണ് വീട്ടിൽ പറഞ്ഞയയ്ക്കുന്നത്. സ്റ്റീഫന്റെ മകൾക്ക് ആറാം മാസമാണ്. അവളും ജോലിക്ക് പോകുന്നുണ്ട്. രണ്ടാളും അടുത്തടുത്ത ഫ്ലാറ്റുകളിലായതിനാൽ വലിയ ബുദ്ധിമുട്ടാർക്കുമില്ല. പ്രസവം അവർ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് അതുകൊണ്ട് അക്കാര്യത്തിൽ ടെൻഷനുമില്ല. അൻവറിനോട് കുറച്ചുകൂടി നാൾ നാട്ടിൽ നിൽക്കാനാണ് റഷീദ് പറഞ്ഞിരിക്കുന്നത്. അവൻ വളരെ നാളുകൾക്കുശേഷമാണല്ലോ നാട്ടിലേയ്ക്ക് പോയത്. അതു മാത്രമല്ല ഒരു വീടുവയ്ക്കാനുള്ള സംവിധാനം നോക്കാനും അൻവറിനോട് പറഞ്ഞിരുന്നു. സഫിയയുടെ വീടിനടുത്തുതന്നെ ഒരു നല്ല പുരയിടം നോക്കിയിരിക്കുകയാണ്. അത് വാങ്ങാനുള്ള പരിപാടികളും നടക്കുന്നു. മിക്കവാറും അടുത്തയാഴ്ച എഗ്രിമെന്റ് നടക്കും.

അൻവർ ഇപ്പോൾ വീട് വേണ്ടെന്ന് പറഞ്ഞെങ്കിലും റഷീദ് സമ്മതിച്ചില്ല. എല്ലാവരും ഒരു സ്ഥലത്തുതന്നെ വേണമെന്ന റഷീദിന്റെ നിർബന്ധം. പുറത്തിറങ്ങിനിന്നാൽ എല്ലാവർക്കും പരസ്പരം കാണണം. അൻവറിന്റെ ഭാര്യയുടെ വീട് അവർക്കുള്ളതാണ്. എന്നാലും അൻവറിന് സ്വന്തമായൊരു വീടുവേണമല്ലോ... അൻവർ തിരികെ നാട്ടിലെത്തിയതിനുശേഷം പുരയിടം രജിസ്റ്റർ ചെയ്യാനുള്ള പരിപാടിയാണ്. വീടിന്റെ പ്ലാനിനായി പ്രത്യേകിച്ച് നോക്കേണ്ടതില്ല. കാരണം സഫിയയുടെ വീട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അതുപോലെ മതിയെന്നാണ് അൻവറിന്റെയും നാദിറയുടെയും അഭിപ്രായം... അൽപസ്വൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുരയിടത്തിന്റെ വീതിയ്ക്കും നീളത്തിനും അനുസരിച്ച് ചില മാറ്റങ്ങൾ..

അഭിമന്യുവിനും നാട്ടിൽ തന്നെയാണ് സെറ്റിൽ ചെയ്യാൻ ആഗ്രഹം അവനും അതിനടുത്തായി ഒരു പുരയിടം വാങ്ങണമെന്നുള്ള ആഗ്രഹമാണ്. എന്നും ഗൾഫ് നിലനിൽക്കില്ലല്ലോ... നാട്ടിൽ ഒരു ആസ്ഥാനമുണ്ടെങ്കിലും സ്വന്തമായി ഒരിടം ആവശ്യമാണല്ലോ... കുടുംബവക കൈയ്യിലെത്തിയെങ്കിലും തന്നെ അറിയാവുന്നവർ അവിടെ കുറവാണ്. അവന്റെ ഭാര്യയ്ക്ക് ഇഷ്ടം റഷീദിന്റെ സ്ഥലംതന്നെയാണ്...

ഫസലിന്റെ ക്ലാസ്സുകൾ മുറയ്ക്കു നടന്നുപോകുന്നു. പഠിയ്ക്കാൻ ധാരാളമുണ്ട്. സംശയങ്ങൾ റൂംമേറ്റിനോട് ചോദിച്ച് മനസ്സിലാക്കാറുണ്ട്. എപ്പോഴും അവരൊരുമിച്ചാണ് യാത്ര. ഇനി രണ്ടു മാസം കഴിഞ്ഞിട്ടേ നാട്ടിലേയ്ക്കുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. വീക്കെന്റിൽ അമ്മായിയുടെ വീട്ടിലെത്തണമെന്ന് നിർദ്ദേശം വച്ചിരിക്കുകയാണ്. സഫിയയും അതിനു സമ്മതം മൂളി. ഹോസ്റ്റൽ ഫുഡ് കഴിച്ച അവന് അതൊരു മാറ്റമാവുമെന്നാണ് അമ്മായിയുടെ പക്ഷം. അതുമാത്രമല്ല അവർക്കുമൊരു കൂട്ടാകുമല്ലോ.

അൻവർ രണ്ടുദിവസം കൂടി അവിടെ തങ്ങി.. അമ്മായിക്ക് വളരെ സന്തോഷമായിരുന്നു. വ്യാഴാഴ്ച അവർ അവിടെനിന്ന് യാത്രപറഞ്ഞു പിരിഞ്ഞു. അന്നുതന്നെ മെഹറുബ അവിടെത്തിയിരുന്നു അവരൊരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് യാത്ര ആരംഭിച്ചത്. അമ്മായിയ്ക്ക് പിരിയുമ്പോൾ എല്ലായ്പ്പോഴും ഉള്ളതുപോലെ വിഷമമായിരുന്നു. പോകുന്നതിനു മുന്നെ ഒരു പ്രാവശ്യം കൂടി വരാമെന്നേറ്റ് അൻവറും കുടുംബവും യാത്ര തിരിച്ചു.

മെഹറുബ ഇത്തവണ തിരികെവന്നപ്പോൾ വളരെ സന്തോഷവതിയായിരുന്നു. അവളുടെ സന്തോഷം അമ്മായിക്കും വളരെ സന്തോഷം നൽകി. അവർ ഓരോ കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങളും പരിഹരിക്കേണ്ട പ്രശ്നങ്ങളും ചർച്ചാവിഷയമായി... മുകളിൽ ഫസലിനായി ഒര മുറി ഒഴിച്ചിട്ടിരുന്നു. അവൻ ആഴ്ചയിൽ ഒരു ദിവസം വന്ന് സ്റ്റേ ചെയ്യണമെന്നാണ് അമ്മായിയുടെ ഓർഡർ.

ശനിയാഴ്ച വൈകുന്നേരം ഫസൽ അമ്മായിയുടെ വീട്ടിലെത്തി. തന്റെ ഇപ്പോഴത്തെ സന്തതസഹചാരിയായ ബാഗും തോളിലുണ്ടായിരുന്നു. അവനെത്തിയപ്പോൾ അമ്മായിക്ക് വളരെ സന്തോഷമായി.

“നീയെന്താ ലേറ്റായത്...“

“ഉച്ചയ്ക്ക് ഇറങ്ങാമെന്നു കരുതി. ഇന്ന് ഗോപിഅങ്കിളിന്റെ വീട്ടിൽ വിളിച്ചിരുന്നു. ചില സംശയങ്ങൾ തീർക്കാനുണ്ടായിരുന്നു. അതുകഴിഞ്ഞപ്പോഴേയ്ക്കും നേരം വൈകി..“

“നീപോയി ഫ്രഷായി വാ... ചായ കുടിക്കാം...“

അവൻ മുകളിൽ പോയി ഫ്രഷായി വന്നു... താഴെ ചായയും പലഹാരങ്ങളും റഡിയായിരുന്നു. പുറത്ത് നല്ല മഴ തുടങ്ങിയിരുന്നു. ഇത്തവണ മഴ നേരത്തേ തുടങ്ങിയെന്നാണ് അമ്മായി പറയുന്നത്. ആകാശത്ത് മിന്നലും ഇടിയുമുണ്ട്.

ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നുണ്ട്. മെഹറുബ ഓഫിസിൽ നിന്നും എത്തിയപ്പോൾ 7 മണി കഴിഞ്ഞിരുന്നു. എല്ലാവരും നേരത്തേ അത്താഴം കഴിച്ചു. കാരണം കറണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടാകും. ജനറേറ്റർ ഉണ്ട്... അത് റിപ്പയറിലാണ്, രണ്ടുദിവസം കഴിഞ്ഞേ റഡിയാവുകയുള്ളൂ. എമർജൻസി ലൈറ്റ് വച്ചിട്ടുണ്ട്.
മെഹറുബയുടെ മുറിയുടെ തൊട്ടടുത്താണ് ഫസലിന്റെ മുറി... മെഹറുബയും ഫസലും മുകളിലേയ്ക്ക് കയറിപ്പോയി... എമർജൻസി ലൈറ്റ് ഫസലിന്റെ മുറിയിൽ വച്ചു...

“ഇത്തയ്ക്ക് ലൈറ്റ് വേണ്ടേ...“

“വേണ്ടടാ... നിനക്ക് പഠിക്കാനുള്ളതല്ലേ...“

“അതു സാരമില്ല... ഇന്നിനി പഠിക്കുന്നില്ല..“

“ഞാൻ ആവശ്യമുള്ളപ്പോൾ വന്നെടുക്കാം. റൂമിൽ മെഴുകുതിരിയിരിപ്പുണ്ട്.“

മെഹറുബ റൂമിലേയ്ക്ക് പോയി... എന്തു സൗന്ദര്യമാണവർക്ക്... തന്നോടൊരു പ്രത്യേക അടുപ്പം അവർക്കുണ്ട്... തന്റെ കവിളിൽ നുള്ളാറുണ്ട്... കൈയ്യിൽ പിടിച്ച് തടവാറുണ്ട്... കൊച്ചുകുട്ടിയെന്ന രീതിയിലായിരിക്കും... പക്ഷേ തനിക്കതൊക്കെ സുഖംതരുമെന്നുള്ള കാര്യം അവർക്കറിയില്ലല്ലോ... അവൻ ഡ്രസ്സ് മാറി കട്ടിലിൽ വന്നിരുന്നു. എമർജൻസി റൂമിൽ കത്തിനിൽക്കുന്നു. വാതിൽ പൂട്ടിയിട്ടില്ല... പെട്ടെന്ന് വാതിലിൽ കൊട്ടുകേട്ടു.

“നീയുറങ്ങിയില്ലേ..“

“ഇല്ല ഇത്താ...“

“വെറുതേ ഇരുന്നുബോറടിച്ചു... അവളുംവന്ന് കട്ടിലിൽ ഇരുന്നു.“

“ടാ... ക്ലാസ്സൊക്കെ എങ്ങെനെയുണ്ട്.“

“കുഴപ്പമില്ല...“

“നിനക്കിപ്പോൾ മരുന്നുകളും അതിന്റെ ഉപയോഗവുമൊക്കെ അറിയാമോ..?

“പടിച്ചുവരുന്നു...“

“ക്ലാസ്സിൽ സുന്ദരികളൊക്കെ എത്രപേരാ..“

“അത് ഒരുപാടുപേരുണ്ട്...“

“നീ ആരെയെങ്കിലു നോട്ടമിട്ടോ..“

“അതിനൊന്നിനും സമയമില്ല ഇത്താ..“

“നീയല്ലേ ആള്...“

അവളൊന്ന് ആക്കി ചിരിച്ചു.. എന്നിട്ട് അവന്റെ തുടയിലൊരു നുള്ളും കൊടുത്തു... അവന് വേദനിച്ചെന്നു മനസ്സിലാക്കി അവൾ ഉറക്കെ ചിരിച്ചു.  എന്തൊരു സൗന്ദര്യമാണിവർക്ക്... നേർത്ത നൈറ്റിയിൽ അവർ അതീവ സുന്ദരിയായിരിക്കുന്നു. അടിച്ച സ്പ്രേയുടെ മണം മനം മയക്കുന്നതുമാണ്... അവർ കുറേനേരം തമാശകൾ പറഞ്ഞ് ചിരിച്ചു... ഇടയ്ക്കിടയ്ക്ക് അവനെ നുള്ളുകയും പിച്ചുകയും ചെയ്യുന്നുണ്ടായിരുന്നു.

ഫസലിന് ഉറപ്പായി... തന്നോട് അവർക്കൊരു സോഫ്റ്റ് കോർണറുണ്ട്... വലിയ പ്രായമൊന്നുമില്ല... തന്നേക്കാൾ ഏറിയാൽ നാലോ അഞ്ചോ വയസ്സ് മൂപ്പുവരും... പ്രായത്തേക്കാൾ കൂടുതൽ പക്വതയുണ്ട്... സ്ലിം ബ്യൂട്ടിയെന്നു പറയാനാവില്ല ബ്യൂട്ടിയാണ്... അത്ര സ്ലിമ്മല്ല... എന്നാൽ എല്ലാം ആവശ്യത്തിനുണ്ട്. കണ്ണകൾ ചെറിയ പൂച്ചക്കണ്ണുകളാണ്... ചുണ്ടുകൾക്ക് ചുവന്ന കളറും.. ആദ്യം കരുതിയത് അവർ ലിഫ്റ്റിക് ഇടുന്നതായിരിക്കുമെന്നതാണ് നാദിറയാന്റി പറയന്നതുകേട്ടതാണ് അവർക്ക് നാച്വറൽ കളർ ചുണ്ടാണെന്ന്... ഇടതൂർന്ന നീണ്ട മുടി... ചന്തിവരെയെങ്കിലും എത്തുമെന്നു തോന്നുന്നു. അവൻ ഓരോന്ന് ആലോചിക്കുംതോറും ആവേശം ഉള്ളിൽ അലയടിച്ചു...

“നീയെന്താ ആലോചിക്കുന്നത്...“

“ഒന്നുമില്ല..“

“എന്നാൽ നീ കിടന്നോ..“

അവർ വാതിലിനടുത്തേയ്ക്ക് നടന്നു...

“നീ വാതിൽ അകത്തുനിന്നുംപൂട്ടുമോ..“

“ഇല്ല... ചാരത്തേയുള്ളൂ...“

ഒരു കള്ളച്ചിരിയുമായി അവർ റൂമിലേയ്ക്ക് പോയി... പുറത്ത് മഴ കോരിച്ചൊരിയുന്നു. അവന്റെ ഉള്ളിൽ കുളിരു കയറി... എന്തായാലും കാര്യങ്ങൾ നന്നായി പോകുന്നു.. ഇങ്ങനെയെങ്കിൽ എല്ലാ ആഴ്ചയും ഇവടെ എത്തിയേക്കണം...

അവൻ ഓരോന്ന് ആലോചിച്ച് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ മെഹറുബയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. ടാ.. ചെക്കാ.. വല്ല നിക്കറുമിട്ടു കിടന്നുകൂടെ... എല്ലാം പുറത്ത് കാണാമല്ലോ...“

അവൻ പെട്ടെന്ന് കൈലി വലിച്ച് ദേഹത്തൂടെയിട്ടു.. അവന് നാണം വന്നുവെന്നു പറയുന്നതാവും ശരി... അവൾ ഊറി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..

“പിന്നെ കുളിച്ചിട്ട് താഴേയ്ക്ക് പോരേ.. സമയം 9 ആയി.. കാപ്പി കുടിക്കണ്ടേ...“

“അപ്പോഴാണ് അവൻ വാച്ചിൽ നോക്കിയത്. സമയം ഒൻപത് മണിയായിരിക്കുന്നു. പെട്ടെന്ന് എഴുന്നേറ്റ് ടോയിലറ്റിലേയ്ക്ക പോയി... കണ്ടുകാണുമോ... കണ്ടിട്ടുണ്ടാവണം.. അല്ലേങ്കിൽ അങ്ങനെ പറയില്ലല്ലോ... ന്നാലും... വല്ലതും നടക്കോ...

അവന്റെ മനസ്സിൽ അനാവശ്യചിന്തകൾ പറന്നെത്തി... പെട്ടെന്ന് കുളിച്ച് താഴേയ്ക്ക് ചെന്നു. അവിടെ അവന് മെഹറുബ തന്നെയാണ് ഭക്ഷണം വിളമ്പിയത്... അമ്മായി പുറത്താരോടോ സംസാരിക്കുന്നു.. അവർ രണ്ടാളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. താനറിയാതെ അവനും അവനറിയാതെ അവളും പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇന്നലെ കണ്ടതിനേക്കാൾ അവൾ സുന്ദരിയായിരിക്കുന്നു. അതേ പെർഫ്യൂമിന്റെ മണം.. തന്നെ മത്തുപിടിപ്പിക്കുന്ന മണം...

 തുടർന്നുള്ള ഭാഗങ്ങൾ പുസ്തകത്തിൽ വായിക്കാം



10.10.21

നിഴൽവീണവഴികൾ ഭാഗം 147

 

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...

അൻവറും നാദിറയും കുഞ്ഞും ഫസലും മാത്രമാണ് ഇത്തവണ പോകുന്നത്. ഫസലിനെ കോളേജിലാക്കി അൻവറും ഫാമിലിയും രണ്ടുമൂന്നുദിവസം അമ്മായിയുടെ അടുത്തു കൂടാമെന്നുള്ള ഉദ്ദേശമാണ്. അവർ വാഹനത്തിൽ കയറി... സഫിയയുടെ ഉള്ളിൽ ദുഃഖം നിറഞ്ഞു കൂടിയെങ്കിലും പുറത്തുകാണിച്ചില്ല. ഹമീദും വീൽചെയറിൽ മുറ്റത്തെത്തി. എല്ലാവരും സന്തോഷത്തോടെതന്നെ ഫസലിനെ യാത്രയാക്കി. റഷീദിന്റെ മോൾ കൂടെ പോകണമെന്നു പറഞ്ഞ് വാശിപിടിച്ചു. ഒരുവിധം അവളെ സമാധാനിപ്പിച്ചു അകത്തുകയറ്റി. ഇത്തവണ അൻവർ തന്നെയാണ് വണ്ടിയോടിച്ചത്. കാരണം വിഷ്ണുവിന് അത്യാവശ്യമായ ചില കാര്യങ്ങൾക്ക് പോകേണ്ടതുണ്ട്. അതുമാത്രമല്ല എത്ര ദിവസം സ്റ്റേചെയ്യുമെന്ന്  തീരുമാനമായിട്ടുമില്ല. അവരുടെ വാഹനം ഗേറ്റ് കടന്ന് മുന്നോട്ട്. തൊട്ടടുത്ത പ്ലോട്ടിൽ സഫിയയുടെ വീട് ഉയർന്നുവരുന്നു. വാർപ്പ് കഴിഞ്ഞു.. ഇനി തേപ്പും മറ്റും കിടക്കുന്നു. ഇടയ്ക്ക് പെയ്ത മഴയത്ത് പണി നിർത്തിവയ്ക്കേണ്ടിവന്നു.

അവർ മെയിൻ റോഡിൽ പ്രവേശിച്ചു. അൻവർ ഡ്രൈവർ സീറ്റിലുണ്ട്. തൊട്ടടുത്ത് നാദിറയും കുഞ്ഞും ഫസൽ ഇത്തവണ പിറകിലേയ്ക്ക് മാറി.. കുഞ്ഞ് ഇടയ്ക്ക് പിറകിൽ വരും മടുക്കുമ്പോൾ മുന്നിലേയ്ക്ക് പോകും.. അവർ ഓരോ തമാശയും പറഞ്ഞ് യാത്ര മുന്നോട്ട് തുടർന്നു.

ഉച്ചയോടെ അവർ ഒരു മരത്തണലിൽ വണ്ടി നിർത്തി. വീട്ടിൽ നിന്നും കൊണ്ടുവന്ന ആഹാരം കഴിച്ചു. കുറച്ചുനേരം വിശ്രമിച്ചു.. വീണ്ടും യാത്ര തുടർന്നു.

വൈകുന്നേരം നാലുമണിയോടെ അവർ അമ്മായിയുടെ വീട്ടിലെത്തി. അവിടെത്തുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ അവരെ വരവേറ്റു.. അമ്മായിയുടെ അസുഖമൊക്കെ മാറിയിരുന്നു. ഇപ്പോൾ പഴയതിനേക്കാൾ ഉഷാറായിരിക്കുന്നു. കുഞ്ഞ് അവിടെല്ലാം ഓടിക്കളിക്കാൻ തുടങ്ങി.

“അമ്മായി ജെസ്സി ഇല്ലേ...“

“ഇല്ല.. അവൾ നാട്ടിൽ പോയി... കോടതി വിധിപ്പകർപ്പ് വാങ്ങണം.. പാസ്പോർട്ടിൽ അവന്റെ പേരുണ്ടായിരുന്നു അതു മാറ്റണം കൂടാതെ ചില ബാങ്ക് രേഖകളിലും മാറ്റങ്ങൾ വരുത്തണം അതിനുള്ള തയ്യാറെടുപ്പിലാ പോയത്. മറ്റന്നാൾ അവൾ തിരികെവരും.“

“അവളെന്തുമാത്രം സഹിച്ചുകാണും അല്ലേ അമ്മായി..“

“അതേടാ... അവളിപ്പോൾ കമ്പനിയുടെ നട്ടെല്ലായി മാറി... നിന്റെ ഗുരുത്വം കൊള്ളാമെന്ന് എപ്പോഴും അവൾ പറയാറുണ്ട്... നാളെ നിനക്ക് സമയമുണ്ടെങ്കിൽ കമ്പനിയിലൊന്നു പോകണേ...“

“പിന്നെന്ത് അതുദ്ദേശിച്ചുകൂടിയാ വന്നത്.... എന്തായാലും ഇവനെ നാളെ ഹോസ്റ്റലിലാക്കിയിട്ട് പോകാമെന്നാണ് തീരുമാനം... നിയമപരമായി ഞാനിപ്പോഴും അമ്മായിയുടെ സ്റ്റാഫ്തന്നെയാണല്ലോ... എന്നെ രാജിവയ്ക്കാൻ സമ്മതിക്കാത്തത് അമ്മായിയല്ലേ..“

“അതേ.. ഞാൻ നിന്റെ രാജി സ്വീകരിക്കില്ല മോനേ... നീ ഇപ്പോഴും ലീവിലാ... അമ്മായി എപ്പോൾ ലീവ് പിൻവലിച്ചാലും നീ തിരിച്ചുവരണം...“

അവിടെ കൂട്ടച്ചിരിയുയർന്നു. അവരുടെ സഹോദരന്റെ മകളാണ് ജെസ്സി.. വളരെ ആർഭാടമായി നടത്തിയ വിവാഹം.. ആദ്യമൊക്കെ നല്ല രീതിയിൽ പോയ ബന്ധമാണ്. പിന്നീട് മയക്കുമരുന്നിന്റെ ഉപയോഗത്താലോ മറ്റോ ആവണം അവന്റെ സ്വഭാവം മാറാൻ തുടങ്ങി... ദേഹോപദ്രവം, സംശയം, അങ്ങനെ എല്ലാം.. അവസാനം അവൾ പിരിയാൻ തീരുമാനിച്ചു. കോടതിയിൽ കേസെത്തി.. എല്ലാ തെളിവുകളും നിരത്തി.. കോടതി നിരുപാധികം അവൾക്ക് ഡൈവോഴ്സ് നൽകി... എന്തായാലും കുഞ്ഞുങ്ങളിലാല്ലത് ഭാഗ്യം അവൾക്കൊരു പുനർ വിവാഹമാകാമല്ലോ.. പക്ഷേ അവളതിന് സമ്മതിക്കുന്നുമില്ല.. അവൾ പറയുന്നത് ഇനിയൊരു വിവാഹം കഴിച്ചാലും ഇതുപോലാകില്ലെന്ന് എന്താണ് ഉറപ്പെന്നാണ്. നല്ല വിദ്യാഭ്യാസം, അതി സുന്ദരി, മത വിശ്വാസിയാണെങ്കിലും അവളിത്തിരി മോഡേണാണ്. അവളുടെ ഉപ്പ അവളെ വളർത്തിയതും അങ്ങനെതന്നെയാണ്.  ഇപ്പോൾ അമ്മായിയുടെ സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവാണ്... വളരെ മിടുക്കോടെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നു. ആർക്കും പരാതിയില്ല. എന്തു പ്രശ്നമുണ്ടെങ്കിലും എളുപ്പം തീർക്കാനുള്ള അവളുടെ കഴിവ്.. എം.ബി.എ. ബിരുദം അവൾക്ക് തുണയാവുകയും ചെയ്തു. കാനഡയിലേയ്ക്ക് പോകാനാണ് എം.ബി.എ. എടുത്തത്.. അവസാനം അവളുടെ ആഗ്രഹങ്ങൾ അമ്മായിയുടെ കമ്പനിയിൽ തളച്ചിട്ടു... നാടുമതിയന്നാണ് അവളുടെ ഭാഷ്യം...

