26.6.21

നിഴൽവീണവഴികൾ ഭാഗം 132

കഴിക്കാനുള്ള മരുന്നുകൾ കൃത്യമായി നൽകി... അവൻ യാത്രപറഞ്ഞു പിരി‍ഞ്ഞു.. അടുത്ത ദിവസം മുതൽ 6 മണിക്കെത്തും... ഒരു ദിവസം കൊണ്ടുതന്നെ എല്ലാവർക്കും അവന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടിരുന്നു. അവൻ പോയതിനുശേഷം എല്ലാവരും അവനെക്കുറിച്ചായിരുന്നു സംസാരിച്ചത്. റഷീദ് വിളിച്ചു കാര്യങ്ങൾ തിരക്കി. അൻവറും വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഇപ്പോൾ രണ്ടാളും ദിവസം രണ്ടുമൂന്നു തവണ വിളിക്കാറുണ്ട്. തന്നോടുള്ള മക്കളുടെ സ്നേഹത്തിൽ ഹമീദിന് അഭിമാനംതോന്നി...

ആ ദിവസം അഭിമന്യുവിന് വിളരെ സന്തോഷം നൽകുന്നതായിരുന്നു. അവനൊരു അച്ഛനാകാൻ പോകുന്നു. ഭാര്യ ചെവിൽ മന്ത്രിച്ചു... ലോകം മുഴുവൻ അവന് വിളിച്ചു പറയണമെന്നുണ്ട്.... അവളെ  കൈയ്യിൽ കോരിയെടുത്തു വട്ടം ചുറ്റിച്ചു. ആദ്യം വിളിച്ചത് റഷീദിനെ... അവനെ അനുമോദിച്ചു... അഭിമന്യുവിന്റെ സന്തോഷത്തിൽ റഷീദും പങ്കുചേർുന്നു. റഷീദ് ഉടനെ വിളിച്ച് നാട്ടിലും അൻവറിനോടും പറഞ്ഞു. അവരും വളരെ സന്തോഷിച്ചു. അഭിമന്യുവിന് ബന്ധുവെന്നു പറയാനാരാണ്... ഈ ഭൂമുഖത്ത് റഷീദല്ലാതെ ആരുടെ പേരാണെടുത്തു പറയേണ്ടത്. റഷീദിന്റെ കുടുംബം തന്റെയും കുടുംബത്തെപ്പോലെയാണ്.

തികച്ചും ഒറ്റപ്പെട്ടെന്നു കരുതിയ ഒരു കാലഘട്ടത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ് ഇതുവരെയെത്തി... സ്വന്തമെന്നു പറയാൻ ആരുമില്ലാതിരുന്ന ഒരു കാലം.. ആ കാലത്തുനിന്നും മാറി.. തനിക്കും സ്വന്തമെന്നു പറയാൻ ഒരു കുഞ്ഞു പിറക്കാൻ പോകുന്നു.അഭിമന്യുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്ന് ഡ്യൂട്ടിക്ക് അവൾക്ക് പോകണമായിരുന്നു. അഭിമന്യുതന്നെയാണ് ഡ്രോപ്പ് ചെയ്തത്. അവിടെ ഗൈനക്കോളജിസ്റ്റ് കോട്ടയംകാരി ഒരച്ചായത്തിയായിരുന്നു. ഡയാന.... ഒരു ഡോക്ടറാണെങ്കിലും വളരെ ഫ്രെഡ്‌ലി ആയിരുന്നു. അവരോട് അവൾ കാര്യം പറഞ്ഞു. അപ്പോൾതന്നെ വേണ്ട പരിശോധനകൾ നടത്തി.. എല്ലാം പെർഫക്ട്...

”കൺഗ്രാഡ്യുലേഷൻസ്... അശ്വതി ... ഞാൻ കുറച്ച് വൈറ്റമിൻ മരുന്നുകൾ കുറിക്കുന്നു...”

”ശരി മാം..”

”പിന്നെ. ചിലവ് വേണം.... ട്ടോ”

”തരാലോ...”

”നാളെ വരുമ്പോൾ കേക്കുമായി പോരേ... അഭിമന്യുവിനോട് പ്രത്യേകം ചിലവ് വേണമെന്നു പറഞ്ഞേക്കണം...”

”ഉവ്വ്...”

കൂടെയുള്ള കൂട്ടുകാരുടെ സന്തോഷപ്രകടനവും ഒട്ടും കുറവായിരുന്നില്ല. അഭിമന്യുവിനെ അൻവറും വിളിച്ച് അനുമോദിച്ചു.

”അഭിമന്യുനമ്മുടെ കുടുംബത്തിലേയ്ക്കൊരതിഥികൂടി വരുന്നു... സന്തോഷായില്ലേ..”

”വളരെ സന്തോഷം... എനിക്ക് ബന്ധുക്കളായിട്ട് നിങ്ങളൊക്കെയല്ലേയുള്ളൂ.”

അവളുടെ വീട്ടുകാർക്കും വളരെ സന്തോഷമായി... മൂന്നു മക്കളിൽ ഇളയവൾ... മറ്റെല്ലാരെയും വിവാഹം കഴിച്ചയച്ചിരുന്നു. അവരും വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോകുന്നു. ഇവളുട കാര്യത്തിലായിരുന്നു എല്ലാവർക്കും വിഷമം... എന്തായാലും അവളും രക്ഷപ്പെട്ടല്ലോ എന്ന ചിന്ത.

ഇപ്പോൾ അഭിമന്യുതന്നെയാണ് നേരത്തെ എഴുന്നേറ്റ് വീട്ടുജോലികൾ ചെയ്യുന്നത്.. അവൾ ഉണർന്നുവരുമ്പോഴേയ്ക്കും എല്ലാം റഡിയായിരിക്കും. മത്രമല്ല. സ്റ്റീഫന്റെ മോളും അവിടെ ഉണ്ടാക്കുന്നതിൽ ഒരു വിഹിതം ഇവിടെ എത്തിക്കുന്നുണ്ട്. അവർ ഒരുമിച്ചാണല്ലോ യാത്രയും.. വളരെ സന്തോഷകരമായ ഒരു ബന്ധമായിരുന്നു അവർക്കെല്ലാം.

അഭിമന്യുവിന് പ്രചോദനം റഷീദായിരുന്നു. തന്റെ ജീവിതത്തെ മാറ്റി മറിച്ച മനുഷ്യൻ... വിവാഹത്തെക്കുറിച്ച് റഷീദിന്റെ ചിന്താഗതികളും വ്യത്യസ്തമായിരുന്നു. വിവാഹം കഴിക്കുന്നെങ്കിൽ ഒരു യത്തീമായ കുട്ടിയെമാത്രം... അതു അവന്റെ ജീവിതാഭിലാഷംതന്നെയായിരുന്നു. വീട്ടുകാർക്കും അതിൽ എതിരില്ലായിരുന്നു. അടുപ്പക്കാരിൽ പലർക്കും തന്റെ തീരുമാനത്തിൽ ഇഷ്ടമുണ്ടായിട്ടില്ലെങ്കിലും കൂടെനിന്നു. അനാഥാലയത്തിലെ ചുവരുകൾക്കുള്ളിൽ എത്തപ്പെട്ട അവന്റെ ഭാര്യ... റഷീദിന്റെ തീരുമാനം വളരെ ശരിയായിരുന്നെന്ന് വിവാഹശേഷം എല്ലാവർക്കും ബോധ്യപ്പെട്ടു. ബന്ധുബലത്തിലോ പണത്തിലോ അല്ല കാര്യം.. ബന്ധബലത്തിലാണ്... അവിടെ സ്നേഹത്തിന്റെ ശക്തിയും നിശ്ചയദാർഢഝ്യവുമുണ്ടെങ്കിൽ സന്തോഷകരമായ ഒരു ജീവിതമാകുമെന്നതിൽ സംശയമില്ല.

പെണ്ണിന്റെ ഭാരത്തിനൊത്ത് സ്വർണ്ണവുംപണവും ആവശ്യപ്പെടുന്ന ഇക്കാലത്ത് റഷീദ് തികച്ചും വ്യത്യസ്ഥനായിരുന്നു. സ്വന്തം പെങ്ങളെ വിവാഹം കഴിപ്പിച്ചയച്ചതിലെ പരാജയം അവനൊരു പാഠമായിരുന്നു. ഇന്ന് റഷീദ് എത്രയോ കുടുംബങ്ങൾക്ക് തുണയായിരിക്കുന്നു. പടച്ചോൻ തനിക്ക് നൽകിയ ഭാഗ്യം എല്ലാവർക്കുമായി വീതിച്ചുനൽകുന്നു. ഒരു ജീവനക്കാരന് പ്രയാസമുണ്ടാകുമ്പോൾ അവിടെയും റഷീദ് സഹായിയായെത്തും... അത് തിരിച്ചും റഷീദിന് അവരിൽ നിന്ന് ലഭിക്കുന്നു.