എല്ലാവരും ഫ്രഷായി വന്നു... ചായയും പലഹാരങ്ങളും മേശയിൽ നിരത്തിയിരുന്നു. അമ്മായിയുടെ ചില സ്പെഷ്യൽ ഐറ്റംസ്.. അവർ എല്ലാവരും കഴിച്ചു. പുറത്ത് നല്ല മഴപെയ്യുന്നു. പുറപ്പെടുമ്പോൾ നല്ല തെളിഞ്ഞ ആകാശമായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴ. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. ഹമീദിന്റെ സുഖവിവരം... അദ്ദേഹം മക്കളെ വളർത്തിയ രീതി... സഫിയയുടെ വിവാഹം.. അതിലെ ദുഃഖകരമായ അവസ്ഥ... അവളുടെ സന്തോഷം ഫസലാണെന്നും അവനിലെ പ്രതീക്ഷ വളരെ വലുതാണെന്നും ഇടയ്ക്കിടയ്ക്ക് അമ്മായി ഫസലിനെ ഓർമ്മിപ്പിക്കുമായിരുന്നു. ഫസൽ ഓരോ ദിവസവും ആഴത്തിൽ തന്റെ മനസ്സിൽ അതുരുവിടുമായിരുന്നു. അതാണ് അവനെ മുന്നോട്ടു നയിക്കുന്നതുതന്നെ... നാളെ തിരികെ ഹോസ്റ്റലിലേയ്ക്ക്... കുറച്ചു ദിവസമായി ഹോസ്റ്റൽ മിസ്സ് ചെയ്യുന്നു. ഡോ. ഗോപിയോട് ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു നാളെ എത്തുമെന്ന്. അൻവർ അവിടെയും പോകുന്നുണ്ട്. ഫസലിനേയും കൊണ്ട് ഗോപിയുടെ അടുത്തു പോയിട്ടുവേണം കോളേജിൽ അവനെ വിടാൻ...

മഴയായതുകാരണം അവർ പുറത്തേയ്ക്കൊന്നും പോയില്ല.. അല്ലെങ്കിൽ ബീച്ചിലൊന്നു പോകണമെന്നു വിചാരിച്ചതാണ്. ഇനി അടുത്ത ദിവസമാകട്ടെയെന്നു കരുതി. രാത്രി അത്താഴത്തിന് അമ്മായി പത്തിരിയും മട്ടൻ കറിയും തയ്യാറാക്കിയിരുന്നു. ജോലിക്കാരി ഉണ്ടെങ്കിലും എല്ലാറ്റിനും അമ്മായിയുടെ  മേൽനോട്ടമുണ്ടാകും. അതു ഭക്ഷണത്തിന്റെ രുചി കൂട്ടുകയും ചെയ്യും. അവർ എല്ലാവരും ഭക്ഷണം കഴിച്ചു. വീണ്ടും കുറേനേരം സംസാരിച്ചിരുന്നു. രാവിലെ 7 മണിക്ക് ഫസലിനെ ഹോസ്റ്റലിലാക്കണം അതു കഴിഞ്ഞ് കമ്പനിയിലേയ്ക്ക് പോകണം അതാണ് ഇപ്പോഴത്തെ പ്ലാൻ. കമ്പനിയിൽ എല്ലാവർക്കും  സ്വീറ്റ്സ് കൊടുക്കണം അതിന് മിഠായിത്തെരുവിൽ നിന്നും സ്വീറ്റ്സ് വാങ്ങണം. അവർ ഉറങ്ങാൻ കിടന്നു...

അതി രാവിലെ തന്നെ എല്ലാവരും ഉറക്കമുണർന്നു. പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി നാദിറയും അമ്മായിയും ഒപ്പമുണ്ട്. അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പോകാനിറങ്ങി. ഗേറ്റ് കടന്ന് വാഹനം കോളേജ് ലക്ഷ്യമാക്കി തിരിച്ചു. സമയം 7.30 ആയിരിക്കുന്നു. നേരേ ഗോപിയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നു വാഹനം അകത്തു കടന്നു. ഗോപി ഗേറ്റ് തുറന്ന് പുറത്തേയ്ക്ക വന്നു...

“എല്ലാവരുമുണ്ടല്ലോ...“

“എത്രനാളായി ഗോപി നമ്മൾ തമ്മിൽ കണ്ടിട്ട്.“

“അതേയതേ .. നാട്ടിൽ വന്നപ്പോഴൊന്നും അൻവർ ഇല്ലായിരുന്നു.“

അവരെ ഗോപി സ്വീകരിച്ചിരുത്തി. അമ്മായിയെ പരിചപ്പെടുത്തി... ഗോപിയുടെ ഭാര്യയും മകളുമുണ്ടായിരുന്നു. എല്ലാവരും വളരെ സന്തോഷത്തെടെ അവരെ സ്വീകരിച്ചു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എല്ലാം കഴിച്ചെന്നും ഇനിയൊരു ദിവസം വരാമെന്നും പറഞ്ഞു. അവർ പഴയകാര്യങ്ങളോരോന്നും പറഞ്ഞിരുന്നു. അരമണിക്കൂറിനുശേഷം അവർ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി..

“ഗോപീ.. ഞാൻ നാളെക്കഴിഞ്ഞ് വരാം.. നമുക്ക് കോഴിക്കോടൊന്നു കറങ്ങണം..“

“പിന്നെന്താ... നിയെപ്പൊ വന്നാലും ഞാൻ റഡിയാണ്..“

അവർ പഴയ ഗോപിയും അൻവറുമാവുകയായിരുന്നു. അവർ ഫസലിനെ ഹോസ്റ്റലിനു മുന്നിലിറക്കി... അവരോട് സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി. പലരും ഹോസ്റ്റലിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങി... ചിലരെങ്കിലും ഇന്നലയെ എത്തിക്കാണണം.. കാരണം ഇന്ന് ക്ലാസ്സുണ്ട്... വണ്ടി അവിടെനിന്നും പുറപ്പെട്ടു.

“അൻവറേ... ഈ ഗോപിയല്ലേ... ഹമീദ് പറയാറുള്ളത്...“

“അതേ അമ്മായി.. അവർക്ക് സഫിയയെ ജീവനായിരുന്നു. പക്ഷേ വിധി എല്ലാം തകർത്തു.. സമൂഹത്തെ പേടിച്ച് അന്ന് അത് വേണ്ടെന്നുവച്ചു.“

“എന്തു സമൂഹം... അന്ന് അതൊന്നും നോക്കരുതായിരുന്നു. ഇപ്പോൾ ആ കുഞ്ഞ് കിടന്ന് നരകിക്കുന്നത് നിങ്ങൾ കണ്ടതല്ലേ... എന്തു നല്ല സ്വഭാവമാ ഗോപിക്ക്..“

“അതേ അമ്മായി... അവരെ അടർത്തിമാറ്റിയ വേദന ഇതുവരെ ആർക്കും മാറിയിട്ടില്ല... അതുകൊണ്ടായിരിക്കാം.. ആ കുറ്റബോധത്താലായിരിക്കാം ആർക്കും സഫിയയെ കുറ്റം പറയാനാവാത്തത്... അന്നവൾക്ക് ഈ ബന്ധം കിട്ടിയിരുന്നെങ്കിൽ അവൾ രക്ഷപ്പെടുമായിരുന്നു. ഇന്നും അവൾക്ക് അതിൽ കുറ്റബോധമില്ല.. എല്ലാം വിധിയാണെന്നു മാത്രം സ്വയം കരുതുന്നു. ബാപ്പയുടെ തീരുമാനത്തിൽ തെറ്റുപറ്റിയത് ഇതിൽ മാത്രമായിരുന്നു.“

“അതൊരു വലിയതെറ്റായിപ്പോയില്ലേ അൻവറേ.. ഞാനത് അന്നേ അറിഞ്ഞിരുന്നെങ്കിൽ നടത്തിവിടുമായിരുന്നു. ഈ മതങ്ങളൊക്കെ ആരുണ്ടാക്കിയതാ... മനുഷ്യന്റെ സന്തോഷത്തിന് എതിരായി മതം നിന്നാൽ സന്തോഷമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്... ങ്ഹാ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം പഴങ്കഥകളായില്ലേ..“

“ശരിയാണമ്മായി.. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് മിഠായിത്തെരുവിലെത്തി.. രാവിലെയായതു കാരണം വലിയ തിരക്കില്ല.. അവിടെനിന്നും വിലകൂടിയ മിഠായികൾ വാങ്ങി. കോഴിക്കേടിന്റെ പ്രിയപ്പെട്ട ഹൽവ വാങ്ങാൻ മറന്നില്ല.. നാട്ടിൽ കൊണ്ടുപോകാനും കുറെ സാധനങ്ങൾവാങ്ങി... അവർ നേരേ ഓഫീസിലേയ്ക്ക്.. അവിടെത്തുമ്പോൾ സമയം 10 മണിയായിരുന്നു. നല്ല അടുക്കും ചിട്ടയോടുകൂടിത്തന്നെ ഓഫീസ് പ്രവർത്തിക്കുന്നു. അവർ അകത്തു കയറി. മാനേജർ അവരെ സ്വീകരിച്ചു. ജനറൽ മാനേജർ ബോർഡ് കണ്ടു.. ഇപ്പോഴും തന്റെ പേര്തന്നെ അതിൽ വച്ചിരിക്കുന്നു. എല്ലാവരും ആ റൂമിലേയ്ക്ക് കയറി.. വിശാലമായ റൂം.. അവിടെ കുറച്ചുനേരമിരുന്നു. കമ്പനിയുടെ ചുമതലക്കാർ ഓരോരുത്തരായി വന്നു.. അവരോട് കുശലം ചോദിച്ചു. എല്ലാവർക്കും മിഠായി കൊടുക്കാനായി ഒരാളെ ഏൽപ്പിച്ചു. അതിനുശേഷം അൻവർ കമ്പനിയുടെ ഉള്ളിലേയ്ക്ക് കടന്നു. എല്ലാവരും അൻവറിനെ വിഷ് ചെയ്തു... ഏറെ നാളുകൾക്കുശേഷമാണല്ലോ ഇപ്പോൾ ഇങ്ങോട്ടു വന്നത്. ഫിനാൻസ് മാനേജരുമായി സംസാരിച്ചു. എല്ലാം ഇവിടെ ഭദ്രമാണ്. കമ്പനിയുടെ ടേണോവർ 1200 കോടിയായി ഉയർന്നിരുന്നു. എക്സ്പോർട്ടിംഗ് വർദ്ധിച്ചതാണ് കാരണം. ഇനിയും ഉയരങ്ങളിലെത്തുമെന്നുള്ളത് തീർച്ചയാണ്.

ഉച്ചവരെ അവരവിടെ കഴിച്ചുകൂട്ടി. ജീവനക്കാർക്ക് ലഞ്ചിനുള്ള സമയത്ത് അവർ അവിടെനിന്നുമിറങ്ങി.. കമ്പനിയിൽ കാന്റീനുണ്ട്. അവർക്കെല്ലാം അവിടെയാണ് ഭക്ഷണം.. അമ്മായി വീട്ടിൽ ഭക്ഷണം തയ്യാറാക്കിയരുന്നതിനാൽ അവിടെ പോയി കഴിക്കാൻ തീരുമാനിച്ചു. അവർ കമ്പനിയിൽ നിന്നും നേരേ വീട്ടിലേയ്ക്ക്.. അവിടെ തീൻമേശയിൽ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ഒന്നു ഫ്രഷായി അവരെത്തി.. നല്ല രുചികരമായ മട്ടൻ ബിരിയാണി കൂടെ ബീഫ് റോസ്റ്റ്.. മറ്റ് എല്ലാവിഭവങ്ങളുമുണ്ട്. അവർ സംസാരിച്ചും പറഞ്ഞുമിരുന്ന് ഭക്ഷണം കഴിച്ചു.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 10 2021

3.10.21

നിഴൽവീണവഴികൾ ഭാഗം 146

 

ഭക്ഷണം കഴിച്ച് അവൻ നേരേ റൂമിലേയ്ക്ക്... അവൻ കട്ടിലിൽ മലർന്നുകിടന്നു.. അന്നത്തെ ദിവസം സംഭവിച്ചകാര്യങ്ങൾ ഓരോന്നായി ഓർത്തു... അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.....

ദിവസങ്ങൾ വളരെ പെട്ടെന്നു കടന്നുപോയി. സന്തോഷകരമായ 10 ദിവസങ്ങൾ അൻവർമാമയ്ക്ക് ലീവ് ഇനിയുമുണ്ട്. അവിടുത്തെ കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പോകുന്നു. തനിക്കു പോകാനുള്ള ദിവസമായിരിക്കുന്നു. ഇന്ന് ഐഷുവിന്റെ വീട്ടിലേയ്ക്ക് പോകണം അവൾ ഇന്നലെ എത്തിയതായി വിളിച്ചുപറഞ്ഞിരുന്നു. പറഞ്ഞതുപോലെ അവളും ഉമ്മയും വന്നു. വാപ്പയ്ക്ക് നിന്നു തിരിയാൻ സമയമില്ല.

ബൈക്കിൽ അവൻ അവിടേയ്ക്ക് തിരിച്ചു. പത്തുമണിയോടെ അവിടെത്തി. ഗേറ്റ് തുറന്നു കിടന്നിരുന്നു. ബൈക്ക് മുറ്റത്തുവച്ച് വാതിലിനടുത്തെത്തി. ബല്ലടിക്കാനൊരുങ്ങിയപ്പോൾ വാതിൽ തുറക്കപ്പെട്ടു. ഐഷു തന്നെയാണ് വാതിൽ തുറന്നത്.

“നീയെന്താ ലേറ്റായത്.“

“ഉറങ്ങിപ്പോയി...“

“നിനക്ക് ഇപ്പോൾ ഉറക്കമിത്തിരി കൂടുതലാണ്.“

“തിരക്കുകളിലേയ്ക്ക് വീണ്ടും തിരിച്ചുപോകുവകയല്ലേ... നിനക്കെന്നാ ക്ലാസ്സ് തുടങ്ങുന്നത്..“

“അടുത്തയാഴ്ചയാണ്... “

“നിനക്കോ...?“

“നാളെ പോകും... ക്ലാസ്സ് തുടങ്ങുന്നത് രണ്ടു ദിവസം കഴിഞ്ഞാണ് മാമയും വരുന്നുണ്ട്... അമ്മായിയുടെ വീട്ടിൽ രണ്ടുദിവസം നിൽക്കും... അവർ ഒരേ നിർബന്ധം...“

“അവർക്കു സുഖമാണോ..“

“ഇപ്പോൾ കുഴപ്പമില്ല...“

“ഉമ്മഇല്ലേ...“

“ഇല്ല.. ഉമ്മ ബാങ്കിൽ പോയി...“

“നീയെന്താ പോകാഞ്ഞത്..“

“ഓ... വെറുതേ പോയി അവിടെ നോക്കി നിൽക്കണം.“

“അതോ ഞാൻ വരുമെന്നു കരുതി നിന്നതാണോ?“

“അങ്ങനെയും പറയാം...“

“എത്രനാളായി നമ്മൾ തമ്മിൽ കണ്ടിട്ട്...“

“എന്നാലും ഫോണുള്ളതുകൊണ്ട് ഒരു ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല..“

“ശരിയാ...“

“നീയൊരു ദിവസം ബാംഗ്ലൂരിലേയ്ക്ക് പോരേ...“

“വരാം... എല്ലാം ഒത്തുവരട്ടേ...“

“പഠിത്തമൊക്കെ എങ്ങനുണ്ട്..“

“കുഴപ്പമില്ല... തുടങ്ങിയതല്ലേയുള്ളൂ.. ചില തുടക്കപ്രശ്നങ്ങളുണ്ട്...“

“ചെക്കാ.. നീ വല്ല ലൈനിലും കുടിങ്ങിയോ...“

“അതിന് വേറേ ആളെ നോക്കണം..“

“വെറുതേ പുളുഅടിക്കല്ലേ... അങ്ങനെവല്ലതും സംഭവിച്ചാൽ കൊന്നുകളയും...“

അവൾ അവനടുത്തായി സോഫയിൽ വന്നിരുന്നു.

“നീയെന്താ അന്യരെപ്പോലെ അകന്നിരിക്കുന്നത്...“

“ചേർന്നിരിക്കാനുള്ള ബന്ധം ആയില്ലല്ലേ...“

“ഈ പെണ്ണിന് ഇപ്പോഴും ഇങ്ങനെയാണോ... ഒരു മാറ്റവുമില്ലല്ലോ...“

“പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലെന്നാ...“

“ഞാൻ നിന്നെ കെട്ടാൻ പോവുകയല്ലേ...“

“അത് കെട്ടിക്കഴിഞ്ഞ്... ഇപ്പോൾ നമ്മൾ രണ്ടാളും രണ്ട് വ്യക്തിത്വങ്ങൾ തന്നെയാണ്... വിവാഹശേഷം നമുക്ക് എല്ലാമാവാം...“

“എല്ലാമെന്നു പറഞ്ഞാൽ..“

“ഓ... ഒന്നുമറിയാത്ത പുണ്യാളൻ...“

അവൻ അവളുടെ കൈകളിൽ സ്പർശിക്കാൻ നോക്കി... അവൾ അവന്റെ കൈ തട്ടിമാറ്റി...

“വേണ്ട മോനോേ... ഇതിനൊന്നും എന്നെക്കിട്ടില്ല...“

“കെട്ടിക്കഴിഞ്ഞാൽ സമ്മതിക്കുമോ..“

“കെട്ടിക്കഴിഞ്ഞാൽ പിന്നെ സമ്മതമെന്തിന്... നിനക്കുള്ളതല്ലേ എല്ലാം...“

“ഹാവൂ... എന്റെ ഭാഗ്യം...“ താൻ വിചാരിച്ചത് വളരെ വേഗം എല്ലാം തന്നെക്കൊണ്ട് ചെയ്യാനാവുമെന്നാ.. പക്ഷേ എല്ലാ പെണ്ണുങ്ങളും അങ്ങനെയല്ലെന്ന് അവന് ബോധ്യമായി... അവളെ പ്പോലെ ഒരു പെണ്ണിനെക്കിട്ടാൻ താൻ അർഹനാണോ?...  ഈ ചെറുപ്രായത്തിനിടയിൽ എത്രയോ സ്ത്രീകൾ... ഓരോന്ന് ആലോചിച്ചപ്പോൾ അവൻ മൂഡ് ഓഫായപോലെ തോന്നി...

“നീയെന്താ മൂഡോഫായേ...“

“ഒന്നുമില്ല ഐഷൂ...“

“നാളെക്കഴിഞ്ഞ് കോളേജിൽ പോകണം... നീയെന്നാ തിരിച്ചുപോകുന്നേ...“

“നാളെ വെളുപ്പാൻ കാലത്തെ ഫ്ലൈറ്റാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ബാങ്കിലെ കാര്യങ്ങൾ റഡിയായാൽ നടക്കും. അല്ലെങ്കിൽ ഒരു ദിവസം കൂടി നീട്ടേണ്ടിവരും...“

അപ്പോഴേയ്ക്കും വീടിനു മുന്നിൽ കാർ വന്നു നിന്നു.. അതിൽ നിന്നും അവളുടെ ഉമ്മ പുറത്തിറങ്ങി.. ഐഷുവും ഫസലും വാതിലിനടുത്തേക്കുവന്നു.

“ങ്ഹാ.. ഇതാര് ഫസലോ... എപ്പോ വന്നു...“

“അൽപനേരമായതേയുള്ളൂ...“

“നീ നേരത്തേ വന്നിരുന്നെങ്കിൽ നിന്നെക്കൂടി ബാങ്കിൽ കൊണ്ടുപോയി പരിചയപ്പെടുത്താമായിരുന്നു... ഈ പെണ്ണാണെങ്കിൽ വീട്ടീന്ന് ഇറങ്ങില്ല ഫസലേ...“

“എന്നെ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ...“

“അടുത്ത പ്രാവശ്യമാവട്ടേ... ചില കാര്യങ്ങൾക്ക് ഞാൻ വരേണ്ടതില്ലായിരുന്നു.... ഫസലിനെ ഏൽപ്പിച്ചാൽ മതിയല്ലോ..“

“ഉമ്മാ.... മരുമോന് ഇപ്പോഴേ പണി കൊടുക്കുകയാണോ..“

“അവനും ബിസിനസ് പഠിക്കട്ടേ...“

അവൻ അവളെ നോക്കി കണ്ണിറുക്കി... അവൾ ഉമ്മകേൾക്കാതെ ചുണ്ടുകൊണ്ട് പോടാ എന്നു പറഞ്ഞു...

“നീയവന് കുടിക്കാനൊന്നും കൊടുത്തില്ലേ...“

“എല്ലാം ഫ്രിഡ്ജിലുണ്ടുമ്മാ...“

“അത് നടന്നുവരില്ലല്ലോ...“

അവർ അടുക്കളയിലേയ്ക്ക് പോയി... അൽപ സമയത്തിനകം രണ്ടു ഗ്ലാസ്സ് ജ്യൂസുമായി എത്തി... കൂടെ കുറച്ച് സ്നാക്സും.. ഒരുഗ്ലാസ് ഫസലിനും ഒന്ന് ഐഷുവിനും...

“താങ്ക്സ് ഉമ്മാ...“

“താങ്ക്സൊന്നും വേണ്ടടീ മടിച്ചി...“ അവളുടെ ഉമ്മ പറഞ്ഞു...

അന്നത്തെ ദിവസം ലഞ്ചും അവിടുന്നു കഴിച്ചു... അവളുടെ ഉമ്മയുടെ കൈകൊണ്ടുണ്ടാക്കിയ മട്ടൻ ബിരിയാണി... അവർ നന്നായി കുക്ക് ചെയ്യുമെന്ന് അവന് ബോധ്യമായി...

“ഈ കൈപ്പുണ്യമൊന്നും ഐഷുവിന് കിട്ടിയിട്ടില്ലല്ലോ ഉമ്മാ...“

“ശരിയാ മോനേ... എന്തുചെയ്യാനാ... ഞാൻ കല്യാണം കഴിഞ്ഞു വരുമ്പോൾ എല്ലാ പാചകവും എനിക്കറിയാമായിരുന്നു... നിന്റെ വിധി..“

അവൾ അവനെ നോക്കി മുഖം കോടിച്ചു കാണിച്ചു.... “അനുഭവിച്ചോ... എന്ന അർത്ഥത്തിൽ“

വളരെ രസകരമായ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ആറുമണിയോടുകൂടി അവൻ അവിടെനിന്നും യാത്രപറഞ്ഞിറങ്ങി... വീട്ടിൽ പറഞ്ഞിരുന്നു താമസിച്ചേ വരികയുള്ളൂവെന്ന്.. അതുകൊണ്ട് കുഴപ്പമില്ല... നാളെ പോകാനുള്ള തയ്യാറെടുപ്പ് നടത്തണം... മറ്റന്നാൾ അതിരാവിലെ പുറപ്പെടണം... അവൻ വീട്ടിലെത്തിയപ്പോഴേയ്ക്കും നേരമിരുട്ടിയിരുന്നു. ഗേറ്റു തുറക്കുന്ന ശബ്ദം കേട്ട് സഫിയ പുറത്തിറങ്ങിവന്നു...

“നീയെന്താ ലേറ്റായത്... അവർ തിരിച്ചുപോയോ..“

“ഇല്ലുമ്മാ... വെളുപ്പിനാ ഫ്ലൈറ്റ്... അവർ നിർബന്ധിച്ച് നിർത്തിയതാ..“

“നീയവിടുത്തെ സംബന്ധക്കാരനായല്ലോ..“

“ഉമ്മ പേടിക്കേണ്ട... ഞാൻ ഉമ്മയെവിട്ടു പോവില്ല...“

“പോടാ ചെക്കാ...“

അവൻ സഫിയയുടെ തോളിൽ കൈയിട്ടു അകത്തേയ്ക്കു കടന്നു...

“മോളേ അവൻ വന്നോ..“

“വന്നു വാപ്പാ...“

ഫസൽ നേരേ ഹമീദിന്റെ അടുത്തെത്തി.. പോയ കാര്യങ്ങൾ പറഞ്ഞു... അവൻ പണ്ടേ അങ്ങനെയാ.. പുറത്തുപോയി തിരിച്ചുവന്നാൽ പറയാനുള്ള കാര്യങ്ങളാണെങ്കിൽ എല്ലാം വാപ്പയോട് പറയും. അതുകേൾക്കാൻ അദ്ദേഹത്തിന് എന്തു സന്തോഷമാണെന്നോ...

അവൻ മുകളിൽ പോയി ഫ്രഷായി താഴെയെത്തി... അപ്പോഴേയ്ക്കും അൻവറും കുടുംബവും എത്തിയിരുന്നു.. അന്ന് എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... ഏറെ നേരം സംസാരിച്ചും പറഞ്ഞുമിരുന്നു. സഫിയയ്ക്ക് ചെറിയ വിഷമമുണ്ട്. നാളെക്കഴിഞ്ഞാൽ അവൻ തിരികെപോകുമല്ലോ... അവനെ കൊണ്ടാക്കാൻ പോകണമെന്നുണ്ട്... എന്തായാലും നാദിറയും അൻവറും പോകുന്നുണ്ട്... അതു മതി... എല്ലാവരും ചെല്ലണമെന്നാ അമ്മായി പറഞ്ഞിരിക്കുന്നത്... അത് എന്തെങ്കിലും പറയാം... അവനെ അവിടെ വിട്ടിട്ടു വരുമ്പോൾ വിഷമമാ... ഇതാകുമ്പോൾ ഇവിടുന്നു യാത്രപറഞ്ഞ് വിട്ടാൽ മതിയല്ലോ......

എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പായ്ക്ക് ചെയ്യേണ്ടതോരോന്നും പായ്ക്ക് ചെയ്യാൻ സഹായിച്ചു... പ്രത്യേകം തയ്യാറാക്കിയ അച്ചാറ്... അൻവർ കൊണ്ടുവന്ന മിഠായി, ബദാം, പിസ്ത തുടങ്ങിയവയും ഭദ്രമായി വച്ചു. അന്ന് സഫിയ അവനോടൊപ്പം അവിടെത്തന്നെ കിടന്നു... കുറേ നാളുകൾക്കുശേഷം അവൻ ഉമ്മയേയും കെട്ടിപ്പിടിച്ചുറങ്ങി...

സഫിയ രാവിലെ തന്നെ താഴേയ്ക്കു ചെന്നു... അവർ രാവിലെ കാപ്പി കുടി കഴിഞ്ഞല്ലേ പുറപ്പെടുകയുള്ളൂ.. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 10 2021


25.9.21

നിഴൽവീണവഴികൾ ഭാഗം 145

 

“ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“

“അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“

“അതാണ് വേണ്ടത്..“

“നമുക്ക് ചെക്കപ്പുകളൊക്കെ നടത്തിക്കളയാം..“

ഡോക്ടർ ഒരു നീണ്ട ലിസ്റ്റ് നൽകി.. നേരേ ലാബിലേക്ക്...
പരിശോധനകൾ കഴിഞ്ഞ് റിസൾട്ടു വരാൻ കാത്തിരുന്നു... മണിക്കൂറുകൾ ഓരോന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു....
ഡോക്ടർ അവരെ അകത്തേയ്ക്ക് വിളിച്ചു. അവർ ഡോക്ടറുടെ മുറിയിൽ കയറി. പരിശോധനകളുടെ ഒരു നീണ്ട ലിസ്റ്റ് ഡോക്ടറുടെ അടുത്തുണ്ടായിരുന്നു.

“ഹമീദ്ക്കാ... ഇപ്പോ എല്ലാം ഒക്കെയാണല്ലോ?“

ഹമീദ് ഡോക്ടറെ സന്തോഷത്തോടെ നോക്കി.

“പേടിക്കേണ്ട.. പ്രഷറും ഷുഗറും കൊളസ്ട്രോളുമുണ്ട്.. ബാക്കിയെല്ലാം നോർമലായിട്ടുണ്ട്. നമുക്കു കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിൽ ചില വ്യത്യാസങ്ങൾ വരുത്താം... രാത്രി ഉറക്കമെങ്ങനെ.“

“കുഴപ്പമില്ല.. പഴയതുപോലെ...“

“അതുപിന്നെ പ്രായമായി വരികയല്ലേ..... അതിന്റേതായ പ്രശ്നങ്ങൾ ഉറക്കത്തെയും ബാധിക്കും..“

അവർ വളരെ സന്തോഷത്തോടെ ഡോക്ടറോട് യാത്ര പറഞ്ഞു പിരിഞ്ഞു. നേരേ വീട്ടിലേയ്ക്ക്. പോകുന്നവഴി കുറച്ചു സാധനങ്ങൾ സിറ്റിയിൽ നിന്നും വാങ്ങി. ഊണ് കാലമായപ്പോൾ അവർ വീട്ടിലെത്തി. അവിടെ എല്ലാം തയ്യാറായിരുന്നു. എല്ലാവരുമൊന്ന് ഫ്രഷായി ഊണ്കഴിച്ചു.

ഫസൽ വൈകുന്നേരത്തോടെ ഒന്നു പുറത്തേയ്ക്കിറങ്ങി. ഇപ്പോൾ തന്റെ സന്തത സഹചാരിയായ ബൈക്കുമായാണ് യാത്ര.. കോളേജിലായതിനാൽ വീട്ടിൽത്തന്നെയായിരുന്നു അവന് വിശ്രമം. ഇടയ്ക്കിടയ്ക്ക് വിഷ്ണു വന്നു സ്റ്റാർട്ട്ചെയ്ത് ചെറുതായൊന്ന് ഓടിക്കും. കുറച്ച് തുടച്ച് വൃത്തിയാക്കും അത്രതന്നെ...

ബൈക്ക് വേഗതകുറച്ച് മുന്നോട്ടുപോയി... ജാസ്മിയുടെ വീടിനടുത്തെത്താറായി... സമയം നാലുമണി... അവളങ്ങ് കോഴിക്കോടല്ലേ... ഇവിടെആരും കാണില്ലല്ലോ... പക്ഷേ ഗേറ്റ് തുറന്നു കിടക്കുന്നു. അവൻ മുന്നുട്ടുപോയി വീണ്ടും തിരികെവന്നു... അപ്പോഴതാ വാതിൽക്കൽ അവൾ അവൾ അവനെ കൈയ്യാട്ടി വിളിച്ചു... ഫസൽ ബൈക്ക് ഒരു പോസ്റ്റിന്റെ മറവിൽ വച്ചു. പതുക്കെ ചുറ്റും നോക്കി ആരുമില്ല.. നേരേ അവളുടെ വീട്ടിലെ ഗേറ്റ് കടന്ന് അകത്തേയ്ക്ക്...

“ഇതെന്താ ഇവിടെ... ഹോസ്പിറ്റലിൽവച്ച് പറഞ്ഞത് ഇങ്ങോട്ടില്ലെന്നല്ലേ..“

“അതേ ഇക്കായ്ക്കും ഉമ്മായ്ക്കും ഇവിടെ വരണമെന്നു പറഞ്ഞു... അവരുടെ ബന്ധുവിന്റെ കല്യാണം.. അപ്പോൾ ഞാനും നിർബന്ധംപിടിച്ചു... അങ്ങനെ ഞങ്ങളൊരുമിച്ചു വന്നു... എനിക്ക് നിന്നെയുമൊന്നു കാണാമല്ലോ... ഇപ്പോൾ 5 മാസമല്ലേ ആയുള്ളൂ.. യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല.. അതാ വന്നത്... നിന്റെ ബൈക്കിന്റെ ശബ്ദം കേട്ട് ഓടി വന്നപ്പോഴേയ്ക്കും നീ പോയിരുന്നു... അപ്പോഴാണ് തിരികെവരുന്ന ശബ്ദം കേട്ടത്... നീ നിന്റെ വീട്ടിലെ ഫോൺ നമ്പർ തരണേ...“

“അതിനെന്താ തരാലോ... വീട്ടുകാരിപ്പോൾ വരില്ലേ..“

“ഇല്ല... അവരിപ്പോൾ പോയതല്ലേയുള്ളൂ... നാളെയാണ് കല്യാണം... ഇന്ന് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്... ഉമ്മയുടെ ആങ്ങളയുടെ മകളുടെ വിവാഹമാണ്. എങ്ങനെയായാലും രാത്രിയാവും...“

അവൾ അവനോട് ചേർന്നു നിന്നു... അവളുടെ മണം അവനിൽ വികാരമുണർത്തി... അവനവളുടെ കവിളിൽ ഉമ്മവച്ചു... ചുണ്ടുകളിൽ ചുംബിച്ചു... അവളിൽ നിന്നും സീൽക്കാരമുയർന്നു... അവനോടു കൂടുതൽ ചേർന്നു നിന്നു... ചെവിൽ അവൾ മന്ത്രിച്ചു..

“പിന്നെ പരിപാടിയൊന്നും വേണ്ട... അകത്തൊരു കുഞ്ഞുള്ളതാ...“

“ഇല്ലെന്നേ.... ഇതൊക്കെയാവാല്ലോ...“

“ഡോക്ടറല്ലേ... അതൊക്കെ അറിയാണ്ടിരിക്കുവോ..“

അവൻ സാവധാനത്തിൽ അവളെ തലോടി വികാരവതിയാക്കിക്കൊണ്ടിരുന്നു. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു...

“എന്താ ചെക്കാ.. ഇപ്പോഴും കൊതി മാറിയില്ലേ...“

“ഇതിനൊക്കെ കൊതിയെന്നാണോ പറയുന്നത്...“

“പിന്നല്ലാതേ...“

അവളുടെ കണ്ണുകളിൽ വികാരത്തിന്റെ വേലിയേറ്റം... അവൻ അവളുടെ വീർത്തുനിൽക്കുന്ന വയറിൽ പതുക്കെ തലോടി...

“നിനക്ക് കു‍ഞ്ഞിന്റെ ശബ്ദവും ബഹളവും കേൾക്കണ്ടേ.. വലിയ കുഴപ്പക്കാരനാണെന്നു തോന്നുന്നു...

അവൻ പൂർണ്ണ നഗ്നയായി നിൽക്കുന്ന അവളുടെ മുന്നിൽ കുനിഞ്ഞു നിന്നു വയറിൽ ചെവിവച്ചു... അവൾ അവന്റെ തല അവിടെ ചേർത്തുവച്ചു...

“ഉം... കേൾക്കുന്നുണ്ട്...“

“അതേ അവന് മനസ്സിലായി നിന്നെ...“

“അവനെന്ന് എങ്ങനെ തീരുമാനിക്കും...“

“അതവനാകും... നിന്നെപ്പോലെ ഒരു സുന്ദരൻ..“

എന്തു നല്ല ഷേപ്പായിരുന്നവൾക്ക്... ഒരമ്മയാകാനുള്ള ശരീരത്തിന്റെ മാറ്റം... മുന്നിലോട്ട് തള്ളിവരുന്ന വയർ.. ഓരോ ദിവസം കഴിയുന്തോറും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും... മാനസികമായും ശാരീരികമായി ഒരു തയ്യാറെടുപ്പുമില്ലെങ്കിലും ശരീരം അതിന്റെ പ്രവർത്തി തുടർന്നുകൊണ്ടിരിക്കും... അവളുടെ വികാരകേന്ദ്രത്തിൽ നിന്നും തേൻ ഒഴുകിത്തുടങ്ങിയിരുന്നു... അവളുടെ പിറകിലൂടെ അവൻ മുലകളെ നന്നായി തലോടി... ചെവിയിലും കഴുത്തിലും ചെറു ക്ഷതങ്ങൾ ഏൽപ്പിച്ചു... അവൾതന്നെ അവന്റെ കൈവിരലുകളെ തന്റെ വികാരകേന്ദ്രത്തിലേയ്ക്ക് ആനയിച്ചു... അവൻ അവിടെ ചിത്രപ്പണികൾ ആരംഭിച്ചു.. അവളും അവന്റെ വികാരകേന്ദ്രത്തിൽ പിടിമുറുക്കി... നിന്നുകൊണ്ടാണെങ്കിലും കുറച്ചു നേരത്തേയ്ക്ക് രണ്ടാളും മറ്റൊരു ലോകത്തായിരുന്നു... പെട്ടെന്നവന്റെ നാഡികൾ മുറുകി വികാരം പുറത്തേയ്ക്കൊഴുകി... അവൾക്കും രതിമൂർച്ച സംഭവിച്ചിരുന്നു... വികാരാധീനമായ കണ്ണുകളോടെ അവൾ അവന്റെ നേരേ നിന്നു... ശക്തമായി പുണർന്നു... നെഞ്ചിൽ മുഖമമർത്തി...

“ആരേലും വരും നീ പെട്ടെന്ന് ഡ്രസ്സ് ചെയ്യ്...“ ആദ്യമായാണ് അവൻ ഒരു ഗർഭിണിയെ വിവസ്ത്രയായി കാണുന്നത്... ലൈംഗിക ബന്ധം ഈ സമയത്തും കുഴപ്പമില്ലാത്തതാണ് പക്ഷേ വേണ്ട... എന്തേലും പ്രശ്നമായാൽ.... അതുകൊണ്ടാണ് അവനതിന് നിർബന്ധിക്കാതിരുന്നത്... എന്തായാലും സ്ത്രീസുഖം കിട്ടിയല്ലോ...

അവൾ ഡ്രസ്സുകൾ ഓരോന്നായി ധരിച്ചു... അവനത് നോക്കി നിന്നു...

“ഇതൊക്കെ തുടച്ചു കൈകഴുകട്ടെ... അല്ലെങ്കിൽ കെട്ടിയോൻ ചോദിക്കും...“

“ശരിയാ.. ഒരു കള്ളക്കാമുകനുണ്ടെന്നറിഞ്ഞാൽ നിന്റെ ജീവിതം സ്വാഹ..“

“പിന്നെ... അങ്ങനൊന്നും എന്നെ അയാൾ വിട്ടുപോകില്ല..“

“അതിനെന്താ ഉറപ്പ്..“

“അതങ്ങനാണന്നേ... ഒരു സ്ത്രീയിൽനിന്നും മറ്റൊരു സ്ത്രീയിലേയ്ക്ക് പോകുന്നത് ശാരീരിക സുഖംതേടിയാണല്ലോ... അദ്ദേഹത്തിന് ആ സുഖത്തോട് വലിയ താൽപര്യമില്ല... പിന്നെ എവിടെ പോകാനാ...“

അവനത് ശരിയെന്നു തോന്നി.. ന്നാലും ഗർഭിണിയായതിൽ അവന് സംശയമുണ്ടാവില്ലേ... ഉണ്ടാവില്ലായിരിക്കാം... എന്തായാലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ... തനിക്കും ഇടയ്ക്കിടയ്ക്ക് ഇതുപോലെ കിട്ടിയാൽ മതിയല്ലോ..

നേരമിരുട്ടിത്തുടങ്ങി... അവളവന് ചായയുണ്ടാക്കിക്കൊടുത്തു... എന്തായാലും അവരൊക്കെ എത്താൻ താമസിക്കുമല്ലോ... വന്നാലും വീട്ടുകാർക്ക് ഇപ്പോൾ തന്നെ അറിയാം.. ഹോസ്പിറ്റലിൽ വച്ച് പരിചയപ്പെട്ടതുമാണല്ലോ... അവൻ ചായ കുടിച്ചു. കൂടെ നല്ല കോഴിക്കോടൻ ഹൽവയും... പലതരം പലഹാരങ്ങളുമുണ്ടായിരുന്നു. അവൾ അവന്റെ കസേരയ്ക്കരുകിൽ വന്നു നിന്നു... അവൾ അടുത്തു വരുമ്പോഴുള്ള ഒരു മണമുണ്ട്... അത് അവനെ വികാരത്തിലെത്തിക്കും...

“പിന്നെ ചായകുടിച്ചു.. സാധാരണ ഞാൻ ചായകുടിക്കാറില്ല പാലാണ് കുടിക്കുന്നത്.. നീ തന്നതുകൊണ്ടാണ് കുടിച്ചത്... എനിക്ക് കുറച്ചു പാലുകൂടി തരുമോ..“

“അയ്യോ.. വേടിച്ച പാലു തീർന്നല്ലോ..“

“നിന്റെ മുലപ്പാൽ തന്നാൽ മതി...“

“ഈ ചെക്കന്റെയൊരു കാര്യം... അതിൽ പാലൊന്നുമില്ലടാ..“

“അതൊക്കെ ഞാൻ കുടിച്ചുകൊള്ളാം...“ അവൾ തന്റെ മുല പുറത്തേയ്ക്കിട്ടു... അവൻ അത് കുടിക്കാൻ തുടങ്ങി..

“വല്ലതുമുണ്ടോ..“

“ഉണ്ട്... നിന്റെ സ്നേഹത്തിന്റെ പാൽ വരുന്നുണ്ട്...“

“ടാ.. ഞാൻ വീണ്ടും ചാർജ്ജാകുന്നേ...“

“അതിനല്ലേ ഞാനടുത്തു നിൽക്കുന്നേ...“

“ഇങ്ങനൊക്കെ ചെയ്യാമോ..“

“പിന്നെ... അതിനൊന്നും കുഴപ്പമില്ല..“ അവൾ അവന്റെ പാന്റ്സിന്റെ സിബ്ബഴിച്ചു... അവിടെ അവന്റെ വീർപ്പുമുട്ടിനിന്നവനെ പുറത്തിട്ടു... അവളതിൽ തലോടിക്കൊണ്ടിരുന്നു.“

“ടാ.. നീ എഴുന്നേറ്റേ...“

അവൻ എഴുന്നേറ്റു.. അവൾ ആ കസേരയിൽ ഇരുന്നു. തന്റെ മുന്നിൽ വിജ്രംഭിച്ചു നിൽക്കുകയാണ് അവന്റെ പുരുഷത്വം... അവളതിനെ ചുണ്ടോടടുപ്പിച്ചു... മുഴുവനായി തന്റെ വായിലേയ്ക്ക് ആവാഹിച്ചു... അവൻ ഒരുനിമിഷം പരിസരം മറന്നുപോയി... അവളുടെ കൈയ്യും ചുണ്ടുകളും ഒരേ താളക്രമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു... അവനിൽ വികാരം കൊടുങ്കാറ്റ് സൃഷ്ടിച്ചു... എല്ലാം അടിച്ചു തകർക്കുന്ന കൊടുംകാറ്റ്... ഒരു നിമിഷത്തെ നിശബ്ദത... ആ കാറ്റ് ശമിച്ചു... അവൻ മുകളിലേയ്ക്ക് തയയുയർത്തി കണ്ണടച്ചു നിന്നു... അവൾ സാവധാനം വായിൽ നിന്നും അവന്റെ പുരുഷത്വത്തെ മോചിതനാക്കി... അവന്റെ മുഖത്തേയ്ക്ക് നോക്കി...

“ഇനി വേണോ..“

“വേണ്ടായേ.. മതിയേ... ഇനി നീ പെറ്റിട്ട് വരാം...“

“ചെക്കന്റെയൊരു കാര്യം...“

തളർന്ന പുരുഷത്വത്തെ അവൻ സിബ്ബിനുള്ളിലാക്കി.. അവൾ തന്റെ വസ്ത്രങ്ങൾ പൂർവ്വസ്ഥിതിയിലാക്കി...

“റബ്ബേ... ഇനി വല്ല പ്രശ്നവുമാവുമോ ചെക്കാ എനിക്ക്..“

“ഒരു പ്രശ്നവുമില്ലെന്നേ...“

“ന്റെ ഇക്കാപോലും എന്നെ തൊടാറില്ല..“

“ഈ സമയത്ത് തൊടുകയും തലോടുകയുമൊക്കെ വേണം... ഗർഭിണിയാണെങ്കിലും വികാരത്തിന് കുറവില്ലല്ലോ...“

“അതു പിന്നെ... നിന്നെക്കണ്ടാൽ എനിക്ക് കൺട്രോൾ പോകും...“

അവൾ അവനോട് ചേർന്ന്നിന്ന് മാറിൽ ചിത്രം വരച്ചു...

“വേണ്ട മതി... ഇനിയും നിനക്ക് വല്ലതും തോന്നും...“

“മതി നിർത്തി... ഞാൻ പോകട്ടെ...“

“ശരി...“

“എന്നാ തിരികെപ്പോകുന്നത്...“

“തീരുമാനിച്ചിട്ടില്ല... നീ നമ്പർ തന്നാരേ..“

“അവൻ നമ്പർ കൊടുത്തു..“

“വീട്ടിൽ വിളിച്ചാൽ കുഴപ്പമുണ്ടോ..“

“ഇല്ലന്നേ.. കൂടെ പഠിക്കുന്ന മീരയാണെന്നു പറഞ്ഞാൽ മതി..“

“അപ്പോ മീര നിന്നെ വിളിക്കാറുണ്ടോ..“

“അങ്ങനൊരു പെണ്ണേയില്ല... പിന്നെങ്ങനെ വിളിക്കും..“

“ശരി... ശരി...“

അവൻ അവളെ ചേർത്തുനിർത്തി കവിളുകളിൽ ചുംബിച്ചു...

“മതി... മതി....“

അവൾ പിടി വിടുവിച്ചു... അവനവളോട് യാത്ര പറഞ്ഞു പിരിഞ്ഞു... കുറേനാളുകൾക്കുശേഷം നല്ലൊരു അവസരം ലഭിച്ചതാ... ശരീരത്തിന് ക്ഷീണമുണ്ട്... സാരമില്ല ലൈബ്രറിവരെ പോയിട്ടുപോരാം... അവൻ നേരേ ലൈബ്രറിയിലേയ്ക്ക്.. അവിടെ അവന്റെ ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അവരോട് കുറച്ചുനേരം സംസാരിച്ചിരുന്നു. കോളേജ് കാര്യങ്ങളും റാഗിംഗുമെല്ലാം അവൻ അവരോട് വിവരിച്ചു. സമയം ഏഴുമണിയായിരിക്കുന്നു. അവൻഅവരോട് യാത്രപറഞ്ഞു പിരിഞ്ഞു.

നേരേ വീട്ടിലേയ്ക്ക്... പോകുന്നവഴി അവളുടെ വീട്ടിലേയ്ക്ക് നോക്കി. ഗേറ്റ് അകത്തുനിന്നും പൂട്ടിയിരിക്കുന്നു.. മറ്റാരും കാണാൻ വഴിയില്ല.. അവൾ ക്ഷീണിച്ച് ഉറങ്ങുകയാവും.. അവൻ നേരേ വീട്ടിലേയ്ക്ക് തിരിച്ചു...

“നീയെന്താടാ ഇത്ര താമസിച്ചത്..“ സഫിയയാണ് ചോദിച്ചത്.

“ഉമ്മാ.. അത് ലൈബ്രറിലിൽ എല്ലാവർക്കും കോളേജിലെ കാര്യങ്ങൾ അറിയണം.. അതും പറഞ്ഞിരുന്ന് സമയം പോയി...“

“തള്ളായിരിക്കുമല്ലോ....“

“ഇല്ലുമ്മാ... തള്ളോ.. ഞാൻ കണ്ടതും കേട്ടതുമല്ലേ...“

“ശരി.. ശരി. പോയി ഫ്രഷായി വാ..“

“അവൻ മുകളിലേയ്ക്ക്പോയി.. ഡ്രസ്സ് ഊരിയിട്ട് ബാത്ത്റൂമിൽ കയറി.. തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം.. കുറച്ചു നേരം ഷവറിന്റെ താഴെനിന്നു... സോപ്പ് തേച്ച് കുളിച്ച് തലമുടിയും തുടച്ച് പുറത്തേയ്ക്കിറങ്ങി.. മുടി അലസമായി ഒരു സൈഡിലേയ്ക്കിട്ടു... കണ്ണാടിയിൽ നോക്കി.. താൻ കുറച്ചുകൂടി സുന്ദരനായോ എന്നൊരു തോന്നൽ... മീശയ്ക്ക് കട്ടി കൂടിയിരിക്കുന്നു. മുടി കുറച്ച് വെട്ടണം... നീട്ടി വളർത്തുന്നത് കോളേജിൽ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അവൻ അത്താഴം കഴിക്കാൻ താഴെയെത്തി... എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു. കുറേനേരം അവർ പലകാര്യങ്ങളും പറഞ്ഞിരുന്നു. അവന്റെ കോളേജ് ജീവിതവും അക്കൂട്ടത്തിൽ പെടും... അൻവർ അവനെ ഇടയ്ക്കിടയ്ക്ക് കളിയാക്കിക്കൊണ്ടിരുന്നു. കുട്ടികൾ അവരുടെ ലോകത്തായിരുന്നു.

ഭക്ഷണം കഴിച്ച് അവൻ നേരേ റൂമിലേയ്ക്ക്... അവൻ കട്ടിലിൽ മലർന്നുകിടന്നു.. അന്നത്തെ ദിവസം സംഭവിച്ചകാര്യങ്ങൾ ഓരോന്നായി ഓർത്തു... അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 10 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 26 09 2021

18.9.21

നിഴൽവീണവഴികൾ ഭാഗം 144

 

 അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

വളരെ സന്തോഷകരമായി അന്നത്തെ ദിവസം അവസാനിച്ചു. ഹമീദിനും ഒരു പുതു ശക്തി വന്നതുപോലെ. വീട്ടിൽ ആളുള്ളതിനാൽ സഹായിയായ പയ്യനെ വീട്ടിൽ വിട്ടിരുന്നു. ഹമീദിന് ചെറിയൊരു സഹായം വേണമെന്നു മാത്രം.. നടക്കുമ്പോൾ കൂടെ ഒരാൾ ഉണ്ടാവണം അത്രമാത്രം.

അടുത്ത ദിവസം അൻവർ നാദിറയെയും കുഞ്ഞിനേയും കൂട്ടി നാദിറയുടെ വീട്ടിലേയ്ക്ക് യാത്രയായി. അവളുടെ വാപ്പയ്ക്ക് നല്ല സുഖമില്ലാതിരിക്കുന്നു. അസുഖമില്ലായിരുന്നെങ്കിൽ സാധാരണരീതിയിൽ പുള്ളിക്കാരൻ ഇങ്ങെത്തുമായിരുന്നു. നാദിറയും അറിഞ്ഞിട്ട് അങ്ങോട്ടു പോയില്ല.. അവിടെയും പോയി മറ്റു ഒന്നു രണ്ടു ബന്ധുക്കളുടെയും വീട്ടിൽ പോകാനുള്ള പുറപ്പാടായിരുന്നു അവർ.

ഫസൽ രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങി..