വൈകുന്നേരം അഭിമന്യു ഒരു വലിയ കേക്കുമായാണെത്തിയത്. വീട്ടിൽ വേണ്ട ഡെക്കറേഷനുകൾ നടത്തി... റഷീദും എത്താമെന്നറിയിച്ചിരുന്നു. സ്റ്റീഫന്റെ മോളും മരുമോനും അപ്പുറത്തുതന്നെയുണ്ടല്ലോ. അവരെ പ്രത്യേകം ക്ഷണിക്കേണ്ടല്ലോ... ഹോസ്പിറ്റൽ വണ്ടിയിലാണ് അഭിമന്യുവിന്റെ ഭാര്യയും സ്റ്റീഫന്റെ മകളും വരുന്നത്... അവർ എന്നത്തേയും പോലെ കൃത്യസമയത്തുതന്നെയെത്തി. വാതിൽ തുറന്നതും അവിടത്തെ ഒരുക്കങ്ങൾ കണ്ട് രണ്ടാളും അമ്പരന്നുപോയി... അപ്പോഴേയ്ക്കും റഷീദും അവിടെത്തി.... പിന്നെ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. കേക്കുമുറിയും ഭക്ഷണവും അന്നത്തെ അത്താഴം എല്ലാവരും ഒരുമിച്ചായിരുന്നു.

ഇതിനിടയിൽ സഫിയ നാട്ടിൽ നിന്നും വിളിച്ച് അഭിമന്യുവിനോടും അശ്വതിയോടും സംസാരിച്ചു. തനിക്ക് നാത്തൂന്റെ സ്ഥാനമാണെന്നും... അതിനാൽ ഇനിയുള്ള ഓരോ കാര്യങ്ങളും തന്റെ നിർദ്ദേശപ്രകാരമായിരിക്കണമെന്നും അവളോട് പറഞ്ഞു.. ശരി നാത്തൂനേയേന്ന് അവളും തിരികെപ്പറഞ്ഞു...

അൻവറിന് ഒരു നല്ല സഹായിയെക്കിട്ടിയപ്പോൾ ചെറിയൊരാശ്വാസം തോന്നി... തിരക്കുകളിൽ നിന്ന്  അൽപ മോചനം.. പുതുതായി എത്തിയ ജീവനക്കാരൻ നല്ല ആത്മാർത്ഥതയുള്ളവനാണ്. കുറച്ചു ദിവസം നാട്ടിൽ പോയിവരാൻ റഷീദ് പലപ്പോഴായി പറയുന്നുണ്ടായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും കാണണമെന്നുള്ള ആഗ്രഹം. ഭാര്യയ്ക്കും കുട്ടിക്കും അതിനേക്കാൾ ആഗ്രഹം. വന്നിട്ട് ഒന്നര വർഷമാകുന്നു. തന്നെസംബന്ധിച്ച് എപ്പോൾ വേണമെങ്കിലും നാട്ടിലേയ്ക്ക് പോകാം.. പക്ഷേ തിരക്കുകാരണം എല്ലാം നീട്ടിവയ്ക്കുകയായിരുന്നു. എന്തായാലും ഈ മാസം നാട്ടിൽ പോകണം. ഫസലിന് ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ എത്തണമെന്നാണ് ആഗ്രഹം.. അവനെ കൊണ്ടാക്കാനും മറ്റും ഒരാൾ വേണമല്ലോ.. റഷീദ് ഇപ്പോൾ വന്നതല്ലേയുള്ളൂ... ബിസ്സിനസ്സ് നന്നായി പോകുന്നു. മത്സരത്തിന് അവിടെ അടുത്തെങ്ങും വേറേ ബേക്കറികളില്ല. ഹോംഡെലിവറി നന്നായി നടക്കുന്നു. റഷീദിന്റെ അഭിപ്രായം അടുത്തയാഴ്ച പോകണമെന്നാണ്. രണ്ടാഴ്ചകഴിഞ്ഞാൽ ഫസലിന് ക്ലാസ്സ് തുടങ്ങും... അതു കണക്കാക്കി പോകാമെന്നു പറഞ്ഞിരിക്കുന്നത്. പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് ആദ്യമായി പോകുകയല്ലേ.. കുറച്ച്പർച്ചേസിംഗ് നടത്തണം.. മകൾ നന്നായി സംസാരിക്കുന്നു. അവളും ആവശ്യമുള്ള സാധനങ്ങൾ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസം വിളിക്കുമ്പോൾ എന്നാ വരികയെന്നാണ് ചോദിക്കുന്നത്.