“നീയെങ്ങോട്ടാ ഫസലേ...“

“ഉമ്മാ സിറ്റിവരെ ഒന്നു പോകണം..“

“ന്നാ.. കുറച്ച് സാധനങ്ങളും കൂടി വാങ്ങിക്കോ.. ലിസ്റ്റ് തരാം..“

സഫിയ അവന്റെ കൈയ്യിൽ ഒരു ലിസ്റ്റ് നൽകി. വാങ്ങുവാനുള്ള വീട്ടുസാധനങ്ങൾ... കൂടെ ഒരു സഞ്ചിയും...

“ഉമ്മാ.. ഒരു ഡോക്ടറുടെ കൈയ്യിലാ ഈ സഞ്ചിയും തന്നു വിടുന്നത്..“

“അത് നാട്ടുകാർക്ക്... നീ എന്റെ മോനല്ലേ.. അപ്പോ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കണം... പിന്നേ...“

“അവൻ അറിയാതെ ചിരിച്ചുപോയി..“

ബൈക്കുമായി അവൻ പുറത്തേയ്ക്കിറങ്ങി... സ്മിതയുടെ വീട്ടിലേക്കൊന്നു പോകണം... അവൾ അനുജത്തിയെ വിളിച്ചു പറഞ്ഞിരുന്നു. എന്തോ ഗിഫ്റ്റ് കൊടുത്തയച്ചിരുന്നുവെന്നാണ് പറ‍ഞ്ഞത്. അവൻ നേരേ അങ്ങോട്ടു വിട്ടു. സ്മിതയ്ക്ക് അവിടെ നല്ല ജോലിലഭിച്ചു. അനുജത്തിയുടെ പഠിത്തകാര്യങ്ങളെല്ലാം ഇപ്പോൾ അവളാണ് നോക്കുന്നത്. തന്റെഒപ്പം എൻഡ്രൻസിന് അവൾക്കും കിട്ടി. പക്ഷേ കോഴിക്കോട് വന്നില്ല പകരം തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്കാ പോയത്... അവളുടെ അമ്മാവൻ തിരുവനന്തപുരത്താണ്. മെഡിക്കൽകോളേജിനടുത്തായതിനാൽ അവൾക്ക് അവിടെനിന്നും പോയിവരാമല്ലോ... ലീവിന് അവളും എത്തുമെന്ന് അറിയിച്ചിരുന്നു.

വീട്ടിലും അവളും മമ്മിയുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അവനെ അവർ സ്വീകരിച്ചു. സ്മിതയുടെ അനുജത്തി അവനോട് പഠനകാര്യങ്ങളൊക്കെ തിരക്കി... അവർ വാതോരാതെ സംസാരിച്ചു. ഇതിനിടയിൽ അവളുടെ അമ്മ ജ്യൂസുമായെത്തി... അവർ ഓരോ ക്ലാസ്സിനെക്കുറിച്ചും പരീക്ഷയെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇതിനിടയിൽ സ്മിത വിളിച്ചു. അവനോടും സംസാരിച്ചു. തനിക്ക് ഒര ഗിഫ്റ്റ് കൊടുത്തയച്ചെന്നും അത് വീട്ടിൽ കൊണ്ടുപോയി തുറന്നുനോക്കി അഭിപ്രായം പറയണമെന്നും പറഞ്ഞിരുന്നു. സ്മിത വളരെ കൊഞ്ചിക്കുഴഞ്ഞാണ് സംസാരിച്ചിരുന്നത്. അവന് അത് സാധ്യമായിരുന്നില്ല കാരണം അവളുടെ അമ്മയും അനുജത്തിയും കൂടെയുണ്ട്.

ഏകദേശം 12 മണിയോടെ അവൻയാത്രപറഞ്ഞിറങ്ങി.. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും കഴിക്കാൻ നിന്നില്ല... അവൻ അവരെ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്...

സ്മിതയില്ലാത്തത് ഒരു വലിയ നഷ്ടംതന്നെയാണെന്ന് അവന് തോന്നി. കഴിഞ്ഞപ്രാവശ്യം വിളിച്ചപ്പോൾ ഒരു വിവാഹാലോചനയുടെ കാര്യം പറഞ്ഞിരുന്നു. അവിടുത്തുകാരനാ.. ഗ്രീൻ കാർഡ് കിട്ടാൻ ഒരു വിവാഹം കഴിക്കണമെന്നും അതിനു തയ്യാറായി ഒരാൾ തന്റെ പിറകേ ഉണ്ടെന്നും അവൾ പറഞ്ഞിരുന്നു. തന്റെ കമ്പനിയിൽ തന്നെയുള്ള വ്യക്തിയാണ്. കണ്ടപ്പോഴേ ഇഷ്ടപ്പെട്ടെന്നാണ് അയാളുടെ പറച്ചിൽ. അവൾക്ക് എതിർപ്പൊന്നുമില്ല.. വീട്ടുകാരോടും അവതരിപ്പിച്ചിരുന്നു. അവർക്ക് അവളുടെ ഇഷ്ടത്തിൽ കവിഞ്ഞ് ഒന്നും പറയാനില്ലായിരുന്നു. ഇത്രയും സുന്ദരിയായ അവളെ ആരാണ് ഇഷ്ടപ്പെടാത്തത്... കുറച്ച് പൊക്കം കുറവാണെന്നേയുള്ളൂ.. ഒരു പെണ്ണിന് വേണ്ടത് ആവശ്യത്തിലധികമുണ്ട്... അവളുടെ ശരീരത്തിന് ഒരു പ്രത്യേക മണമാണ്.. ആ മണം താനിതുവരെ ആരിലും അറിഞ്ഞിട്ടില്ല... അവളെ കെട്ടുന്നവന്റെഭാഗ്യം..

വീട്ടിലെത്തിയപ്പോൾ അൻവറും നാദിറയും തിരിച്ചെത്തിയിരുന്നു. വരുന്നവഴിക്ക് അവൻ വീട്ടുസാധനങ്ങളും വാങ്ങിയിരുന്നു. എത്തിപ്പോഴേയ്ക്കും കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു. നല്ല വിശപ്പായിരുന്നു. മട്ടൻ ബിരിയാണി അവന് വളരെ ഇഷ്ടപ്പെട്ട ഭക്ഷണം... അതും കഴിച്ച് അവൻ മുകളിലേയ്ക്ക് പോയി...

പഠിക്കാനുള്ള പുസ്തകം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് മതി.. ഇപ്പോൾ അതിനുള്ള മൂഡില്ല...

ചിന്തകൾ കാടുകയറി.. സ്മിതയേയേയും അവളുടെ അനുജത്തിയേയും കുറിച്ചുള്ളചിന്തകൾ അവനിലേയ്ക്ക് വീണ്ടും വന്നു... അനുജത്തിയും ഒട്ടും മോശമല്ല.. അവൾക്ക് തന്നോടൊരു ചായ്വു ണ്ടെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു. അവളുടെ അമ്മയില്ലായിരുന്നെങ്കിൽ ഒന്നു ട്യൂൺ ചെയ്തു നോക്കാമായിരുന്നു. മുഴുത്ത മുലകളും ചുവന്ന ചുണ്ടുകളും ഏതൊരു പുരുഷന്റെയും മനസ്സിളക്കുന്നതായിരുന്നു. ശ്രമിച്ചുനോക്കാം... അവൻ ഓരോന്നു ചിന്തിക്കുംതോറും അവന്റെ അവയവത്തിന് കനംവച്ചു തുടങ്ങിയരുന്നു. സാവധാനം വിരലുകൽകൊണ്ട് ഞെരടുവാനും തലോടുവാനും തുടങ്ങി... കതക് ചേർത്തു കുറ്റിയിട്ടു... ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കട്ടിലിന്റെ മൂലക്കിട്ടു... ലിംഗം പൂർണ്ണമായും ഉദ്ധരിച്ചിരുന്നു. അവൻ സാവധാനം സ്മിതയെ ഓർത്ത് ചലിപ്പിക്കാൻ തുടങ്ങി... അവളുമായുള്ള നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയെത്തി... കെട്ടിപ്പിണഞ്ഞ് കിടക്കുന്നതും ചുംബനങ്ങൽ കൊണ്ട് വീർപ്പുമുട്ടുന്നതും ഓർമ്മയിൽ ഓർത്തുകൊണ്ട് അവൻ ചലനം തുടർന്നു. മനസ്സിൽ അവൾ മാത്രം.. വികാരത്തോടെ തന്നെ പുൽകുന്നു. തന്റെ അവയവത്തെ നാക്കുകൊണ്ട് ഉഴിയുന്നതും അത് അവൾ പൂർണ്ണമായും ആവാഹിക്കുന്നതും മനോമുകുരത്തിൽ കണ്ടു... വേഗത കൂടിക്കൂടി വന്നു... അവസാനം ഒരു വിറയലോടെ അവന്റെ ലൈംഗികാവയവം ചുടു തേനൊഴുക്കി... മലർന്നു കിടന്നു നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അൽപനേരം അതേ കിടപ്പു കിടന്നു.... അടുത്തു കിടന്ന തോർത്തൊടുത്തു തുടച്ചു... നല്ല ക്ഷീണം.... വെറുതേ കണ്ണടച്ചു കിടന്നു.. അറിയാതെ ഉറങ്ങിപ്പോയി...

വാതിലിൽ തട്ടുകേട്ടാണ് അവൻ ഞെട്ടിയുണർന്നത്... അവൻ വേഗം കൈലിയെടുത്തുടുത്തു... വാതിൽ തുറന്നു...

“എന്തുറക്കമാടാ ഇത്...“

“അത് മാമാ... ഹോസ്റ്റലലിൽ ഉറങ്ങാൻ സമയം കിട്ടാറില്ല. .കിട്ടിയ സമയം ഉപയോഗിച്ചെന്നു മാത്രം...

“ശരി. ശരി... താഴേയ്ക്ക് പോന്നാട്ടേ...“

“ഇപ്പോ വരാം മാമാ...“

അവൻ വേഗം ബാത്ത്റൂമിൽ പോയി... നന്നായി കഴുകി വൃത്തിയാക്കി.. പുതിയ കൈലിയെടുത്തുടുത്തു. നേരേ താഴേയ്ക്ക് പോയി.

അവിടെ എല്ലാവരും കൂടിയിരിപ്പുണ്ടായിരുന്നു.

“നിനക്ക് നാളെ എന്താണ് പരിപാടി...“

“ഒന്നുമില്ല മാമാ..“

“എന്നാൽ നാളെ വാപ്പയേയും കൊണ്ട് നമുക്ക് ചെക്കപ്പിന് പോണം... റെഡിയാണോ..“

“പിന്നെന്ത്...“

അവരെല്ലാവരും കൂട്ടം കൂടിയിരുന്ന് തമാശകൾ പറഞ്ഞു.. അവൻ ഹോസ്റ്റലിലെ ഓരോ കാര്യങ്ങളും അവരോട് വിവരിച്ചു. ഹമീദും എല്ലാവർക്കുമൊപ്പം കൂടി. കുട്ടികൾ അവരുടെ ലോകത്തായിരുന്നു. കളിയും ചിരിയും വഴക്കുമെല്ലാമുണ്ടായിരുന്നു....

അടുത്ത ദിവസം രാവിലെ ഹമീദിനേയും കൊണ്ട് അൻവറും ഫസലും ഉമ്മയും ഹോസ്പിറ്റലിലേയ്ക്ക് തിരിച്ചു. ഹമീദ് വളരെ ഉന്മേഷവദനായിരുന്നു. ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു...

“ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“

“അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“

“അതാണ് വേണ്ടത്..“

“നമുക്ക് ചെക്കപ്പുകളൊക്കെ നടത്തിക്കളയാം..“

ഡോക്ടർ ഒരു നീണ്ട ലിസ്റ്റ് നൽകി.. നേരേ ലാബിലേക്ക്...

പരിശോധനകൾ കഴിഞ്ഞ് റിസൾട്ടു വരാൻ കാത്തിരുന്നു... മണിക്കൂറുകൾ ഓരോന്ന് കടന്നുപൊയ്ക്കൊണ്ടിരുന്നു....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 26 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 19 09 2021





11.9.21

നിഴൽവീണവഴികൾ ഭാഗം 143

 

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....

അതിരാവിലെ തന്നെ വിഷ്ണുവും ഫസലും എയർപോർട്ടിലേയ്ക്ക് യാത്ര തിരിച്ചു. റോഡ് വിജനമായിരുന്നതിനാൽ അത്യാവശ്യം നല്ല സ്പീഡിലായിരുന്നു യാത്ര. അതുകൊണ്ട് അവർ നേരത്തെ എയർപോർട്ടിലെത്തി. അവിടെ കാന്റീനിൽ നിന്നും ചായകുടിച്ചു. ഫസൽ ചായ കുടിക്കാറില്ല. അവനൊരു മാംഗോ ജ്യൂസ് കഴിച്ചു. അൽപനേരം കാറിൽ വിശ്രമിച്ചു. ജിദ്ദ കൊച്ചിൻ ഫ്ലൈറ്റ് എത്തിയെന്നുള്ള അറിയിപ്പു ലഭിച്ചയുടൻ അവൻ വണ്ടിയിൽ നിന്നിറങ്ങി.. എയർപോർട്ടിലെ അറൈവിംഗ് ടെർമിനലിനടുത്തു നിലയുറപ്പിച്ചു. അൽപസമയത്തിനകം അൻവർ ട്രോളിയുമായി പുറത്തേയ്ക്കിറങ്ങി.. ഫസൽ കൈ ഉയർത്തികാണിച്ചു. അൻവർ ഓടിവന്ന് ഫസലിനെ ആലിംഗനം ചെയ്തു. വിഷ്ണുവിന് ഷേ്ക്ഹാന്റും നൽകി...

”ടാ നീയങ്ങു വളർന്നുപോയല്ലോടാ..” ഫസലൊന്നു ചിരിച്ചു.

”അല്ല വിഷ്ണു ചെക്കനെ കെട്ടിക്കാറായില്ലേ.”

”അതേ ഇക്കാ..”

ട്രോളിയുടെ സാരധ്യം ഫസൽ ഏറ്റെടുത്തു. അതും തള്ളി അവർ കാറിനടുത്തേയ്ക്കു നടന്നു.

കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ വച്ചു...

”നമുക്ക് ലൈറ്റായിട്ട് എന്തെങ്കിലും കഴിക്കണം... ഇന്നലെ ഫ്ലൈറ്റിനിന്നും ആഹാരം കഴിച്ചതാ... ശരിയായില്ല...”

”അതിനെന്താ മാമാ.. നമ്മുടെ സ്ഥിരം കടയുണ്ട്. അപ്പം മുട്ടക്കറി..”

”ങ്ഹാ ശരി. എന്നാ വിട്.”

അവർ വണ്ടിയിൽ കയറി... അപ്പോഴേയ്ക്കും അൻവറിന്റെ മൊബൈൽ റിംഗ് ചെയ്തു...

”ഇക്കാ മൊബൈല് വാങ്ങിയോ..”

”അതേ.. അവിടെ ഇതില്ലാതെ പറ്റില്ല...”

”ഇവിടെയും വന്നു തുടങ്ങി.. എല്ലായിടത്തും റേഞ്ച് ഇല്ല...”

”ഇത് റോമിംഗ് ഉള്ളതാ...”

”ഫസൽ വലിയ അത്ഭുതത്തോടെ നോക്കി..”

”അൻവർ വീട്ടിലെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു... അപ്പുറത്ത് സഫിയയാണ് ഫോണെടുത്തത്.

”ഇക്കാ... അവിടുന്നു തിരിച്ചില്ലേ..”

”ഞാനിവിടെ നാട്ടിലെത്തി... ഇവരോടൊപ്പം വണ്ടിയിലാ...”

”കള്ളം പറയല്ലേ ഇക്കാ..”

”കള്ളമല്ല സഫിയാ...”

”എന്നാ അവന്റേ കൊട്ക്ക്...”

”അൻവർ ഫോൺ ഫസലിന്റെ കൈയ്യിൽ കൊടുത്തു.”

”ഉമ്മാ മാമ പറഞ്ഞത്.. ശരിയാ... ഇവിടെത്തി... മാമ മൊബൈലിൽ നിന്നും വിളിച്ചതാ... നമ്മുടെ അബ്ദുക്കാന്റെ കൈയ്യിലിരിക്കുന്ത് കണ്ടിട്ടില്ലേ.. വയറില്ലാതെ ഫോൺവിളിക്കാമോന്ന് ഉമ്മ ചോദിച്ചത്..”

”ശരിയാ... അത് വലിയ വിലയാകില്ലേ..”

”ഇല്ലുമ്മ ഗൾഫിലൊക്കെ എല്ലാവരും ഉപയോഗിക്കുന്നതാ.. ഇതിപ്പോൾ നാട്ടിലും ആൾക്കാരൊക്കെ വാങ്ങിത്തുടങ്ങി.. ഞങ്ങളുടെ കോളേജിലെ രണ്ടുമൂന്നുപേർക്കുണ്ട്... അവരത് ഹോസ്റ്റലിൽ വച്ച് വിളിക്കുന്നത് കണ്ടിട്ടുണ്ട്.”

”അപ്പോ... ഈ ഗ്രാമത്തിൽ കിടക്കുന്ന നമ്മക്കൊന്നും ഇതൊന്നും അറിയില്ലല്ലേ...”

”ഉമ്മയ്ക്ക് വരുമ്പോൾ കാണാലോ...”

”ശരി... സൂക്ഷിച്ചു പോരേ... ഇവിടെ എല്ലാവരും കാത്തിരിക്കുന്നു.”

”ഫസലേ... അവൾക്ക് വിശ്വാസമായോ..”

”വിശ്വസിച്ചെന്നു തോന്നുന്നു...”

”എനിക്കാദ്യം വിശ്വാസം വന്നില്ലാട്ടോ...” വിഷ്ണുവാണത് പറഞ്ഞത്...

അവർ സ്ഥിരമായി കയറുന്ന ഹോട്ടലിൽ വണ്ടി നിർത്തി.. അവിടുത്തെ ഫേമസ് ഫുഡ് അപ്പവും മുട്ടക്കറിയുമാണ്... ഉള്ളി നന്നായി വഴറ്റി നല്ല മണമൂറും മസാലയും ചേർത്ത് അതിനിടയിൽ ഒരു മുട്ടയും വച്ചു കൊണ്ടു വരുന്നതുകണ്ടാലേ വായിൽ കപ്പലോട്ടം തുടങ്ങും...

അവർ മൂന്നുപേരും അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. രണ്ടാൾ ചായ.. ഫസൽ ഒരുഹോർലിക്സ് പറഞ്ഞു...

”ഹാ... എന്തു ടേസ്റ്റാണ്... എത്ര നാളായി നാട്ടിലെ നല്ല ഭക്ഷണം കഴിച്ചിട്ട്...”

”അതെന്താ അവിടുത്തെ ആഹാരം അത്ര പോരേ..”

”അതല്ലടാ.. നാട്ടിലെ രുചി ഒന്നു വേറെതന്നെയാണ്.. അതവിടുത്തെ സദ്യയും ഇവുടുത്തെ സദ്യയും തമ്മിലും വ്യത്യാസമുണ്ട്. ഇല വെട്ടിയിട്ട് സദ്യ കഴിച്ചാലും നാട്ടിൽ കിട്ടുന്ന ഒരു രുചി അവിടെ കിട്ടിയിട്ടില്ല... അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല.. ചിലപ്പോൾ കഴിക്കുന്നഭക്ഷണത്തിന് നാടുമായുള്ള ബന്ധമായിരിക്കാം.... നാട്ടിലെ എല്ലാ ഭക്ഷണവും അവിടെ കിട്ടും... ഉദാഹരണത്തിന് മസാലദോശ... ഇവിടെ കിട്ടുന്ന രുചി അവിടെ കിട്ടില്ല... നമ്മുടെ ദിവാകരന്റെ കടയിലെ പരിപ്പുവടയും ചായയും അതിന്റെ രുചി അവിടെ എത്ര ചായയും പരിപ്പു വടയും കഴിച്ചാലും കിട്ടില്ല... ചിലപ്പോൾ നാട്ടിലാവുമ്പോൾ നമ്മുടെ മനസ്സ് നാടൻ രുചികളോട് പ്രിയമായിരിക്കാം.. അവിടാകുമ്പോൾ നാടൻ രുചിയാണെങ്കിലും ഒരു തോന്നലായിരിക്കാം...”

അവർ തലകുലുക്കി...

”അപ്പോൾ ശരിക്കും മാമയ്ക്ക് നാടാണോ ഗൾഫാണോ ഇഷ്ടം...”

”എനിക്ക് നാടു തന്നെ... നമ്മുടെ സ്വന്തം നാടിനോളം ഒരു നാടും വരില്ല... നാട് നമ്മുടെ പെറ്റമ്മയാണെങ്കിൽ ഗൾഫ് നമുക്ക് പോറ്റമ്മയാ.... എത്ര കുടുംബങ്ങളെയാ ഗൾഫെന്ന അമ്മ പോറ്റുന്നത്... എത്രയോപേരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചത്... ഒരിക്കലും രക്ഷപെടില്ലെന്നു കരുതിയ എത്രയോ മനുഷ്യർ രക്ഷപ്പെട്ടിരിക്കുന്നു. എല്ലാം അതിന്റെ പ്രത്യേകതയാണ്... ഓരോ നിമിഷവും നാടെന്ന ബോധം നമുക്കുണ്ട്... പക്ഷേ ഗുണവും ദോഷവുമുണ്ട്. നമ്മൾ മലയാളികൾ നാട്ടിലാണെങ്കിൽ വേണ്ടിവന്നാൽ എന്ത് നിയമലംഘനവും നടത്തും.. കാരണം നാട്ടിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നുള്ള ചിന്താഗതി.. പക്ഷേ ഗൾഫിൽ എത്തിയാലോ... എന്തു മര്യാദക്കാരാവുമെന്നറിയാമോ... അടിയില്ല അക്രമമില്ല നിയമലംഘനമില്ല.. ചിലപ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെന്നിരിക്കും.. ന്നാലും ഏതു ചട്ടമ്പി അവിടെത്തിയാലും നല്ലവനായി മാറും.. അവന്റെ മനസ്സിൽ നാടെന്ന ഓർമ്മ നിലനിൽക്കുന്നതും ഒരു കാരണമാണ് തിരികെ ഇവിടെ എത്തണമെന്ന ആഗ്രഹം... നിയമ ലംഘനം നടത്തിയാൽ അവിടെ നിന്നു ലഭിക്കുന്ന ശിക്ഷ.. അത് നാട്ടിലേയ്ക്കുള്ള വാതിലടയ്ക്കുമോ എന്നുള്ള വിശ്വാസം.. അതൊക്കെയാണ് മലയാളിയുടെ പ്രത്യേകതകൽ.”

മലയാളി സ്വന്തം നാടൊഴിച്ച് എവിടെപ്പോയാലും വലിയ മര്യദക്കാരായിരിക്കും.. എല്ലാവരേയും അല്ല പറയുന്നത്.. ചിലരെങ്കിലും... നമ്മൾ ഒരു രാജ്യത്തെത്തിയാൽ അവിടുത്തെ നിയമം അവിടുത്തെ സംസ്കാരം എല്ലാം അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബിസിനസ് നടത്തുന്നവർ വാഹനമോടിക്കുന്നവർ ജോലി ചെയ്യുന്നവർ, ആരോഗ്യപ്രവർത്തകർ എല്ലാവർക്കും അതിന്റേതായ ഉത്തരവാദിത്വമുണ്ട്. ബിരുദാനന്തരബിരുദത്തേക്കാൾ അവിടെ ആവശ്യം പ്രവർത്തി പരിചയമാണ്... ചിലപ്പോൾ ഒരു എഞ്ചിനീയർ അവിടെത്തിയാൽ ലഭിക്കുക ഉദ്ദേശിക്കുന്ന ജോലിയായിരിക്കില്ല കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് കിട്ടുന്നത്... കഴിവിന്റെ അടിസ്ഥാനത്തിലാണ് അവിടെ അവസരം ലഭിക്കുന്നത്.. ഇവിടെ തൊഴിലില്ലായ്മ കൂടുതലായതിനാൽ കഴിവിനേക്കാൾ ക്വാളിഫിക്കേഷൻ മാനദണ്ഡമാക്കിവച്ചിരിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം. ഗൾഫുപോലുള്ള ഒരു രാജ്യത്ത് കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് ഒരു കമ്പനിയിയുടെ ഉന്നതിയിലെത്താൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ കഴിയുന്നില്ല... കാരണം അതിനുള്ള അവസരം ലഭിക്കുന്നില്ലെന്നുള്ളതായിരിക്കാം... എത്രയോ ബിസിനസ്സുകാർ അവിടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടി വിജയംകൊയ്തവരാണെന്നറിയാമോ.... എന്തിനേരറെപ്പറയുന്നു നമ്മുടെ ലുലുവിന്റെ മുതലാളി ശ്രീ.യൂസഫലി... അദ്ദേഹം ഇത്രയും വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവും... അദ്ദേഹം മറ്റുള്ള രാജ്യങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിച്ചതിനു ശേഷമാണ് കേരളത്തിലെത്തിയത്... കാരണം ലൂലു ഒരു പുതിയ സംസ്കാരമാണ്... അതിന്റെ പ്രത്യേകത ജനം മനസ്സിലാക്കിയതിനുശേഷമാണ് നമ്മുടെ നാട്ടിൽ തുടങ്ങിയത്.. അത് വിജയം തന്നെയായിരുന്നു. അതുപോലെ എല്ലാ ബിസിനസ്സുകാരും നമ്മുടെ കേരളത്തിലേയ്ക്കും വരട്ടെ... നമ്മുടെ നാടും രക്ഷപ്പെടട്ടേ..