ഫസൽ തന്റെ തയ്യാറെടുപ്പുകളിയിരുന്നു. ഐഷുവുമായി ദിവസവും വിളിക്കാറുണ്ട്. രണ്ടാൾക്കും ഒരേ ദിവസമാണ് ക്ലാസ്സ് തുടങ്ങുന്നത്... വേണ്ടതെന്തന്ന് അവൾ അവനോട് പറയുന്നുമുണ്ട്. അപ്രതീക്ഷിതമായാണ് ആസ്ട്രേലിയയിൽ നിന്ന് സ്മിതയുടെ ഫോൺ വന്നത്... അവൾ പോയിട്ട് രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിരുന്നു. ഫസൽതന്നെയാണ് ഫോണെടുത്തത്....

”ഫസലേ... മുത്തേ ഇത് ഞാനാടാ..”

”എന്തുണ്ട് സ്മിതേച്ചീ വിശേഷം..”

”നീയെന്താ.. അന്യരെപ്പോലെ എന്നെ ചേച്ചീന്നു വിളിക്കുന്നേ.. പല പ്രാവശ്യം പറഞ്ഞിട്ടില്ലേ പേരുവിളിക്കാൻ..”

”ഞാൻ ശ്രമിക്കാം.. അവിടെ എങ്ങനുണ്ട്..”

”ഇവിടെ സുഖമാ... നല്ല ജോലി.. നല്ല ശമ്പളം... പിന്നെ ഞാൻ വിളിച്ചത് അനിയത്തിക്കും കോഴിക്കോടുതന്നെയാണല്ലോ.”

”അതേ അതവൾ പറഞ്ഞായിരുന്നല്ലോ...”

”നീ അവളെക്കൂടിയൊന്നു നോക്കണേ...”

”അതു പിന്നെ പറയണോ..”

”എന്നെ നോക്കിയതുപോലെ നോക്കല്ലേ...”

”ഇല്ലന്നേ...”

”അടുത്താരേലുമുണ്ടോ..”

”ഇല്ല... എല്ലാവരും മുറ്റത്താ...”

”ഇവിടെ ഒരുത്തൻ എന്റെ പിറകേ കൂടിയിട്ടുണ്ട്. ആത്മാർത്ഥ പ്രണയമാ... നല്ല ജോലിയൊക്കെയാ...”

”പിന്നെന്താ കൈകൊടുത്തൂടെ...”

”സ്വതന്ത്രമായി ചോദിക്കാനും പറയാനും എനിക്ക് നീയല്ലേയുള്ളൂ.. വീട്ടുകാരോട് നിന്നോട് ചോദിച്ചിട്ട് പറയാമെന്നു കരുതി..”

”അവിടൊന്നാരിളെ കെട്ടുന്നതാ നല്ലത്.. കാരണം രണ്ടാൾക്കും അവിടെ സെറ്റിൽ ചെയ്യാല്ലോ..”

”അതൊക്കെ ശരിതന്നെ...”

”ആളെങ്ങനെ..”

”കാണാൻ കുഴപ്പമൊന്നുമില്ല...”

”പിന്നെ നോക്കരുതോ.. ഒരു കാരണവരുടെ സ്ഥാനത്തുനിന്നും ഞാൻ നടത്തിത്തരില്ലേ..”

”പിന്നേ.. ഒരു കാരണവര്... കാരണവരുടെ സ്വരൂപം മുഴുവൻ ഞാൻ കണ്ടതല്ലേ...”

”ഇന്ന് പോയില്ലേ...”

”ഇല്ലടാ... അവധിയാ...”

”വീട്ടിലാണോ...”