അവർ ഓരോ കാര്യങ്ങളുംസംസാരിച്ചിരുന്നു സംമയം പോയതറിഞ്ഞില്ല.. ഇതിനിടയിൽ റഷീദും വിളിച്ചിരുന്നു. പതിനൊന്നു മണിയോടെ അവർ വീട്ടിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു വന്നപാടെ ഹമീദിനെ കൈ പിടിച്ചു മുത്തമിട്ടു... അൻവറിന്റെ മകൾ അടുത്തുവരുന്നില്ല.. ഫോണിൽ വാപ്പയ്ക്ക് പാട്ടൊക്കെ പാടി കേൾപ്പിക്കുമായിരുന്നു. ഇവൾക്കെന്തുപറ്റി...


”അതിക്കാ.. അവൾക്ക് നാണമായിരിക്കും.. ഓർമ്മയാകുന്നതിനു മുമ്പു പോയതല്ലേ... പതുക്കെ ശരിയാവും..”

”അൻവറേ... അവളങ്ങനാ.. എളുപ്പം അടുക്കില്ല... അടുത്താൽ പിന്നെ വിട്ടുമാറത്തുമില്ല.. നിന്നെപ്പോലെയാ... നീയും ഇതുപോലായിരുന്നു കുട്ടിക്കാലത്ത്.”

”ശരിയാ.. വാപ്പപറഞ്ഞ് ഓർമ്മയുണ്ട്.”

”യാത്രയൊക്കെ സുഖമായിരുന്നോ..”

”അതേ വാപ്പാ.... പുറപ്പെടാൻ കുറച്ചു താമസിച്ചു എന്നതൊഴിച്ചാൽ വേറേ പ്രശ്നങ്ങളൊന്നുമുണ്ടായില്ല..”

”അൽഹംദുലില്ല.”

”റഷീദിനും അഭിമന്യുവിനും സുഖമായിരിക്കുന്നോ..”

”സുഖമായിരിക്കുന്നു.. അഭിമന്യു ഇന്ന് ദുബായിലെത്തും... രണ്ടുദിവസം അവിടെ നിന്നിട്ട് തിരികെപ്പോകും... അവിടെ ഭാര്യ ഗർഭിണിയല്ലേ..”

”അവൾക്കെങ്ങനെയുണ്ട്..”

”സുഖമായിരിക്കുന്നു. ജോലിക്കു പോകുന്നുണ്ട്.”

”സ്റ്റീഫന്റെ മകളോ..”

”ആ കുടുംബവും സുഖമായിരിക്കുന്നു.. ഞങ്ങൾ രണ്ടാളും രണ്ടു സ്ഥലത്തല്ലേ.. വാപ്പാ..”

”ഓ ശരിയാണല്ലോ... ഞാനതങ്ങു മറന്നു.”

”നിങ്ങൾ പോയി ഫ്രഷായി വാ... എന്നിട്ടാവാം. ബാക്കിയൊക്കെ.”

എല്ലാവരും ഫ്രഷാവാൻ പോയി.. ഫസൽ മുകളിലേയ്ക്കും അൻവർ അവരുടെ ബഡ്റൂമിലേയ്ക്കും.. വീട്ടിൽ ഒരു ഉത്സവ പ്രതീതി.. അൻവർ കൊണ്ടുവന്ന പെട്ടികൾ ഹാളിൽ തന്നെ വച്ചിരിക്കുന്നു. ഇനി ആ പെട്ടി പൊട്ടിക്കലുണ്ട്.. അതൊരു ചടങ്ങാണ്.. അതിൽ നിന്നും എല്ലാവർക്കുമായി വാങ്ങിയതോരോന്നും വീതംവയ്ക്കും.. ആർക്കും യാതൊരു പരിഭവവും പിണക്കവും കാണത്തുമില്ല... കുട്ടികൾ രണ്ടാളും അതിനുമുകളിൽതന്നെയാണ്... അവരോരോരുത്തരും തങ്ങളുടെ കളിപ്പാട്ടം എവിടായിരിക്കും എന്നു തിരകുയാണ്...

ഉച്ചഭക്ഷണം തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു.. എല്ലാവരും ഒരുമിച്ചിരുന്ന ആഹാരം കഴിച്ചു. കുട്ടികൾ അപ്പോഴും പെട്ടികളിൽ നിന്നുള്ള കളി മാറ്റിയിരുന്നില്ല..

”ഇക്കാ... അതിനകത്തുള്ളതെന്തെന്നു അറിയാതെ അവരതിനടുത്തുനിന്നും മാറില്ല..”

”ഹ്ഹാ.. എനിക്കറിയാം.. അവർക്കുള്ളത് അതിനകത്തുണ്ട്.. നമുക്കത് വൈകിട്ട് പൊട്ടിക്കാം...”

”ശരി...”

അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

ഇതിനിടയിൽ ചിലർ അൻവറിനെ കാണാനെത്തിയിരുന്നു. അവരുമായി സംഭാഷണം നടത്തി അൻവറും.. മറ്റുള്ളവർ അവരുടെ ജോലിയിലും ആയിരുന്നു.



തുടർന്ന് വായിക്കുക അടുത്തഞായറാഴ്ച്ച 19 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 12 09 2021

4.9.21

നിഴൽവീണവഴികൾ ഭാഗം 142

 

അവസാന ദിവസ പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....

വിഷ്ണുവേട്ടൻ വരുമെന്നു പറഞ്ഞിട്ടുണ്ട്. ഉമ്മവരുന്നില്ല കാരണം അൻവർ മാമ നാളെ വരുന്നുണ്ട്. വീട്ടിലെ തിരക്കുമുണ്ട്. അതുകൊണ്ട് ഉമ്മ വരുന്നില്ലെന്നു പറഞ്ഞത്. അതു മാത്രമല്ല അൻവർമാമ വന്നിട്ട് ഇങ്ങോട്ടൊക്കെ വരികയും വേണം. തനിക്ക് രണ്ടാഴ്ച ലീവുണ്ട്. ആ സമയം നന്നായി അടിച്ചുപൊളിക്കാമെന്നു കരുതുന്നു.

അവൻ സാവധാനം ഹോസ്റ്റലിൽ നിന്നുമിറങ്ങി. പതുക്കെ റോഡിലൂടെ നടക്കാൻ തുടങ്ങി. വണ്ടി വരുമ്പോൾ കാണാമല്ലോ.. വിഷ്ണുവേട്ടൻ രാത്രി തിരിച്ചെന്നു പറഞ്ഞിരുന്നു. രാവിലെ 9 മണിക്കിവിടെയെത്തും. ഹോസ്റ്റലിൽ നിന്നും ചായ മാത്രമേ കുടിച്ചിട്ടുള്ളൂ.. വിഷ്ണുവേട്ടന്റെ കൂടെ ഹോട്ടലിൽ കയറി നല്ല ഭക്ഷണം കഴിക്കണം. അവൻ പതുക്കെ മെഡിക്കൽ കോളേജിന്റെ ഗേറ്റിനടുത്തേയ്ക്ക് നടന്നു.

“ഫസലേ... ഫസലേ...“ പിറകിൽ നിന്നൊരു വിളി... അവൻ തിരി‍ഞ്ഞു നോക്കി... അവൾ തന്റെ അടുത്ത വീട്ടുകാരി ജാസ്മിൻ ആയിരുന്നു ... ഇവളെന്താ ഇവിടെ...

“ന്റ സ്കൂൾ ഇവിടാണോ...“

“അതേ..... “

“ഡോക്ടറാകാൻ പഠിക്കല്ലേ...“

“അതേ....“

“എന്താ ഇവിടെ..“

“അതേ.... ഇതെന്റെ ഭർത്താവിന്റെ ഉമ്മയാ... ഭർത്താവ് ഓ.പി.യിൽ ടിക്കറ്റെടുക്കാൻ പോയിരിക്കുന്നു.“

“ഉമ്മാ.... ഇതാണ് ഫസൽ... ഞാൻ പറയാറില്ലേ...“

“അവർ അവനെ നോക്കി ചിരിച്ചു...“

“ആർക്കാ അസുഖം..“

“മോനേ... അസുഖം ഇവൾക്കുതന്നെ... ഗർഭിണിയാ... നാലുമാസമായി... ഇവിടെയാ കാണിക്കുന്നത്...“ അവന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി... താൻ അവളുമായി ബന്ധം സ്ഥാപിച്ചിട്ട് ഏകദേശം അത്രയും നാളായല്ലോ... അവൾ അവനെനോക്കി കണ്ണുറിക്കി കാണിച്ചു...

“ഇവളെപ്പോഴും മോനെക്കുറിച്ച് പറയാറുണ്ട്... എന്തായാലും കാണാൻ കഴിഞ്ഞല്ലോ... കുറച്ചുനേരം നിന്നാൽ ഇവളടെ കെട്ടിയോനെ പരിചയപ്പെടാം... അവൻ തിരിച്ചു പോയില്ല... ഇവിടെത്തന്നെ കൂടി... ഇനി പ്രസവം കഴിഞ്ഞേ പോകുള്ളൂ...“

അവൻ ചിരിച്ചു... അവൾ പറഞ്ഞത് ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്നല്ലേ... പിന്നെ ഇതിവെടുന്നായിരിക്കാം... ഇനി... തനിക്കെങ്ങാനും....?

“അപ്പോൾ ഇവിടെയാണോ വീട്..“

“അതേ.. ഇവിടെ അടുത്താ .. പുതിയങ്ങാടിയുടെ എതിർവശം.. ആമിനാ മെഡിക്കൽസ് എന്ന സ്ഥാപനമുണ്ട് അത് ഞങ്ങളുടെ വീടിനോട് ചേർന്നാണ്... ഉപ്പാന്റേതാ അത്.. അതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമില്ല.. ഭർത്താവിന്റെ സ്ഥലമാ അവിടെ.... ഇപ്പോൾ ഞങ്ങളെല്ലാം ഇവിടെയാ താമസം... ഇവിടുത്തെ വീട് എനിക്കുള്ളതാ... ഉമ്മയും വാപ്പയും തൊട്ടടുത്താ താമസം...“

അവൻ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. അവളുടെ പെരുമാറ്റവും അവനിൽ സംശയം ജനിപ്പിച്ചു... തന്റെ ഭർത്താവിന്റെ ഉമ്മ അടുത്തുണ്ടെങ്കിലും അവൾ വളരെ ക്ലോസ്സായാണ് പെരുമാറുന്നത്... ഇനി അവരും ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ.. അവൻ അവർക്ക് പോകേണ്ട വഴിയും കാണേണ്ട ഡോക്ടറെക്കുറിച്ചും പറഞ്ഞുകൊടുത്തു... അപ്പോഴാണ് ഗോവർദ്ധൻ വരുന്നത് കണ്ടത്... അവൻ ഗോവർദ്ധനെ അടുത്തു വിളിച്ചു.

“ഗോവർദ്ധൻ ഇവരെനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്... നമ്മുടെ ഗൈനക്കോളജിസ്റ്റ് മാഡം മായയെ ഒന്നു കാണിച്ചുകൊടുക്കണെ... എന്റെ ബന്ധുവാണെന്നു പറയണേ .. അവർ പ്രതേകം ശ്രദ്ധിച്ചോളും...“ ഗോവർദ്ധനൻ വളരെ സന്തോഷത്തോടെ അവരെ ക്ഷണിച്ചു. അപ്പോഴേയ്ക്കും അവളുടെ ഭർത്താവെത്തി... അയാളേയും ഫസലിന് പരിചയപ്പെടുത്തി. അയാളും വളരെ ഭവ്യതയോടെ അവനോട് പെരുമാറി... ഇവൾ എന്നെക്കുറിച്ച് എന്താണാവോ പറഞ്ഞിരിക്കുന്നത്... ങ്ഹാ.. എന്തുമാകട്ടെ... അവൻ അവരോട് യാത്ര പറഞ്ഞു... അവൾ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. ഒരു കാര്യം തനിക്കുറപ്പാണ് ഈ പുഷ്പത്തിൽ നിന്നും ആദ്യം തേൻ നുകർന്നത് താൻതന്നെയാണെന്നുള്ളതിൽ... അവൾ നടന്നു കുറച്ചു ദൂരം പോയിട്ട് അവനെ നോക്കി ചിരിച്ചു... എന്നിട്ട് ടാറ്റ കാണിച്ചു.. പൊക്കം കുറവായതിനാൽ കുറച്ചു വയർ പുറത്തു കാണാനുണ്ട്. എന്നാലും അവളുടെ സൗന്ദര്യം ഭ്രമിപ്പിക്കുന്നതുതന്നെയാണ്... വേണ്ട വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട... ഇനിയും കാണാമല്ലോ......?

അവർ പിരിഞ്ഞു..... പിന്നിൽ നിന്നും വണ്ടിയുടെ ഹോണടികേട്ടു.. അവൻ തിരിഞ്ഞുനോക്കി... വിഷ്ണുവേട്ടൻ.. അവൻ വേഗം വണ്ടിയിൽ കയറി... ലഗേജ് സീറ്റിൽ തന്നെ വച്ചു.

“നീയെന്താ ഹോസ്റ്റലിനടുത്തു നിൽക്കുമെന്നല്ലേ പറഞ്ഞത്..“

“അതേ വിഷ്ണുവേട്ടാ... പക്ഷേ കുറച്ചുദൂരം അറിയാതെ നടന്നു... എന്തായാലും കണ്ടുപിടിച്ചല്ലോ..“

“ങ്ഹാ.. ബുദ്ധിമുട്ടുണ്ടായില്ല...“

“നാട്ടിലെന്തൊക്കെയാ വിശേഷം..“

“എല്ലാവരും സുഖമായിരിക്കുന്നു. നിന്നെ പൊന്നുപോലെ തിരികെ കൊണ്ടുപോകണമെന്നു പറഞ്ഞിരിക്കുകയാണ്... പിന്നെ അമ്മായിയുടെ വീട്ടിൽ കയറിയിട്ടു പോകാം... വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ തന്നുവിട്ടിട്ടുണ്ട്.“

“ശരി...“

അവർ നേരേ അമ്മായിയുടെ വീട്ടിലേയ്ക്ക്.. അവിടെഗേറ്റിലെത്തിയപ്പോൾ ഗേറ്റ് അവർക്കായി തുറന്നു. അവർ അകത്തു കടന്നു. വിഷ്ണുവും ഫസലും വണ്ടിയിൽ നിന്നുമിറങ്ങി...

“വാ.. വാ... ഡോക്ടറൂട്ടി വന്നാട്ടേ...“

അമ്മായി വാതിലിൽ തന്നെയുണ്ടായിരുന്നു. പഴയതിനേക്കാൾ ആരോഗ്യവതിയാണെന്നു കണ്ടാൽ തോന്നും...

“അമ്മായി സുഖമാണോ...“

“നിക്കക് ഇപ്പോഴെങ്കിലും തോന്നിയല്ലോ എന്നെക്കുറിച്ച് അന്വേഷിക്കാൻ..“

“അതമ്മായി... അവിടുന്ന് ഇറങ്ങാൻ സമയം കിട്ടിയില്ല.. ക്ലാസ്സ് തുടങ്ങിയതല്ലേയുള്ളൂ... അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരിുന്നു.... ഇനി ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ വരും... സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കും..“

“അമ്മായി അവൻ വെറുതേ പറയുന്നതാ... പറഞ്ഞ് കൊതിപ്പിക്കും വരില്ല..“ അത്  പറഞ്ഞത് അവരുടെ സഹോദരന്റെ മകളായ മെഹറുബയായിരുന്നു  . അവനുമായി വളരെ നല്ല കമ്പനിയാണ്... അവനോട് അവൾക്ക് ഒരു പ്രത്യേകം അടുപ്പമുണ്ടെന്ന് അവന് തോന്നിയിരുന്നു. പക്ഷേ അവസരം ലഭിച്ചിട്ടില്ല.....

“വന്നാട്ടേ... രണ്ടാളും ഭക്ഷണം കഴിച്ചിട്ട് പോയാൽമതി..“

“അതമ്മായി...“

“ഒര് അതമ്മായിയുമില്ലാ... എല്ലാം ഒരുക്കിവച്ചിരിക്കുന്നു.“ അമ്മായിയുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങിക്കൊടുക്കുകയേ വഴിയുള്ളൂ... അവർ രണ്ടാളും ടേബിളിൽ ഇരുന്നു. അവർക്ക് അമ്മായിയും മെഹറുബയും കൂടി വിളമ്പിക്കൊടുത്തു... ഫസലിന്റെ അടുത്തു തന്നെ അവളും ഇരുന്നു... ഒരു പ്ലേറ്റിൽ ഇടിയപ്പവും മട്ടൻ കറിയും ഒഴിച്ച് അവളും കഴിച്ചു...

“അമ്മായി ചെക്കനങ്ങ് വലുതായി കേട്ടോ..“

“അതേ... ഒരു ഡോക്ടറുടെ രൂപമൊക്കെയായി കേട്ടോ..“

“ടാ... അവിടെ വല്ല പെൺപിള്ളേരും അടുത്തു കൂടിയോ..“

“ഇല്ലമ്മായി... അതിനുള്ള സമയമില്ല..“

“സമയമുണ്ടെങ്കിൽ കൊള്ളാമെന്നായിരിക്കുമല്ലേ..“

“അതമ്മായി...“

“പഠിക്കാനുള്ള സമയത്ത് പഠിച്ചോണം... പലരും കണ്ണും കൈയ്യും കാണിച്ച് വരും... അടുത്തു കൂടിയേക്കല്ലേ മോനേ... സഫിയയുടെ സ്വപ്നമാണ് നീ...“

അവർ രണ്ടാളും വയറു നിറയെ ഭക്ഷണം കഴിച്ചു. അമ്മായി വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി ഒരു ചാക്കു നിറയെ എന്തെല്ലാമോ വാരി വണ്ടിയിൽ കയറ്റി... എന്താണെന്ന് ചോദിച്ചാൽ വഴക്കുകിട്ടും ഒന്നും മിണ്ടിയില്ല...

“ഫസലേ നിനക്ക് ലാബ് റിസൾട്ടൊക്കെ നോക്കാനറിയാമല്ലോ അല്ലെ ..“ മെഹറുബയാണത് ചോദിച്ചത്

“അതൊക്കെ അറിയാം..“

“ഞാൻ ഇന്നു രാവിലെ ഹോസ്പിറ്റലിൽ പോയി ഫുൾ ചെക്കപ്പു ചെയ്തു... റിസൾട്ട് നാളയേ കിട്ടുള്ളൂ.. ഞാൻ വിളിച്ചു പറയാം..“

“ഒക്കെ...“

അവർ ടാറ്റപറഞ്ഞുപിരിഞ്ഞു... പിരിയുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളകം അവൻ കണ്ടു.... വേണ്ട വെറുതേ ചിന്തിക്കേണ്ട...

അവർ യാത്ര തുടർന്നു.... ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവു പൊതിഞ്ഞു നൽകിയിരുന്നു.. ഹോട്ടലിൽ നിന്നും കഴിക്കാമെന്നു കരുതിയിരുന്നതാണ് പക്ഷേ ഇനി നടക്കില്ല.. അമ്മായിയല്ലേ ആള്... അവർ ഇടയ്ക്ക് ഒന്നു വിശ്രമിച്ചു... വിഷ്ണു രാത്രി ഒരു മണിക്ക് യാത്ര തിരിച്ചതാണ്... അരമണിക്കൂറത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചഭക്ഷണം രണ്ടുമണിയായപ്പോഴാണ് കഴിച്ചത്. കുറച്ചുനേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു. നേരം ഇരുട്ടിത്തുടങ്ങി... വാഹനങ്ങളുടെ തിരക്കും... ഇടയ്ക്ക് രണ്ടാളും ചായയും ലഘുഭക്ഷണവും കഴിച്ചു. എന്തായാലും രാത്രി 9 മണിയാകും വീടെത്തുമ്പോൾ... അവർ രണ്ടാളും കുശലം പറഞ്ഞിരുന്നു.

അവധി ദിവസമായതിനാലായിരിക്കും നല്ല തിരക്ക്... എല്ലാവരും കുടുംബമായി പലയിടത്തേയ്ക്കുമുള്ള യാത്രയിലാണ്... ചിലർ സാധനങ്ങൽ വാങ്ങുന്നതിരക്കിലും... വാഹനം ട്രാഫിക്കിലായതിനാൽ എല്ലാം കണ്ട് ആസ്വദിച്ച് അവനിരുന്നു. അറിയാതെ ഉറങ്ങിപ്പോയി... വീടിന്റെ ഗേറ്റെത്തിയപ്പോഴാണ് വിഷ്ണു തട്ടിവിളിച്ചത്... അവൻ ഞെട്ടിയുണർന്നു. വിഷ്ണുവേട്ടൻ ഗേറ്റ് തുറന്ന് വണ്ടി അകത്തേയ്ക്ക് എടുത്തു.. വീടിന്റെ മുറ്റത്ത് എല്ലാവരുമുണ്ട്... അവനെ കാണാൻ കാത്തുനിൽക്കുന്നു...

അവൻ വണ്ടിയിൽ നിന്നും ബാഗുമെടുത്തിറങ്ങി... നേരേ വീട്ടിലേയ്ക്ക് എല്ലാവരും അവനെ സ്നേഹപൂർവ്വം വരവേറ്റു... ഉപ്പാന്റെ കൈയിൽ മുത്തം കൊടത്തു. ഇരുന്നുകൊണ്ടു തന്നെ അദ്ദേഹം അവനെ ആലിംഗനം ചെയ്തു.. തന്റെ കൊച്ചുമകൻ.. അവനെ കണ്ടിട്ട് എത്ര ദിവസമായി... ഇത്രയും നാൾ അകന്നു നിൽക്കുന്നത് ആദ്യമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ കണ്ണുനീർ നിറഞ്ഞു.. സഫിയയും ആരും കാണാതെ കണ്ണു തുടക്കുന്നുണ്ടായിരുന്നു. അവൻ ഉമ്മയുടെ അടുത്തെത്തി കരം ഗ്രഹിച്ചു. അവനെ അവൾ അകത്തേയ്ക്ക് ആനയിച്ചു. മേശയിൽ നല്ല ഭക്ഷണം ഒരുക്കിവച്ചിരിക്കുന്നു...

“വിഷ്ണു.... കഴിച്ചിട്ടു പോയാമതി..“

“വേണ്ട ഹമീദിക്കാ... അമ്മ കാത്തിരിക്കും...“

“ന്നാൽ ഇതുകൂടെ കൊണ്ടു പോ..“

സഫിയ പെട്ടെന്ന് ഒരു പാത്രത്തിൽ ബിരിയാണിയും മറ്റും എടുത്തു അവന്റെ കൈയ്യിൽ കൊടുത്തു.. സ്നേഹപൂർവ്വം അതുമായി പോയി..

“നീ പോയി ഫ്രഷായി പോരേ...“ അപ്പോഴേയ്കുകം കുഞ്ഞുങ്ങളും ഓടി അടുത്തെത്തിയിരുന്നു.. അവൻ നേരേ അവന്റെ റൂമിലേയ്ക്ക്... ഒന്നു കുളിച്ച് ഫ്രഷാവണം.. ഷവറിൽ കുളിച്ചിട്ട് എത്ര നാളായി.. നല്ല ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി... അവൻ ഷവറിന്റെ താഴെ നിന്നു നന്നായി കുളിച്ചു... ലക്സ് സോപ്പിന്റെ മണം അവനിൽ ഉന്മേഷം പകർന്നു... തല തോർത്തി അവൻ തേയ്ച്ചു വച്ചിരുന്ന മുണ്ടും ഷർട്ടും ഇട്ടു..  നേരേ താഴേയ്ക്ക്....

എല്ലാവരും അവനായി കാത്തിരിക്കുയായിരുന്നു. അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

“പിന്നെ നാളെക്കഴിഞ്ഞ് അൻവർ വരികയാ... നീയും വിഷ്ണുവും പോയി കൂട്ടിക്കൊണ്ടു വരണം..“

“പിന്നെന്ത്... എത്ര നാളായി മാമായെ കണ്ടിട്ട്.“

“നീ വരുന്നതു കാത്തിരിക്കുയായിരുന്നു ആ സമയത്ത് വരാൻ..“

“അതെന്തായാലും നന്നായി.. ഒന്നടിച്ചു പൊളിക്കാമല്ലോ...“

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 05 09 2021


28.8.21

നിഴൽവീണവഴികൾ ഭാഗം 141

 

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ ഫസലിന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

ഫസൽ തന്റെ പഠനത്തിന്റെ ട്രാക്കിലേയ്ക്ക് പൂർണ്ണമായും ഇഴുകിച്ചേർന്നു. വളരെയധികം പഠിക്കാനുണ്ട്... കുറഞ്ഞ ദിവസംകൊണ്ട് എല്ലാവരുമായി നല്ല സൗഹൃദത്തിലായി. പെൺകുട്ടികൾ പലരും അവനോട് വളരെ അടുത്ത് ഇടപഴകുന്നുമുണ്ടായിരുന്നു. അവിടെ ഒരു ഗ്ലാമർ താരമായി അവൻ മാറുകയായിരുന്നു.

പഠനത്തിന്റെ ഭാഗമായി പല സെക്ഷനുകളിലും അവരെ കൊണ്ടുപോയിരുന്നു. ഹ്യൂമൻ ബോഡിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് കുട്ടികൾക്ക് ഡെഡ് ബോഡി നൽകിയിട്ടുണ്ടായിരുന്നു. ഫസലിന്റെ ടീമിൽ 6 പേർ... പ്രൊഫസർ ഓരോന്ന് വിവരിക്കുകയായിരുന്നു. ഫസലും ആദ്യമായാണ് ഇത്ര അടുത്ത് ഇതേ രീതിയിൽ കാണുന്നത്. അവനും ഒന്നു തൊട്ടു നോക്കി. കറുത്തു കരുവാളിച്ചിരിക്കുന്ന ബോഡി... വയറും മറ്റും കീറി തുറന്നിട്ടിരിക്കുന്നു. തലയോട്ടി ഇളക്കി മാറ്റാവുന്ന രീതിയിൽ അവയവങ്ങൾ ഉണങ്ങിച്ചുരുണ്ടിരിക്കുന്നു. പഠിക്കുന്നതിനുവേണ്ടി പ്രത്യേകം സജ്ജീകരിച്ചതാണിത്.

ഡോക്ടർ ഓരോ ഭാഗങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം വയറിലെ തൊലി മാറ്റി കുടൽ പുറത്തെടുത്തു... അത് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് തന്റെ ശരീരത്തിലേയ്ക്ക് ആരോ ചാരി വീഴുന്നതായി തോന്നിയത്. പെട്ടെന്ന് ഫസൽ തിരിഞ്ഞു ആളെ താങ്ങി നിർത്തി.. മറ്റാരുമല്ല തന്റെ റൂംമേറ്റ്... ഇവനെന്തുപറ്റി... എല്ലാവരും പെട്ടെന്ന് അവനു ചുറ്റും കൂടി... പ്രൊഫസർ കുറച്ച് വെള്ളം അവന്റെ മുഖത്ത് തളിച്ചു.

“പേടിക്കേണ്ട ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാകാം.. ആദ്യമായല്ലേ ഇതൊക്കെ കാണുന്നത്.. ഇമോഷൻ സഹിക്കാനാവാത്ത ചിലർക്ക് ഇതൊരു പ്രശ്നമായിരിക്കാം... പക്ഷേ അതൊക്കെ പെട്ടെന്ന് മാറ്റിയെടുക്കാം... സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടേഴ്സല്ലേ നമ്മൾ...“

“അവൻ കണ്ണുതുറന്നു... മുഖത്ത് വല്ലാത്ത ചമ്മൽ കാണാമായിരുന്നു.“

“പേടിക്കേണ്ട ഗോവർദ്ധൻ... ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാ...“

“ഒരുനിമിഷം ഞാൻ ഇമോഷണലായിപ്പോയി ഡോക്ടർ.“

“കുഴപ്പമില്ല.. ഇമോഷൻ ഒരു ‍ഡോക്ടർക്ക് ആവശ്യമാണ്.. അത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാവരുത്... ങ്ഹാ.. കുഴപ്പമില്ല.. എല്ലാം ശരിയാകും...“

“എനിക്ക് രക്തം കാണുന്നതും ഇഞ്ചക്ഷൻ എടുക്കുന്നതും കുറച്ച് ഭയമുണ്ടാക്കുന്നകാര്യമാണ് ഡോക്ടർ.“

“സാരമില്ല.... എല്ലാം ഞാൻ മാറ്റിത്തരാം...“

എല്ലാവരും അവനുവേണ്ട പ്രോത്സാഹനം കൊടുത്തു. വീണ്ടും ക്ലാസുകൾ ആരംഭിച്ചു.. പ്രൊഫസർ അവനെക്കൊണ്ടുതന്നെ ബോഡി എക്സാം ചെയ്യിച്ചു... ഇപ്പോൾ അവന് യാതൊരു പ്രശ്നവുമുണ്ടായില്ല... വളരെ സ്മാർട്ടായി അവൻ ചുമതലകൾ ചെയ്തു.

അന്നത്തെക്ലാസ്സ് അവസാനിച്ചു അവർ റൂമിലെത്തി... പലരും അവനോട് ഭയപ്പെടേണ്ടതില്ലെന്നും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നും പറഞ്ഞു.. അവന് പൊതുവേ ഒരു ചമ്മലുണ്ടായെങ്കിലും അവൻ കുറച്ചുകൂടി ബോൾഡായി.. റൂമിലെത്തി കുളിച്ച് ഫ്രഷായി... രണ്ടാളും കാന്റീനിൽ പോയി ചായകുടിച്ച് തിരിച്ചുവന്നു. അന്നത്തെ കുറച്ച് നോട്ട്സും മറ്റും എഴുതാനുണ്ടായിരുന്നു. അവർ രണ്ടാളും അവ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു.

രാത്രിയിൽ ഡിന്നർ കഴിച്ച് അവർ റൂമിലെത്തി. സമയം 9 മണിയായിരിക്കുന്നു. കുറച്ച് പഠനകാര്യങ്ങൾ ചെയ്തു തീർത്ത് അവർ സംസാരിച്ചിരുന്നു. അപ്പോഴാണ് ഗോവർദ്ധൻ മനസ്സ് തുറന്നത്.

“ഫസലേ... എനിക്ക് ഇന്നത്തെ സംഭവത്തിൽ വിഷമമുണ്ട്. പക്ഷേ അറിയാതെ സംഭവിച്ചതാ... എന്റെ ജീവിതത്തിലെ പ്രശ്നങ്ങളായിരിക്കാം ഇങ്ങനെ എന്നെക്കൊണ്ടെത്തിച്ചത്.“

“എന്തു പറ്റി ഗോവർദ്ധൻ.. പറയാവുന്നതാണെങ്കിൽ എന്നോട് പറ...“

“പറയാൻ ബുദ്ധിമുട്ടൊന്നുമില്ല... അന്നെനിക്ക് 7 വയസ്സ് പ്രായം... ഞങ്ങൾ മൂന്നു മക്കൾ അതിൽ ഞാനായിരുന്നു മൂത്ത ആൾ. എന്റെ ഇളയവർ രണ്ടു അനുജത്തിമാർ... അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മ അയൽപക്കത്തെ വീടുകളിൽചെറിയ ചെറിയ പണികൾക്കൊക്കെ പോകുമായിരുന്നു.“

അവൻ തന്റെ ജീവിത കഥ തുടർന്നു.

ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബം.. അപ്രതീക്ഷിതമായി അവന്റെ അച്ഛന് ഉണ്ടായ ഒരസുഖം.. അത് വളരെ വൈകിയാണ് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്... അപ്പോഴേയ്ക്കും പല സ്റ്റേജുകൾ കടന്നിരുന്നു. ഡോക്ടർമാർപോലും കൈമലർത്തി... എന്നിട്ടും അച്ഛൻ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. കൈയ്യിലുണ്ടായരുന്ന പണം മുഴുവൻ തീർന്നു... കിടപ്പാടം പണയപ്പെടുത്തി ചികിത്സയായി... ആ ദിനങ്ങളിൽ അച്ഛൻ വളരെ വിഷമമനുഭവിച്ചിരുന്നു. കുടുംബത്തിലെ സന്തോഷം ഇല്ലാതായി... അമ്മ പല വീടുകളിലും ജോലിചെയ്യാൻ പോയി... തന്റെ ഇളയ കുട്ടികളിൽ ഒരാൾക്ക് രണ്ടു വയസ്സു പ്രായമേ ആയിട്ടുള്ളൂ... രണ്ടുകൂട്ടരുടേയും ബന്ധുക്കൾ വലിയ സഹകരണമുള്ളവരായിരുന്നില്ല.. നാട്ടുകാരുടേയും മറ്റു ബന്ധുക്കളുടേയും സഹായം കൊണ്ട് ജീവിതം മുന്നോട്ട് നീങ്ങി...

വീട്ടിലെ എല്ലാവർക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു. വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന ട്രെയിനിന്റെ ശബ്ദം പോലും അവർക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു സുപ്രഭാതത്തിൽ ആരോ വന്ന് അമ്മയോട് എന്തോ പറയുന്നത് കണ്ടാണ് താൻ പുറത്തേയ്ക്ക് വന്നത്.. അമ്മ കേട്ടതും ബോധരഹിതയായി നിലത്തുവീണു... ആരൊക്കെയോ താങ്ങിയെടുത്തു... അയൽക്കാർ ഓടുന്നിടത്തേയ്ക്ക് താനും ഓടിച്ചെന്നു... അപ്പോഴാണ് ആ കാഴ്ച കാണുന്നത്... പല കഷണങ്ങളായി കിടക്കുന്ന തന്റെ അച്ഛൻ.. കുടൽ മാലകൾ പുറത്തുവന്നിരിക്കുന്നു.. തല ചിന്നിച്ചിതറിയിരിക്കുന്നു. എപ്പോഴും ധരിക്കാറുള്ള കൈലിയു ബനിയനും... അത് തന്റെ അച്ഛൻ തന്നെ...

ചടങ്ങുകൾക്ക് പലരും സഹായിച്ചിരുന്നു... സാധാരണജീവിതത്തിലേയ്ക്ക് തങ്ങൾക്ക് ഒരിക്കലും തിരിച്ചുവരാനായില്ല... ഞങ്ങളെ നോക്കാൻ അമ്മ വളരെയധികം കഷ്ടപ്പെട്ടു... ഈ സംഭവത്തിനുശേഷം തനിക്ക് ചോരകാണുന്നതും മറ്റും വളരെ ഭയമുള്ള കാര്യമായിരുന്നു. പക്ഷേ എന്റെ ലക്ഷ്യം ഒരു ഡോക്ടറാവുകയെന്നുള്ളതുമാണ്.. കാരണം എന്റെ അച്ഛനെപ്പോലെ അകാലത്തിൽ മരണമടഞ്ഞവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ തനിക്കു കഴിയുമെങ്കിൽ ചെയ്യണമെന്നുള്ള ദൃഢനിശ്ചയം...

അമ്മയുടെ കഷ്ടപ്പാടുകളിൽ താനും സഹായിയായിക്കൂടി.. ചെറിയ ചെറിയ ജോലികൾക്ക് പോകുമായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് അവിടുത്തെ ഒരു ക്രിസ്റ്റ്യൻ പള്ളിക്കമ്മറ്റി ഞങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നു. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വമുണ്ടെന്ന് തെളിയിച്ചതായിരുന്നു അവരുടെ സഹായം.. ഒരിക്കൽപോലും അവർ തങ്ങൾ വ്യത്യസ്തജാതിക്കാരായി കണ്ടിട്ടില്ല... ഒരിക്കൽപ്പോലും മതത്തിന്റെ അതിർവരമ്പുകൾ ഉണ്ടായില്ല... അകമഴിഞ്ഞ സഹായം ഞങ്ങളുടെ കുടുംബത്തിന് നൽകി... അമ്മയുടെ ജോലിയും പള്ളിയിലെ സഹായവും കൊണ്ട് ഞങ്ങൾ സാവധാനം കരകയറി.. പള്ളിയുടെ സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചതും... പഠനത്തിൽ മികവുണ്ടായിരുന്നതിനാൽ അവരെന്നെ വളരെ പ്രോത്സാഹിപ്പിച്ചു... ഒരിക്കലും മറക്കാനാവാത്ത മനുഷ്യനാണ് ഫാ. ആന്റണി... അദ്ദേഹത്തിന്റെ പ്രോത്സാഹനം എന്നെ എല്ലാക്ലാസ്സിലും ഒന്നാമതെത്തിച്ചു. പഠനത്തിനിടയിൽ ചെറിയ ചെറിയ ജോലികൾ തന്ന് നാട്ടുകാരും ഒപ്പം കൂടി... അങ്ങനെ ഞാൻ ഇവിടംവരെയെത്തി... ഇപ്പോഴും എല്ലാവരും സഹായിക്കുന്നു.

അവന്റെ കണ്ണുകൾ ഈറനണിയുന്നത് ഫസൽ കണ്ടു.

“വിഷമിക്കേണ്ട ഗോവർദ്ധൻ.. ഇതുപോലുള്ള വഴികളിലൂടൊക്കെത്തന്നെയാണ് ഞാനും കടന്നുവന്നത്.. അതായിരിക്കാം നമ്മൾ രണ്ടാളും ഒരു റൂമിൽ തന്നെ വന്നുപെട്ടത്...“

ഫസൽ അവനെ ആശ്വസിപ്പിച്ചു. അവർ തമ്മിൽ ഒരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു.

അടുത്ത ദിവസം രണ്ടാളും വളരെ ഉത്സാഹത്തിലായിരുന്നു. തന്റെ മനസ്സിലെ ഭാരം ഇറക്കിവച്ചതുപോലെ ഗോവർദ്ധനന് തോന്നി... ഫസലിനും വളരെ സന്തോഷമായി... ഇടയ്ക്ക് ഡോക്ടർ ഗോപി അവനോട് കുശലാന്വേഷണം നടത്തുമായിരുന്നു. ചിലപ്പോൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും.. ചെന്നു കഴിഞ്ഞാൽ ഭക്ഷണം കഴിപ്പിച്ചേ വിടുകയുള്ളൂ. പഠനത്തിലും വേണ്ട സഹായം നൽകുന്നുണ്ടായിരുന്നു.

മാസം മൂന്നു കഴിഞ്ഞു... വീട്ടിൽ പോയിട്ടും മൂന്നു മാസമായിരിക്കുന്നു. വരുന്ന ആഴ്ച പരീക്ഷയാണ്... അതു കഴിഞ്ഞാൽ ഒരാഴ്ച ലീവുണ്ട്.. നാട്ടിൽ ചെല്ലാമെന്നു പറഞ്ഞിരിക്കുകയാണ്... ഉമ്മയും മറ്റും എത്തും... അപ്പോഴേയ്ക്കും അൻവർമാമയും വരുമെന്നു പറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. സഫിയയും ഇപ്പോൾ സന്തോഷവതിയാണ്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്നുള്ള സന്തോഷം... ഹമീദിന്റെ പരിശോധനകളും മറ്റും നടക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രശ്നങ്ങളും കൂടുന്നു. എന്നാലും കൂടെ നോക്കാൻ ആളുള്ളതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല. എല്ലാം പരിഹരിക്കപ്പെടുമെന്നുള്ള പ്രതീക്ഷ.

ഫസൽ ഐഷുവിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഐഷു വീട്ടിലേയ്ക്കും വിളിക്കും സഫിയയുമായി ദീർഘനേരം സംസാരിക്കും. ഐഷു തന്റെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ സഫിയയെയാണ് വിളിക്കാറ്... ഉമ്മയ്ക്കും വാപ്പയ്ക്കും ബിസിനസ്സിൽ ബിസിയായതിനാൽ അവളോട് സംസാരിക്കാൻപോലും സമയം കിട്ടാറില്ല... ബിസിനസ് താൽപര്യമില്ലാതിരുന്ന ഉമ്മയെ വാപ്പായാണ് നിർബന്ധിച്ചിറക്കിയത്... മറ്റൊരാളെ പുറത്തുനിന്നും കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഉമ്മയെ നിയമിക്കുന്നതാണെന്ന് വാപ്പയ്ക്ക് തോന്നി.. ആള് മോശക്കാരിയല്ല. എം.ബി.എ. കഴിഞ്ഞ്... സി.എ. യും കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയതാണ്.

ഇടയ്ക്ക് മൗലവി ഫസലിനെ കാണാൻ മെഡിക്കൽ കോളേജിലെത്തിയിരുന്നു. ചോദിച്ചും പറഞ്ഞും അവസാനം ഫസലിനടുത്തെത്തി. തന്റെ ഭാര്യയുടെ സർജ്ജറിയ്ക്കായി എത്തിയതായിരുന്നു. വേണ്ട സഹായങ്ങളെല്ലാം ഫസൽ ചെയ്തുകൊടുത്തു. ഇപ്പോൾ അദ്ദേഹം പൂർണ്ണമായും ഒരു നല്ല മനുഷ്യനായി മാറിയിരുന്നു. താൻ പണ്ട് ഉപയോഗിച്ച പല കുട്ടികൾക്കും വേണ്ട പഠന സഹായവും മറ്റും അദ്ദേഹം നൽകുന്നുണ്ട്. പടച്ചോന് നിരക്കാത്തതൊന്നും ചെയ്യാൻ പാടില്ലാന്ന് പഠിപ്പിച്ചത് ഫസലാണെന്നാണ് അദ്ദേഹം പറയാറ്... ചിലപ്പോൾ അങ്ങനെയാണ് നമ്മേളാൾ പ്രായവും പക്വതയും കുറഞ്ഞവരിൽ നിന്നുമായിരിക്കും നമ്മൾ പലതും പഠിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു ഫസലുമായുള്ള ബന്ധം...

അവസാന ദിവസം പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 05 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 08 2021

21.8.21

നിഴൽവീണവഴികൾ ഭാഗം 140

 

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ...

തിങ്കളാഴ്ച രാവിലെതന്നെ സഫിയയും കൂട്ടരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കമായി.. അമ്മായിക്ക് വിഷമമുണ്ടെങ്കിലും പോകാതിരിക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് വരാമെന്നുള്ള വാഗ്ദാനവും സഫിയ നൽകി. വിഷ്ണുവും ഒരാഴ്ചക്കാലം ഇവിടെത്തന്നെയായിരുന്നു. ഉമ്മയെയും മറ്റും വിട്ടുപിരിയുന്നതിൽ ഫസലിനും വിഷമമുണ്ട്. അമ്മായി പറ‍ഞ്ഞതാ ഫസലിനോട് ഇവിടെനിന്നും പഠിക്കാൻ പക്ഷേ ഗോപിയങ്കിളാ പറഞ്ഞത് ഹോസ്റ്റൽ മതിയെന്ന്.. കാരണം കുറച്ചുകൂടി അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗോപിയങ്കിളിന് കഴിയും. എന്നാലും ഇടയ്ക്കിടയ്ക്ക് ഇവിടെവന്നു നിൽക്കാമെന്നു അവൻ പറഞ്ഞു. രണ്ടുമൂന്നു ദിവസം അവധി വരുമ്പോൾ ഇവിടെ വന്നുനിൽക്കാമെന്നുള്ള വാഗ്ദാനവും...

അമ്മായിക്ക് പഴയതിനേക്കാൾ നല്ല മാറ്റമുണ്ട്. ഇപ്പോൾവീൽച്ചെയർ വേണമെന്നില്ല... സ്വയം എഴുന്നേൽക്കാനും വാക്കറിൽ നടക്കാനുമാകുന്നുണ്ട്. പടച്ചോന്റെ കൃപയാൽ എല്ലാം നേരേയാകുമെന്ന പ്രതീക്ഷ... ബിസിനസ് നന്നായി പോകുന്നുണ്ട്. സഹോദരന്റെ മകൾ തിരികെയെത്തിയിരുന്നു. അവൾ രാവിലെ വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കും. അതു കൂടാതെ ജോലിക്കാരിയുമുണ്ടല്ലോ.

രാവിലെ 6 മണിക്ക് അവർ യാത്ര തിരിച്ചു. അമ്മായിയുടെ കണ്ണുകൾ നിറഞ്ഞു... അവർ എല്ലാവരും വണ്ടിയിൽ കയറി. സെക്യൂരിറ്റി ഗേറ്റ് തുറന്നുകൊടുത്തു. അവർ ടാറ്റപറഞ്ഞ് നേരേ ഫസലിന്റെ ഹോസ്റ്റലിലേയ്ക്ക്. ഗോപിയങ്കിളിന്റെ വീടിനു മുന്നിലൂടെയാണ് ഹോസ്റ്റലിലേയ്ക്ക് പോകുന്നത്. ഇനി അവിടെ കയറണ്ട... അതിരാവിലെയാ.. ആരും ഉറക്കമുണർന്നു കാണില്ല...

വാഹനം ഹോസ്റ്റലിന്റെ മുന്നിൽ നിന്നു. ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.. ഉമ്മയെ നോക്കി, രണ്ടാളുടേയും മുഖത്ത് ദുഃഖഭാവം..

“ഫസലേ.. വേഗം സ്ഥലംവിട്ടോ..“ വിഷ്ണുവാണത് പറഞ്ഞത്.. കുറച്ച് ടെൻഷൻ കുറച്ച് ലഘൂകരിച്ചു. എല്ലാവരുമൊന്നു പൊട്ടിച്ചിരിച്ചു... ഫസൽ ടാറ്റ പറഞ്ഞ് പിരിഞ്ഞു. കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല... അവിധി ദിവസം രണ്ടു ദിവസമാണെങ്കിലും നന്നായി ആഘോഷിച്ചിരുന്നു. വിഷ്ണുവാണ് ഇടയ്ക്ക് നിശ്ബ്ദതയ്ക്ക് വിരാമമിട്ടത്... അവൻ ഓരോ കാര്യങ്ങളും പറ‍ഞ്ഞുകൊണ്ടിരുന്നു. വാഹനം ഹൈവേയിൽ പ്രവേശിച്ചു. അത്യാവശ്യം നല്ല സ്പീഡിലാണ് പൊയ്ക്കൊണ്ടിരുന്നത്. സഫിയ കണ്ണടച്ച് ചാരിക്കിടക്കുകയായിരുന്നു. ഓരോ സ്ഥലങ്ങൾ പിറകിലോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഓർമ്മകളും പിറകിലേയ്ക്ക്... അനുഭവിച്ച പീഢനങ്ങൾ. അവന്റെ വാപ്പ ജീവിച്ചിരിക്കുന്നോ ഇല്ലയോയെന്നറിയില്ല... എന്തായാലും അവനൊരിക്കലും അതേക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി അവനതറിയാൻ താൽപര്യമില്ലാത്തതാവും. കഷ്ടപ്പാടുകൾക്ക് വിരാമമിട്ടുകൊണ്ടുള്ള ഒരു ജീവിതം തനിക്ക് ലഭിച്ചത് തന്നെ പടച്ചോന്റെ കൃപയൊന്നുകൊണ്ടു മാത്രമാണ്. അവന്റെ ഭാവിയാണ് ഇനി തനിക്കേറ്റവും വലുത്. വീട്ടുകാരുടെ സപ്പോർട്ട് അതും പ്രധാന്യമുള്ളത് തന്നെയായിരുന്നു. അവൾ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. വാഹനം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.

നാദിറ ഉണർന്നിരിക്കുകയായിരുന്നു. എന്നാലും സഫിയയെ ഉണർത്താൻ പോയില്ല. ഉച്ചയ്ക്ക് ഭക്ഷണം അമ്മായി തന്നുവിട്ടിട്ടുണ്ട്. അതിനു നിർത്തുമ്പോൾ ഉണർത്താമെന്നു കരുതി. പാവം മകനെ വിട്ടു വരുന്നതിലുള്ള വിഷമവും കാണും. സഫിയ തന്നെ വിവാഹം കഴിപ്പിച്ചുകൊണ്ടു വരുമ്പോൾ എന്തു സുന്ദരിയായിരുന്നു. ഇന്നിപ്പോൾ ആ സൗന്ദര്യമൊക്കെ നശിച്ച് കോലംകെട്ടിരിക്കുന്നു. തലമുടി നരച്ചു തുടങ്ങിയിരിക്കുന്നു. വല്ലാതെ മെലിഞ്ഞിരിക്കുന്നു. കണ്ണുകൾക്കടിയിൽ കറുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ ഏക പ്രതീക്ഷ മകനിലാണ്.. എല്ലാം നേരേയാകട്ടെ...

കുറച്ചു നേരത്തെ മയക്കത്തിനു ശേഷം സഫിയ ഉണർന്നു. സമയം 12 മണിയായിരിക്കുന്നു.

“ആർക്കേലും വിശക്കുന്നെങ്കിൽ പറയണേ..“ വിഷ്ണുവാണത് പറഞ്ഞത്...

“നമുക്ക് 1 മണിയോടുകൂടി എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്താം... അവിടിരുന്നു കഴിക്കാം...“ വാഹനം വീണ്ടും മുന്നോട്ടു കുതിച്ചു. കുറച്ച് ട്രാഫിക് ഉണ്ടെങ്കിലും വലുതായി ഡിലേയാകാതെ പൊയ്ക്കൊണ്ടിരുന്നു. സഫിയയ്ക്ക് വാഹനത്തിന് വേഗതം പോരെന്നു തോന്നി.. എത്രയും പെട്ടെന്ന് വീട്ടിലെത്തിയിരുന്നെങ്കിൽ...

അവർ വാഹനം ഒരു മരച്ചുവട്ടിൽ നിർത്തി... എല്ലാവരും വളരെ പെട്ടെന്ന് കഴിച്ചു കഴിഞ്ഞു.... കൈകഴുകി... അഞ്ചു മിനിട്ട് റസ്റ്റെടുത്തു. വീണ്ടും യാത്ര തുടർന്നു. യാത്രാക്ഷീണത്തിൽ എല്ലാവരും നല്ല ഉറക്കത്തിലായി. വിഷ്ണു റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനമോടിച്ചുകൊണ്ടിരുന്നു. ആറു മണിയോടുകൂടി അവർ വീടെത്തി. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി... അവരെക്കാത്ത് ഹമീദ് സിറ്റൗട്ടിൽ തന്നെയുണ്ടായിരുന്നു.

“വാപ്പാ..“

“എങ്ങനുണ്ടായിരുന്നു സഫിയാ യാത്ര.“

“സുഖമായിരുന്നു.“

“ഫസലെങ്ങനെയുണ്ട്. പുതിയ സ്ഥലമൊക്കെ ഇഷ്ടപ്പെട്ടോ..“

“ഇഷ്ടപ്പെട്ടു വാപ്പാ... അവനവിടെ ഓക്കെയാ....“

ഫസലില്ലാത്ത വീട്... അവൻ പോയത് പഠിക്കാനാണെങ്കിലും സഫിയയക്ക് ഒരു ഏകാന്തത അനുഭവപ്പെടുന്നതുപോലെ...

വാപ്പാന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. അപ്പോഴേയ്ക്കും വിഷ്ണു സാധനങ്ങളെല്ലാം വണ്ടിയിൽ നിന്നിറക്കി. അകത്തുവച്ചു.

“വിഷ്ണു അമ്മ സുഖമായിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ കുട്ടി വന്നു കൂട്ടു കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഇവിടെ വന്നു കിടക്കാമെന്നു പറ‍ഞ്ഞു വിളിച്ചിരുന്നു. പക്ഷേ വന്നില്ല..“

“അമ്മ വീടുവിട്ട് എങ്ങും പോവില്ല ഹമീദ്ക്കാ... എവിടെപ്പോയാലും അന്നു വൈകുന്നേരം തിരികെവരണം. അതാ അമ്മയുടെ നിർബന്ധം.. പിന്നെ ഞാൻ നിർബന്ധിക്കാറുമില്ല...“

“വിഷ്ണു വേഗം ചെല്ല്. ഇതൊക്കെ ഞങ്ങൾ അകത്തേയ്ക്ക് വച്ചോള്ളാം..“ അവരത് പറഞ്ഞെങ്കിലും എല്ലാം പെറുക്കി അകത്തുവച്ചിട്ടാണ് വിഷ്ണു പോയത്... അടുത്ത ദിവസം വാപ്പയ്ക്ക് ലാബ് ചെക്കപ്പിന് പോകണം.... രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിലേയ്ക്കും. ലാബ് ചെക്കപ്പിന്റെ റിസൾട്ടുമായാണ് പോകേണ്ടത്... അപ്പോഴേയ്ക്കും അൻവറിങ്ങെത്തും....

ടെലിഫോൺ റിങ് ചെയ്യുന്നത് കേട്ട് സഫിയ ഫോണെടുത്തു....

“ഉമ്മാ.. നിങ്ങൾ നേരത്തെയെത്തിയോ..“ ഫസലായിരുന്നത്...

“എത്തിയടാ... എങ്ങനുണ്ട്...“

“സുഖം ഉമ്മാ... നാളെ മുതൽ റഗുലർ ക്ലാസ്സുകൾ തുടങ്ങുന്നു... പിന്നെ പഠിക്കാനും ധാരാളമുണ്ട്.“

“നീ ഐഷുവിനെ വിളിച്ചിരുന്നോ..“

“വിളിച്ചിരുന്നു. അവൾ വീട്ടിൽ നിന്നും പോയി വരുകയാണല്ലോ... എന്നാലും ക്ലാസ്സ് കഴിഞ്ഞ് എത്തുമ്പോൾ ആറുമണിയാകും... ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കേണ്ടെന്നു ഞാൻ പറഞ്ഞിട്ടുണ്ട്... അങ്ങോട്ടു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. പിന്നെ ഇവിടെ പലരുടേയും കൈയ്യിൽ മൊബൈലുണ്ട്... മാമ വരുമ്പോൾ ഒരുചെറിയ മൊബൈൽ കൊണ്ടുവരാൻ പറയണം...“

“ചെക്കന്റെയൊരു പൂതി... നീതന്നെ വിളിച്ചു പറ... എനിക്കു വയ്യ..“

അവൻ എല്ലാവരുമായി സംസാരിച്ചു. സംഭാഷണത്തിൽ നിന്നും അവന് വിഷമമുള്ളതായി തോന്നിയില്ല... പഠിക്കാനും ധാരാളമുണ്ടല്ലോ... പിന്നെ പുതിയ സാഹരച്യങ്ങളും അനുഭവിച്ചറിയണമല്ലോ...

അന്ന് എല്ലാവരും ഭക്ഷണം നേരത്തേ കഴിച്ച് ഉറങ്ങാൻ കിടന്നു... സഫിയ മുകളിലത്തെ അവന്റെ മുറിയിൽ കിടന്നുറങ്ങാമെന്നുകരുതി മുകളിലേയ്ക്കു പോയി.. എല്ലാം ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. കുട്ടിക്കാലംമുതലേ വാരിവലിച്ചിടുന്ന ശീലമവനില്ല. അവൾ അവന്റെ  കിടക്കയിൽ കിടന്നു. ഓർമ്മകൾ അവളിലൂടെ കടന്നുപോയി.... അറിയാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 08 2021



15.8.21

നിഴൽവീണ വഴികൾ ഭാഗം 139

 

തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...

റഷീദ് രാവിലെ ഓഫീസിലേയ്ക്ക് തിരിച്ചിരുന്നു. അപ്രതീക്ഷിതമായി അഭിമന്യുവിന്റെ കാൾ വന്നു. ഇപ്പോൾ സംസാരിച്ചു പിരിഞ്ഞതാണല്ലോ..

“എന്താ അഭി...“

“ടാ.. ഒരു സന്തോഷവാർത്തയുണ്ട്... അവൾ ഗർഭിണിയാടാ..“

“കൺഗ്രാജുലേഷൻസ്. എനിക്ക് തോന്നിയിരുന്നു നിനക്ക് താമസിയാതെ ലോട്ടറിയടിക്കുമെന്ന്.“

“ഇന്നലെ അവൾക്കൊരു സംശയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിച്ചിരുന്നു.“

“എന്തായാലും ഇതു നമുക്ക് ആഘോഷിക്കണം...“

“പിന്നെന്ത്.“

അഭിമന്യുവിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. തനിക്ക് സ്വന്തമെന്നു പറയാനാരുമില്ലാതിരുന്ന ഒരു കാലത്തുനിന്നും എല്ലാം ഉണ്ട് എന്ന കാലത്തിലേയ്ക്ക് ധാരാളം ദൂരമുണ്ട്. അനുഭവിച്ചു തീർത്ത ദുഃഖങ്ങളുടെ വല്യ ഭണ്ഢാരവും പേറിയുള്ള യാത്രയ്ക്ക് അറുതിവന്നത് റഷീദിനെ കണ്ടുമുട്ടിയതിനു ശേഷമാണ്. അവന്റെകൂടെയുള്ള ജീവിതയാത്രയിൽ തനിക്ക് നേട്ടങ്ങൾ മാത്രം... ഈ ജന്മത്തിൽ നന്ദിപറയാനുള്ള രണ്ടുപേരോടുമാത്രം... തന്നെ ജനിപ്പിച്ച അമ്മയ്ക്ക്... അതു കഴിഞ്ഞാൽ റഷീദിന്...

എന്നും അതിരാവിലെ രണ്ടാളും കോർണീഷിൽ കടൽ കാറ്റേറ്റ് നടക്കാൻ പോകാറുണ്ട്... ഇന്നും അതുപോലെ നടക്കാൻപോയിരുന്നു. അപ്പോഴാണ് പലപ്പോഴും കുടുംബകാര്യങ്ങളും ബിസിനസ് കാര്യങ്ങളും സംസാരിക്കാറുള്ളത്. അതുകഴി‍ഞ്ഞാൽ ചിലപ്പോൾ താനായിരിക്കും ആദ്യം ഓഫീസിലേയ്ക്ക് തിരിക്കുക. ചിലപ്പോൾ അവൻ.. ചിലപ്പോൾ ഒരുമിച്ച്... അഭിമന്യുവിന്റെ ഭാര്യയ്ക്ക് നൈറ്റാണെങ്കിൽ ചിലപ്പോൾ വരാൻ താമസിക്കും അപ്പോൾ അഭിമന്യു പോകാനും ലേറ്റാകും...

അഭിമന്യു ഫോണെടുത്തു... ആരോടാണ് പറയാനുള്ളത്.. അൻവറിനെ വിളിച്ചു വിശേഷം പറഞ്ഞു.. അൻവറും അവനെ അഭിനന്ദിച്ചു. നാട്ടിൽ വിളിച്ചു. അവിടെ ഹമീദിന് ഫോൺ കൊടുത്തു.. ഇക്കാര്യം വീട്ടുകാരോട് പറഞ്ഞു.. ഇനിയാര്... ആരുമില്ല... ഇവിടെ അവസാനിക്കുന്നു തന്റെ ബന്ധങ്ങൾ...

അഭിമന്യു നേരേ ഓഫീസിലേയ്ക്ക്... അവിടെ ചെന്നു കയറിയതും എല്ലാവരും ഒരുമിച്ച് കൺഗ്രാഡുലേഷൻസ് പറ‍ഞ്ഞു... അവനതൊരു സർപ്രൈസ് ആയിരുന്നു. എല്ലാവരുടേയും പിറകിൽ നിന്ന് റഷീദ് ഊറിച്ചിരിക്കുന്നു. തന്റെ കൈയ്യിലും ഒരു ലഡു കൊണ്ടുത്തന്നു. സത്യം പറഞ്ഞാൽ അഭിമന്യുവിന്റെ കണ്ണു നിറ‍ഞ്ഞുപോയി... റഷീദ് അടുത്തെത്തി. ഷേക്ക്ഹാൻഡ് കൊടുത്തു തോളിൽ കൈയ്യിട്ട് ഓഫീസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

“ടാ... നീ ഇപ്പോൾ ഒരച്ഛനാകാൻ പോകുന്നു... അവളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധവേണം.. എപ്പോഴും ഓഫീസ് എന്നുള്ള ചിന്തയിൽ കുറച്ച് കുറവുവരുത്താം... രാത്രി വളരെ വൈകിയുള്ള വീട്ടിൽ പോക്ക് ഒന്നു കുറയ്ക്കണം.. അവൾക്ക് ഇപ്പോൾ കൂടുതൽ കെയർ ആവശ്യമാണ്.“

“അതു കുഴപ്പമില്ല.. അവളൊരു നഴ്സല്ലേ.. മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി അറിവുണ്ടല്ലോ...“

“ശരിയായിരിക്കാം.. അവളൊരു നഴ്സ് മാത്രമല്ല.. നിന്റെ ഭാര്യകൂടിയാണ്... ഭർത്താവിന്റെ സാമീപ്യം കൂടുതൽ ആവശ്യമുള്ള സമയമാണ്...“

“ശരി... ശ്രമിക്കാം..“

വീണ്ടും അവർ തിരക്കുകളിലേയ്ക്ക് വഴുതിവീണു... പലയിടത്തുനിന്നും ഓർഡറുകൾ എല്ലാം മാനേജ് ചെയ്യുന്നതിനായി അഭിമന്യു ഓടിനടക്കുന്നുണ്ടായീരുന്നു. വന്ന അന്നുമുതലുള്ള അവന്റെ ഉത്സാഹത്തിന് ഒരു കുറവുമില്ല.. ആത്മാർത്ഥമായി ജോലിചെയ്യുന്നു.. ആരോടും യാതൊരു പരാതിയും പറയാറില്ല... ആളില്ലെങ്കിൽ സെയിൽസ് കൗണ്ടറിൽ കയറിനിൽക്കും.. പായ്ക്ക് ചെയ്യാൻ സഹായിക്കും.. കേക്ക് ഡിസൈൻ വരെചെയ്യും... അവനർഹതപ്പെട്ട സ്ഥാനമാണ് താൻ നൽകിയിരിക്കുന്നത്... പ്രത്യേകിച്ച് ആഗ്രഹങ്ങളില്ലാത്തൊരു ജന്മമായിരുന്നവന്റെത്.. പഠിക്കുന്ന സമയത്ത് അവൻ പറഞ്ഞിരുന്നത് തന്റെ അമ്മയെക്കുറിച്ചായിരുന്നു... അവരുടെ കഷ്ടപ്പാടുകൾ അച്ഛൻ എന്നത് ഒരു ഭയപ്പാടോടുകൂടിയാണ് ഓർത്തിരുന്നത്. വലിയ മീശയും നരച്ച തലമുടിയുമുള്ള ഒരാജാനുബാഹു... സ്നേഹിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞിട്ടില്ല... തനിക്ക് ജനിക്കുന്നത് മകനായാലും മകളായാലും തന്നെ വളർത്തിയതുപോലെ വളർത്താൻ പാടില്ല... എല്ലാ സ്നേഹവും നൽകിവേണം വളർത്താൻ...

അൻവർ നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത ആഴ്ചയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. അതിനു കാരണവുമുണ്ട്. ഹമീദിന് രണ്ടാഴ്ചകഴിഞ്ഞാൽ ചെക്കപ്പിന് പോകണം.. അതു കണക്കാക്കി പോകാമെന്നു കരുതിയിരിക്കുകയാണ്. വാപ്പാന്റെ കാര്യങ്ങളെല്ലാം പുതുതായി വന്ന പയ്യൻ നോക്കുന്നുണ്ട്. വീട്ടിൽ ഉമ്മയും വാപ്പയും പിന്നെ റഷീദന്റെ ഭാര്യ അഫ്സയും  മാത്രമല്ലേയുള്ളൂ.. സഫിയയും നാദിറയും അമ്മായിയുടെ കൂടെയാണ്. അവർ നാളെ തിരിച്ചുപോകും... തിങ്കളാഴ്ച രാവിലെ ഫസലിനെ കോളേജിലാക്കി അവർ നാട്ടിലേയ്ക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമ്മായിക്ക് വലിയ പ്രശ്നമില്ല. പ്ലാസ്റ്റർ ഉടൻ ഉരാൻ കഴിയില്ല... എന്നാലും വേദന കുറവുണ്ട്... അൽപാൽപമായി നടക്കാനാകുന്നുമുണ്ട്. ഡോക്ടർ പറഞ്ഞിരിക്കുന്നത് വലിയ ബലം കൊടുക്കാതെ നടക്കണമെന്നാണ്... സഫിയയും കൂടുതൽ നാൾ അവിടെ നിൽക്കാനാവില്ലല്ലോ... ഇടയ്ക്കിടയ്ക്ക് ചെന്നു നിൽക്കാമെന്നു പറഞ്ഞിട്ടുമുണ്ട്... ഫസൽ അവിടായതുകാരണം അവധി ദിവസങ്ങളിൽ അവിടെയെത്താമെന്നാണ് കരുതുന്നത്... ഫസലിനെ രണ്ടു മാസം കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാമെന്നാണ് പറഞ്ഞിരിക്കുന്നത്.. ഗോപിസാറും അതാണ് പറഞ്ഞത്.. ഇനി കുറച്ചു പഠനത്തിന്റെ തിരക്കുകളിലായിരിക്കും.. അതിനാൽ രണ്ടു മാസം കഴിയുമ്പോൾ വരുന്ന അവധി ദിവസങ്ങളിൽ വീട്ടിൽ പോയിട്ടു വരാം.. അന്നു വന്നു കൂട്ടാമെന്നാണ് അവനോട് പറഞ്ഞിരിക്കുന്നത്.

അൻവർ ഇടയ്ക്കിടയക്ക് അമ്മായിയെ വിളിക്കാറുണ്ട്.. ഗൾഫിലാണെങ്കിലും അവരുടെ ബിസിനസ്സിൽ ഇപ്പോഴും അൻവർ സഹായിക്കാറുണ്ട്. എന്തെങ്കിലും പ്രശനം വരുമ്പോൾ വിളിക്കുന്നത് അൻവറിനെയാണ്. അവൻ വേണ്ട സൊല്യൂഷൻസ് ചെയ്തുകൊടുക്കുകയും ചെയ്യും... നാട്ടിൽ എത്തുമ്പോൾ ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്. പുതുതായെത്തിയ സ്റ്റാഫിനെ ട്രെയിൻ ചെയ്തെടുത്തു.. നന്നായി ജോലി നോക്കുന്നുണ്ട്. പെട്ടെന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കി ചെയ്തുപഠിച്ചു. അതുകൊണ്ട് തനിക്കിനി ധൈര്യമായി നാട്ടിൽ പോകാം... രണ്ടു ബ്രാഞ്ചുകളും നല്ല നിലയിൽ പോകുന്നു. ഒരു ബ്രാഞ്ചിന്റെ മാനേജരായി ഒരു സ്ത്രീയെത്തന്നെയാണ് നിയമിച്ചിരിക്കുന്നത്. കൊണ്ടോട്ടിക്കാരി സൈനബ... യാദൃശ്ചികമായാണ് അവിടുത്തെ ഒഴിവിലേയ്ക്ക് ഒരു സ്ത്രീയുടെ ബയോഡാറ്റ എത്തിയത്.. അന്വേഷിച്ചപ്പോൾ ഗൾഫിലെത്തിയിട്ട് നാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലിചെയ്ത പരിചയം... കേക്ക് മേക്കിംഗിൽ നല്ല എക്സ്പീരിയൻസ്... നല്ലൊരു ആർട്ടിസ്റ്റ്... അതു മാത്രമല്ല ഭാഷ നന്നായറിയാം... ഫാമിലിയായി താമസിക്കുന്ന ഏരിയയിലായിരുന്നു പുതുതിയാ ബ്രാഞ്ച് തുടങ്ങിയത്. അവിടെ ഒരു സ്ത്രീതന്നെയായിരിക്കും നല്ലതെന്നു തോന്നി അങ്ങനെയാണ് അവരെ നിയമിച്ചത്..

വിവാഹിതയാണ് ഭർത്താവുമായി അത്ര നല്ല രസത്തിലല്ല.. വിവാഹം കഴിഞ്ഞിട്ട് 8 വർഷത്തോളമായി. കുട്ടികളില്ല.. ഭർത്താവ് സ്വന്തമായി ബിസിനസ് ചെയ്യുന്നു... അദ്ദേഹവുമായി തെറ്റിപ്പിരി‍ഞ്ഞിട്ട് 5 വർ‌ഷങ്ങളായി... വെറും മൂന്നു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം... സുമുഖൻ സുന്ദരൻ... നല്ലൊരു ബിസിനസ്കാരൻ... ഭാര്യയോടും നല്ല സ്നേഹമുള്ളവൻ... നാട്ടിൽ നല്ല പേരും പ്രശസ്തിയും... വിവാഹം കഴിഞ്ഞപ്പോൽ എല്ലാവരും പറഞ്ഞത് അവനെ കിട്ടിയത് വലിയൊരു ഭാഗ്യമാണെന്നാണ്...

ശരിയായിരുന്നു എല്ലാമുണ്ടായിരുന്നു. പക്ഷേ... തന്നെ ബഡ്റൂമിൽ കണ്ടിരുന്നത് വെറുമൊരു ലൈംഗിക ഉപകരണമായി മാത്രമായിരുന്നു. ആദ്യ രാത്രിയിലെ പെരുമാറ്റത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല... തന്റെ സൗന്ദര്യം കണ്ടു മാത്രമാണ് തന്നെ വിവാഹം കഴിച്ചത്.. കുടുംബം അത്ര വലിയ സാമ്പത്തികമുണ്ടായിരുന്നതല്ല.. വാപ്പ വില്ലേജിലെ പ്യൂണായിരുന്നു. സ്വന്തമായി വീടില്ലായിരുന്നു. ജോലി ട്രാൻസ്ഫറാവുന്നതുപോലെ പലയിടങ്ങളിലായി താമസിച്ചു... അവസാനമെത്തിയത് കൊണ്ടോട്ടിയിലായിരുന്നു. അവിടെവച്ചുതന്നെ റിട്ടയറുമായി... അതാണവിടെ സ്ഥിരതാമസമാക്കിയത്.

ആദ്യ രണ്ടു മൂന്നു ദിവസങ്ങളിൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പിന്നിടാണ് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയത്.. അദ്ദേഹത്തിന് ലൈംഗിക വൈകൃതങ്ങളോടായിരുന്നു താൽപര്യം... തന്റെ ലൈംഗികാവയവത്തോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. കമിഴ്ത്തിക്കിടത്തി മലദ്വാരത്തിൽ ലിംഗം പ്രവേശിപ്പിക്കുമായിരുന്നു. അസഹനീയമായ വേദനതിന്ന രാത്രികളായിരുന്നു... കക്ഷത്തു വളരുന്ന രോമം ഷേവ് ചെയ്യാൻ സമ്മതിക്കില്ലായിരുന്നു... കൈപൊക്കി കക്ഷത്ത് ലിംഗം വച്ച് സംതൃപ്തിയടയുന്ന അദ്ദേഹത്തെ അവൾ പുശ്ചത്തോടെ നോക്കുമായിരുന്നു... തന്റെ ചുണ്ടുകളിൽ അയാൾ ചുംബിച്ചിട്ടില്ല... പകരം ഗുഹ്യഭാഗത്ത് മുഖമമർത്തി രസിക്കുമായിരുന്നു. കക്ഷത്ത് മുഖമമർത്തി സന്തോഷിക്കുമായിരുന്നു. തികച്ചും വ്യത്യസ്തമായ ലൈംഗിക വൈകൃതത്തിനുടമ... ആരോടും പറയാനാവാത്ത അവസ്ഥ...

അടുത്ത സുഹൃത്തിനോട് പറഞ്ഞപ്പോൾ എല്ലാം മാറിവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു... തന്റെ ഇളയത് രണ്ടുപേരുണ്ട്.. അവരുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു... മലവിസർജ്ജനം നടത്തുമ്പോൾ വേദന കൂടിക്കൂടി വരുന്ന ഘട്ടത്തിലുമെത്തി... എന്നിട്ടും അദ്ദേഹത്തിന്റെ വൈകൃതത്തിന് കുറവുണ്ടായില്ല... തന്റെ ലൈംഗികാവയവം ഇതുവരേയും അദ്ദേഹം തൊട്ടു നോക്കിയിട്ടുപോലുമില്ല... എന്തിന് ഒരിക്കൽ പോലും തന്റെ ഡ്രസ്സ്‌ അദ്ദേഹം ഉരിഞ്ഞിട്ടില്ല... രണ്ടു വർഷങ്ങൾ കഴി‍ഞ്ഞുപോയി.. പലരും ചോദിച്ചുതുടങ്ങി.. എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്.. കുട്ടികളുണ്ടാവില്ലെന്ന് അദ്ദേഹമാണ് പലരോടും പറഞ്ഞത്... ഒരിക്കൽ അദ്ദേഹത്തിന്റെ ഉമ്മതന്നെ തന്നോട് പറഞ്ഞിരുന്നു. തനിക്ക് ഒരു മകൻ മാത്രമാണ് തലമുറ മുറിയാതെ സൂക്ഷിക്കേണ്ടത് താനാണെന്ന്... കുട്ടികളുണ്ടാവില്ലെങ്കിൽ സ്വയം ഒഴിവാകണമെന്നും... അന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി.. പക്ഷേ ധൈര്യം അതിന് അനുവദിച്ചില്ല... ഒരിക്കൽ അസഹനീയമായ വേദനയോടെ അർദ്ധരാത്രിയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ഭർത്താവ് ഹോസ്പിറ്റലിലാക്കി തിരികെപ്പോന്നു.. കൂടെ നിന്നത്.. അദ്ദേഹത്തിന്റെ ഉമ്മയുടെ അനുജത്തിയുടെ മകൾ... ഡോക്ടറോട് ആദ്യം പറയാൻ മടിയായിരുന്നു. അവസാനം അവൾ കാര്യം പറഞ്ഞു.. മലദ്വാരം നീരുവച്ചു വീർത്തിരുന്നു... മലവിസർജ്ജനം നടത്താൻ പോലും കഴിയാത്ത അവസ്ഥ ചെറിയൊരു സർജ്ജറി നടത്തി... കാര്യം പരഹരിച്ചു. പക്ഷേ ചികിത്സ വേണ്ടിയിരുന്നത് ഭർത്താവിനായിരുന്നു. ഡോക്ടർ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു.. കഴിഞ്ഞില്ല.. വന്നില്ലെന്നു വേണം പറയാൻ... അന്നൊരു തീരുമാനമെടുത്തു ഇനി തിരികെ അങ്ങോട്ടെക്കില്ല... അങ്ങോട്ടു ചെന്നാൽ ഇതു തന്നെ ആവർത്തിക്കപ്പെടും... സ്വന്തം ലൈംഗിക താൽപര്യം മാത്രംമതി അദ്ദേഹത്തിന്... വികാര തീവ്രതയിൽ തന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുമായിരുന്നു. ചിലപ്പോൾ മുടിക്കു കുത്തിപ്പിടിക്കുമായിരുന്നു. സുന്ദരിയായിരുന്ന താൻ ഇന്നൊരു കോലമായി മാറിയിരിക്കുന്നു.

വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. ഉമ്മയോട് കാര്യം പറഞ്ഞു.. പിന്നെ എതിർത്തില്ല... വാപ്പ വളരെ ദുഃഖിതനായിരുന്നു... പക്ഷേ ബന്ധം വേർപെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല... അയാൾക്ക് തന്നെ മതിയെന്നുതന്നെയാണ് പള്ളിക്കമ്മറ്റിക്കാരോടും പറഞ്ഞത്.. ചിലപ്പോൾ തന്നെ കാണാൻ വരും... വീടിനകത്ത് കയറാറില്ല.. ഉമ്മായെക്കൊണ്ട് ഞാനിവിടില്ല എന്ന് പറയിക്കും.. അപ്പോൾ തിരികെപ്പോകും... അദ്ദേഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് കണ്ണൂരിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയത്... അവിടെ കുറച്ചു നാൾ നിന്നു... അവിടെനിന്നാണ് ബേക്കറി ജൊലികളൊക്കെ പടിച്ചത്... നല്ലൊരു ആർട്ടിസ്റ്റുകൂടിയായതിനാൽ കേക്ക് മേക്കിംഗിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ഗൾഫിലേയ്ക്ക് യാത്ര തിരിച്ചു.. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല.. രണ്ടു സഹോദരിമാരേയും വിവാഹം കഴിപ്പിച്ചു.. ചെറിയൊരു വീടുവച്ചു... ഇപ്പോൾ അദ്ദേഹം തന്നെ തിരക്കി വീട്ടിൽ വരാറില്ല... വേറേ പെണ്ണുനോക്കുന്നെന്നാണ് അറിഞ്ഞത്... തന്റെ ജീവിത്തിൽ ഇനി ഒരു പരീക്ഷണത്തിന് താൽപര്യമില്ലാത്തതിനാൽ ഇപ്പോഴും കന്യകയായി അവിവാഹിതയായി കഴിയുന്നു....

സൈനബാ... എന്താ ആലോചിക്കുന്നത്... അൻവറുടെ ചോദ്യം കേട്ടാണ് സൈനബ ചിന്തയിൽനിന്നുണർന്നത്... ഒന്നുമില്ല സാർ... വെറുതേ... ഓരോന്നോർത്തുപോയി... അവൾ വീണ്ടും ജോലിയുടെ തിരക്കിലേയ്ക്ക് ഊളിയിട്ടു... അന്ന് സ്റ്റോറിലെ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾഅൻവറിനെ ഏൽപ്പിച്ചു... എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. സ്റ്റാഫുകളെ മാനേജ് ചെയ്യുന്നതിനുള്ള കഴിവുമുണ്ട്... കുറ‍ഞ്ഞ കാലം കൊണ്ട് കസ്റ്റമേഴ്സുമായും നല്ല ബന്ധം അവൾസ്ഥാപിച്ചു ... 




തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 08 2021



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 08 2021

7.8.21

നിഴൽവീണവഴികൾ ഭാഗം 138

 

ആഗസ്റ്റ് 8 എന്റെ കഥാപത്രത്തിന്റെ ജന്മദിനമാണ് തികച്ചും യാദൃഷ്ചികമായിരിക്കാം കഥാ പത്രത്തിന്റെയും എന്റെയും പിറന്നാൾ ഒരു ദിവസമായത് വായനക്കാരോടൊപ്പം എന്റെ കഥാപാത്രമായ  ഫസലിന്പിറന്നാൾ ഞാനും ആശംസിക്കുന്നു ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്നു അവൻ ഇത് കാണുന്നുണ്ടെങ്കിൽ അതിൽ പരം സന്തോഷം മറ്റെന്തുണ്ട് HAPPY BIRTHDAY TO YOU DEAR FASAL
NB ഇന്ന് ഞാൻ മുറിച്ച കേക്കിന് ഞാനിട്ട പേരും ഫസൽ എന്നാണ്...

ഇതെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ഉതകുമെന്നാണ് വിശ്വാസം.. ചെറിയ തോതിലുള്ള റാഗിംങ്‌ നല്ലതാണ്. പക്ഷേ ഇവിടെ എങ്ങനെയെന്നറിയില്ല.. വരുന്നതുവരട്ടെ... അവൻ റൂമിൽ കയറി വാതിലടച്ചു... കുറച്ചു നേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു... രണ്ടുപേരും മുഖത്തോടുമുഖം നോക്കി.. വീണ്ടും ഉച്ചത്തിൽ മുട്ടി... അവർ രണ്ടാളും ഒരുമിച്ചെഴുന്നേറ്റു...

ഒരുകൂട്ടം സീനിയേഴ്സ്...

“ങ്ഹാ എന്താ മക്കളേ... നേരത്തേ ഉറക്കമായോ...“

രണ്ടാളും ഒന്നും മിണ്ടിയില്ല...

“ജോണേ... ഇവൻ കൊള്ളാലോ.... ആള് സുന്ദരനാ... നിന്റെ മീശയെവിടെയാ...“

ഫസലിനോടാണ് ചോദ്യം.. ഫസൽ മൗനം പാലിച്ചു.

റസാഖേ... ഇവനെ നമുക്കെന്തുചെയ്യാം.....

“ടാ.... 10 മിനിറ്റ് സമയം തരും.... വേഗം സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ച് പോരേ....“

ഫസലൊന്നു ഞെട്ടി....... എന്താ ചെയ്ക... എതിർത്താൽ തീർന്നു... അവർ രണ്ടാളും മുഖത്തോടുമുഖം നോക്കി... അവർ പറയുന്നത് അനുസരിക്കുക... അവൻ പെട്ടെന്നുതന്നെ തന്റെ ലുങ്കിയെടുത്തു ഉടുത്തു... ഉടുപ്പ് ബ്ലൗസ്പോലെ മുകളിലേയ്ക്ക് മടക്കിവച്ചു... കുറച്ചു നീണ്ടു തുടങ്ങിയ തലമുടിയായിരുന്നു. ചീപ്പെടുത്ത് രണ്ടുവശത്തേയ്ക്കും ചീകിയിട്ടു... മുഖത്ത് പൗഡർ തേച്ചു... നെറ്റിയിൽ ഇടാൻ സിന്ദൂരംവേണ്ടേ... റൂംമേറ്റ്തന്നെ അമ്പലത്തിലെ പ്രസാദത്തിൽ നിന്നും സിന്ദൂരം എടുത്ത് അവന്റെ നെറ്റിയിൽ ഒരു വലിയ പൊട്ടുവച്ചു... അവൻ തന്നെ ഞെട്ടിപ്പോയി.. ശരിക്കും ഒരു സുന്ദരിപ്പെണ്ണ്...

ഡോറിൽ വീണ്ടും മുട്ട്.. ചെറിയൊരു പതർച്ചയുണ്ട്.... എന്നാലും ഇവരുടെ മുന്നിൽ പതറാൻ പാടില്ല... താൻ എന്തും ചെയ്യും... അതിന് ഉദാഹരണമാണ് ഇത്... പുറത്ത് വലിയ ആരവങ്ങൾ കേൾക്കാം... അവൻ വാതിൽ തുറന്ന് ചിരിച്ചുകൊണ്ട് എല്ലാവരേയും നോക്കി... ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി... സുന്ദരിയായ ഒരു യുവതിയുടെ എല്ലാ ഭാവങ്ങളും അവനിൽ മിന്നിമറഞ്ഞു...

“ടേേയ് ഇത് പെണ്ണാണോ..“ നിശ്ശബ്ധതയെ ഭേദിച്ചുകൊണ്ട് സീനിയറുടെ ചോദ്യം.“

“കരളേ... ഇത്രയും സുന്ദരിയായിരുന്നോടാ നീ...“

“ഇവളെ ഞാൻ കെട്ടും... എനിക്കിന്നിവളെ വേണം..“

ഓരോരുത്തരും ഓരോ കമന്റ് പറഞ്ഞുകൊണ്ടിരുന്നു. ഫസലിന് ഉള്ളിൽ ഒരു ഭയമുണ്ടെങ്കിലും  അവനും അത് ആസ്വദിക്കുകയായിരുന്നു. ഇവരുടെ മുന്നിൽ പതറാൻ പാടില്ല... എന്ന് മനസ്സിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. താൻ ഇരയായതുകൊണ്ട് റൂംമേറ്റ് രക്ഷപ്പെട്ടു... അവനെ അവരൊന്നും പറഞ്ഞില്ല...

“രഞ്ചു... ആരാടാ ഇവളുടെ ഭർത്താവ്...“ നേതാവ് കൂടെനിന്നവനോടു ചോദിച്ചു...

“ജൂനിയറിൽ നല്ല കട്ടി മീശയും താടിയുമുള്ള ഒരാളെ ചൂണ്ടി പറഞ്ഞു.. പോയി മുട്ടും ഷർട്ടുമിട്ടു വാടാ..“

അവൻ റൂമിലേയ്ക്കോടി... പലരും അവന്റെ കവിളിൽ തലോടുന്നുണ്ടായിരുന്നു. സ്നേഹം മൂത്ത് ഒരുവൻ മുഖത്ത് ഉമ്മവച്ചു.. ഫസൽ ഒരു കുലുക്കവുമില്ലാതെ നിന്നു...

“ഇവൻ കൊള്ളാം.. സഹകരിക്കുന്നുണ്ട്...“

“അളിയാ ഇവൻ പെണ്ണായിരുന്നെങ്കിൽ ഞാൻ പ്രേമിച്ചു കെട്ടിയേനേ...“

“ടാ.. പ്രേമിച്ചവരെല്ലാം ഇട്ടിട്ടുപോയതല്ലേ നിന്നെ... ഇനിയും പ്രേമിക്കണോ..“

“ശവത്തേ കുത്തല്ലേ അളിയാ..“

നിമിഷങ്ങൾക്കകം മണവാളനെത്തി..

“മാലയെവിടെ...“

സ്പൂണുകൾ കൊണ്ടുണ്ടാക്കിയ മാലയുമെത്തി... രണ്ടാളോടും പരസ്പരം മാലയിടാൻ പറഞ്ഞു..

അനുസരിച്ചു... കൈപിടിച്ച് ഇവിടെമൊത്തം നമുക്കു പോകണം... രണ്ടാളേയും മണവാളനും മണവാട്ടിയുമാക്കി അവർ കൊട്ടും കുരവയുമായി ഓരോ റൂമുകളിലേയ്ക്കു യാത്ര തിരിച്ചു..

ഒരു റൂമിലെത്തി മുട്ടി വിളിച്ചു.. വാതിൽ തുറക്കപ്പെട്ടു..

“ഭക്ഷണം കഴിച്ചോ...“ വിറയാർന്ന ശബ്ദത്തിൽ “കഴിച്ചു...“ കല്യാണത്തിനു വന്നിട്ട് ഭക്ഷണം കഴിച്ചതേയുള്ളോ.. സംഭാവനകൊടുത്തില്ലേ...“

“ഇല്ല...“

“കൊള്ളാം... ഇതിനെ ചിലവുള്ളതാ.. എടുത്തോണ്ടു വാ..“

അവൻ അകത്തുപോയി നൂറിന്റെ നോട്ടുമായി വന്നു... ഒരു പാത്രത്തിൽ നിക്ഷേപിച്ചു.

അവരേയും യാത്രയിൽ കൂട്ടി... അവർ ഒരുമിച്ച് ആഘോഷപൂർവ്വം ഓരോ റൂമുകളിലേയ്ക്ക് പോയി.. ഫസലിന് യാതൊരു കുലുക്കവുമില്ല.. അവനും അത് എൻജോയി ചെയ്തു... എല്ലാവരേയും ഒരുമിച്ചു കൂട്ടി നേരേ കാന്റീനിലെ വിശാലമായ ഹാളിലേയ്ക്ക്... അവിടെ സ്റ്റേജുപോലെ ഉയർന്ന ഒരു ഭാഗമുണ്ടായിരുന്നു. മണവാളനേയും മണവാട്ടിയേയും അവിടെ ഇരുത്തി... പലരും കുരവയിടുന്നു. ആരവമുണ്ടാക്കുന്നു...

“ഇനി.. കന്യാദാനമാണ്...“   നേതാവ് ഫസലിന്റെ കൈപിടിച്ച് വരന്റെ കൈയ്യിൽ വച്ചു... വലിയ ഒരു ആരവം അവിടെ ഉയർന്നു...

“ങ്ഹാ.. കലാപരിപാടികൾ ആരംഭിക്കുന്നു. ആദ്യം ഒപ്പന... ജൂനിയേഴ്സിൽ നിന്നും ആറു പേരേ തിരഞ്ഞെടുത്തു. പേടിച്ച് പേടിച്ച് അവരെത്തി... സീനിയേഴ്സിന്റെ കൂട്ടത്തിൽ നല്ല പാട്ടുകാരുമുണ്ടായിരുന്നു... അവർ പാട്ടു പാടിത്തുടങ്ങി..

“കന്നിപ്പളുങ്കേ..പൊന്നും കിനാവേ.... സുന്ദരിപൊന്നാരേ... കൺമണിക്കെന്തിനീ...കള്ള പരിഭവം...
കല്യാണ രാവല്ലേ... അവർ ഡാൻസും കളിക്കാൻ തുടങ്ങി.. മണവാട്ടിയെപ്പോലെ ഫസലും അഭിനയിച്ചു... നാണവും കണ്ണടക്കലുമായി സീൻ കൊഴുപ്പിച്ചു.. ഫസലിന് ഇതൊരു അവസരമായി തോന്നി.. എല്ലാവരും തന്നെ അറിയപ്പെടുമല്ലോ...“

ഇതിനിടയിൽ ഫോട്ടെയെടുപ്പ്... സാങ്കൽപികമായ ഫോട്ടോയെടുപ്പാണ്... സാങ്കൽപികമായ സദ്യവിളമ്പൽ... സദ്യകഴിക്കൽ... കൈകഴുകൽ... യാത്രചോദിച്ച് പോകൽ എന്തുകൊണ്ടും ഒരു കല്യാണവീടിന്റെ പ്രതീതി... എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. രാത്രി ഒരു മണിയായിരിക്കുന്നു.

നേതാവ് സ്റ്റേജിൽ വന്നു...

“പ്രിയ ഡോക്ടേഴ്സ്... ആരോഗ്യപരമായ റാഗിംഗാണ് ഇവിടെ നടന്നിട്ടുള്ളത്... ഇത് നമുക്ക് പരസ്പരം മനസ്സിലാക്കാനും കൂടുതൽ അടുക്കാനുമുള്ള അവസരമാണ്... ഇതിനെ റാഗിംഗ് എന്നു വിളിക്കാനാവില്ല... ഇന്നു ഇത് അവസാനിച്ചു.. നാളെമുതൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്... ഇതുവെറും ഐസ് ബ്രേക്കിംഗ് ആണ്... കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടത്തിയിട്ടുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു ഇന്നത്തേത്... ഫസലിന്റെ സഹകരണം വളരെ പ്രശംസനീയമാണ്...“

എല്ലാവരും കൈകൊട്ടി... “ഇനി എല്ലാവർക്കും പിരിഞ്ഞുപോകാം....“ റാഫീ.. ഫസലിനെ റൂമിലെത്തിക്കണം.. എല്ലാവരും കയറുപൊട്ടി നിക്കുവാ... അവന്റെ വേഷവും ഭാവവും മനസ്സിളക്കുന്നതാ.... ആരേലും റേപ്പ്ചെയ്താൽ നീയാ ഉത്തരവാദി...“

മൂന്നുനാലുപേരുകൂടി അവനെ റൂമിലെത്തിച്ചു.. ധരിച്ച വസ്ത്രങ്ങൾ മാറ്റി മുഖത്തെ പൗഡറും സിന്ദൂരക്കുറിയും മായ്ച്ചുകളഞ്ഞു... നല്ല ഒരു അവസരമായിരുന്നു... ആദ്യ ദിവസം തന്നെ തന്നെ എല്ലാവർക്കും മനസ്സിലായി... കുറച്ച് തൊലിക്കട്ടി കൂടുതലാ തനിക്കെന്നവനറിയാമായിരുന്നു. സാഹചര്യങ്ങൾ അവന്റെ മനസ്സിന് നല്ല കട്ടി നൽകിയിരുന്നു... പുറത്ത് പറഞ്ഞ് കേട്ടതുപോലെ പേടിക്കേണ്ട ഒരു അവസ്ഥയായിരുന്നില്ല കോഴിക്കോട് മെഡിക്കൽകോളജിലേത് എന്ന് അവനുറപ്പിച്ചു...

തലേ ദിവസത്തെ ആഘോഷത്താൽ രാവിലെ എല്ലാവരും താമസിച്ചാണ് ഉണർന്നത്.... തലേ ദിവസത്തെ കാര്യം ആരും ഓർമ്മിപ്പിക്കുകയോ കളിയാക്കുകയോ ചെയ്തില്ല.. എല്ലാവരും അവരവരുടെ ജോലികൾ ചെയ്തു... റഡിയായി കോളേജിലേയ്ക്ക്... ആഴ്ച പെട്ടെന്നാണ് കഴിഞ്ഞത്... ഞായറാഴ്ച്ചയാണിന്ന്... ഉമ്മ പറഞ്ഞതുപോലെ ഇന്നു രാവിലെ തന്നെ  വിഷ്ണുവേട്ടൻ വണ്ടിയുമായി വരും... അമ്മായിയുടെ വീട്ടിലാണ് ഇന്നത്തെ സ്റ്റേ.. നാളെ തിങ്കളാഴ്ച രാവിലെ എന്നെ ഇവിടെ തിരികെവിട്ട് അവർ നാട്ടിലേയ്ക്ക് തിരിക്കും...

കുളി ഒക്കെ കഴിഞ്ഞ് അത്യാവശ്യ വസ്ത്രങ്ങൾ തോൾ ബാഗിലാക്കി അവൻ പുറത്തേയ്ക്കിറങ്ങി.. പലരും അവിടെത്തന്നെയാണ് താമസം... ചിലർ വീട്ടിലേയ്ക്ക് പോകുന്നു. ദൂരെയുള്ളവർ പോകുന്നില്ലെന്ന് ഇന്നലെത്തന്നേ പറഞ്ഞിരുന്നു. പറഞ്ഞ സമയത്തുതന്നെ വിഷ്ണുവേട്ടനെത്തി.. കൂടെ ഉമ്മയും നാദിറയാന്റിയും മകളുമുണ്ടായിരുന്നു.

“ടാ നീയങ്ങു മാറിയല്ലോടാ...“

“ഉമ്മാ... ഇവിടെ ഇങ്ങനെയൊക്കെ കുറച്ച് ജാഡവേണമല്ലോ...“

“ഒരാഴ്ചകൊണ്ട് മുടിയൊക്കെ ഹിപ്പിയെപ്പോലെ ആക്കിയല്ലോടാ...“

“ഇത്താ... ഇവനിത്തിരി ഗ്ലാമർ കൂടിയോന്ന് സംശയം...“

വണ്ടി മുന്നോട്ടെടുത്തു.. “ശരിയാ... കുറച്ചു സുന്ദരനായതുപോലെ..“ വിഷ്ണുവാണത് പറഞ്ഞത്..

അവൻ കോളേജിലെ കഥകൾ പറഞ്ഞുകൊടുത്തു.. എല്ലാവരും വലിയ ആവേശത്തിൽ കേട്ടിരുന്നു. വീട്ടിലെത്തി. വീട്ടിൽ കയറിയതും അവൻ ഞെട്ടിത്തരിച്ചുപോയി... വീട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു. എല്ലാവരുമൊരുമിച്ച് ഹാപ്പി ബർത്ത്ഡേ പറഞ്ഞ് വരവേറ്റു... തൊട്ടടുത്ത് ഹാപ്പി ബർത്ത്ഡേ ഫസൽ എന്നെഴുതിയ കേക്ക്.. ശരിയാണ്.. ഇന്ന് തന്റെ ബർത്ത്ഡേയാണ്... ഓർമ്മയായ കാലത്തൊന്നും ബർത്ത്ഡേ ആഘോഷിച്ചിട്ടില്ല... എന്താണെന്നറിയില്ല... ഉമ്മയോട് പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ചിച്ചുണ്ട്... പക്ഷേ അതിനുള്ള ധൈര്യമുണ്ടായിട്ടുമില്ല... ആഗസ്റ്റ് മാസം 8-ാം തീയതി... രാത്രി 8 മണിക്ക്... അത് തനിക്കറിയാം.... എല്ലാം എട്ടായിരുന്നു. വർഷംപോലും അവന്റെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു...

“അമ്മായി.. ഇത് എന്റെ മോന്റെ ആദ്യ ബർത്ത്ഡേയാണ്... ഇന്നുമുതൽ എല്ലാ വർഷവും ഇനി ആഘോഷിക്കും.. അവർ അവനെ കെട്ടിപ്പിടിച്ചു... എല്ലാവരും ചുറ്റും കൂടി...

ഇനി നമുക്ക് കേക്ക് മുറിക്കാം.. കേക്കിനു മുകളിൽ ഒരു മെഴുകുതിരി.... നാദിറ അത് കത്തിച്ചു... അവൻ അത് ഊതിക്കെടുത്തി... എല്ലാവരും അവന് ആശംസ പറഞ്ഞുകൊണ്ട് ഹാപ്പി ബർത്ത്ഡേ പാടി... അവൻ കേക്ക് മുറിച്ചു ഒരു കഷണം സഫിയയുടെ വായിൽ വച്ചുകൊടുത്തു... അതിൽ ഒരു പീസ് അവർ അവന്റെ വായിൽ വച്ചുകൊടുത്തു.. അമ്മായി വീൽച്ചെയറിൽ തൊട്ടടുത്തുണ്ടായിരുന്നു. അവർക്കും കൊടുത്തു... എല്ലാവർക്കും അവൻ മുറിച്ച് വായിൽ വച്ചുകൊടുത്തു... അതു കഴിഞ്ഞ് നല്ല വിഭവസമൃദ്ദമായ  ഭക്ഷണമായിരുന്നു... ഹോസ്റ്റലിലെ ഭക്ഷണം അത്ര നല്ലതല്ലായിരുന്നു... ആയതിനാൽ അവൻ നന്നായി കഴിച്ചു... അതും ഒരു ആഘോഷത്തിന്റെ രാവായിരുന്നു... എല്ലാവരും ഒരുമിച്ച് ഹാളിലിരുന്നു അവന്റെ കോളേജ് ജീവിതം അറിയാനായിരുന്നു ജിജഞാസ.. അവൻ നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ചു അവരോടു വിവരിച്ചു... അവന്റെ വിവരണം കേട്ട് അവരുപോലും ഞെട്ടിപ്പോയി.... ഇവനിത്രയൊക്കെ ധൈര്യമോ...

“ടാ... പുളു പറയല്ലേ....“ സഫിയ പറ‍ഞ്ഞു..

“ഞാനെന്തിനാ ഉമ്മാ പുളു പറയുന്നത്. സത്യം.. നടന്ന കാര്യങ്ങൾ ഇല്ലെങ്കിൽ ഗോപിയങ്കിളിനോട് ചോദിച്ചോ...“

രാത്രി വളരെ വൈകുവോളം അവരോരോ കാര്യങ്ങളും പറഞ്ഞിരുന്നു. അമ്മായി കൂടുതൽ ഉറക്കമൊഴിക്കേണ്ടതില്ലെന്നു പറഞ്ഞ് അവർ എല്ലാവരും പിരിഞ്ഞു... നാദിറയും സഫിയയും റൂമിലേയ്ക്ക് പോയി... ഫസലും വിഷ്ണുവും മുകളിലത്തെ റൂമിലേയ്ക്ക്..

സഫിയയ്ക്ക് പലവിധ ചിന്തകളായിരുന്നു. ഈ ദിവസമാണ് അവൻ ജനിച്ചത്... വിവാഹത്തിന് ഇഷ്ടമല്ലായിരുന്നു വാപ്പാന്റെ ആഗ്രഹപ്രകാരം... എതിർത്തില്ല.. തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു  മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതിനാൽ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാനായിരുന്നില്ല... ഇന്ന് താൻ സംതൃപ്തയാണ്... എല്ലാം ഒരുമിച്ച് ആഘോഷിച്ചല്ലോ... കഴിഞ്ഞ കാലങ്ങളെല്ലാം മറക്കാം... എത്ര മറന്നാലും ഓർമ്മകൾ വീണ്ടും മറവിയുടെ മൂടുപടം തകർത്ത് വെളിയിലേയ്ക്ക് വരും... എത്ര ശക്തമായ മൂടുപടമാണെങ്കിലും ഓർമ്മകളുടെ മുന്നിൽ തകർന്നുവീഴും...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