”അതേ... ഒറ്റയ്ക്ക് ഒരു കട്ടിലിൽ നല്ല തണുപ്പത്ത് പുതച്ചുമൂടിക്കിടക്കുന്നു... കൂടെ നീയുണ്ടായിരുന്നെങ്കിൽ ഒന്നു ചൂടാകാമായിരുന്നു.”

അവളുടെ സംസാരത്തിൽ വികാരത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു.

”ഞാൻ വരട്ടേ...”

”വാ.... നമുക്ക് സുഖിക്കാം...”

”കണ്ണടച്ചേ...”

”ഉം... ”

”ഇപ്പോൾ ഞാൻ ആ പുതപ്പ് ഉയർത്തി അതിനകത്തു കടന്നു...”

”ഉംംം....”

”ഇതെന്താ... ഒന്നും ഇട്ടിട്ടില്ലേ..”

”ഇല്ലെടാ... നിന്നോട് സംസാരിച്ചപ്പോൾതന്നെ ഞാൻ ചൂടായി... ബാക്കി പറ..”

”ഞാൻ ചുണ്ടുകളിൽ ഉമ്മവയ്ക്കട്ടേ...”

”ഉം...” ഫസൽ ചുറ്റും നോക്കി ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്... എല്ലാവരും കുട്ടികൾക്കൊപ്പം പുറത്താണ്. അവരുടെ കുസൃതികൾ കണ്ടു ചിരിക്കുന്നു. ആരും ഇപ്പോഴൊന്നും വരാനുള്ള സാധ്യതയില്ല.. അവൻ അടുത്തിരുന്ന കസേരവലിച്ചിട്ട് ഇരുന്നു. അവന്റെ ഉള്ളിലും വികാരത്തിന്റെ വേലിയേറ്റം..”

”എന്റെ ചുണ്ടുകൾ നേരേ താഴേയ്ക്ക്.. ആ തവിട്ടു നിറത്തിലുള്ള മുലഞെട്ടുകൾ കുടിക്കുകയാണ്... മാറി മാറി... ഒരു കൈ അരക്കെട്ടിലൂടെ താഴേയ്ക്ക്...”

”ഹു... ഉം... ടാ.... നീ അടുത്തുള്ളതുപോലെ..”

”കണ്ണു തുറക്കരുത്..”

”ഇല്ലടാ...”

”തുടയിടുക്കിലെ രോമാവൃതമായിടത്ത് വിരലുകൾ പതുക്കെ തലോടുകയാണ്.”

”ഹും.. ഹാ.... വേഗം... വേഗം..”

അവന്റെ സംസാരം അവളെ വികാരത്തിന്റെ കൊടുമുടിയിലെത്തിച്ചു.... അവനും അത് ആസ്വദിക്കുകയായിരുന്നു... ഇടയ്ക്ക് പുറത്തേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ ശബ്ദം കൂടിക്കൂടി വന്നു.. അവനും തന്റെ പുരുഷത്വത്തെ താലോലിക്കുന്നുണ്ടായിരുന്നു. വിജ്രംഭിച്ച് നിൽക്കും ഇപ്പോൾ പൊട്ടുമെന്നുള്ള അവസ്ഥ.. അവളുടെ ഉച്ചത്തിലുള്ള വികാരത്തിന്റെ ഭാഷയായ ശ്ബദം അവനിലെ പുരുഷത്വവും പുറത്തേക്കൊഴുക്കി...

അവളുടെ ശബ്ദം നേർത്തുവന്നു.... പെട്ടെന്നൊരു ദീർഘനിശ്വാസം...

”ടാ.. പോയടാ...”

”എനിക്കും...”

നിനക്ക് അവിടിരുന്നും ഇതൊക്കെ സാധിക്കുമോ...... ആദ്യായിട്ടാ... എനിക്കിങ്ങനെയൊരു അനുഭവം.. നിനക്ക് എന്നേക്കാൾ പ്രായമുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ കെട്ടിയേനേ...”

”ഉം..”

”സ്മിതേച്ചീ... എന്റെ നിക്കറ് നനഞ്ഞു.. വീട്ടുകാർ അകത്തേയ്ക്കു വരുന്നതിനുമുന്നേ  ഞാൻ പോയി കഴുകട്ടേ...”

”ഞാൻ തുടച്ചുതരട്ടേ...”

”എന്നാൽ അവൻ വീണ്ടും പൊങ്ങും... ഇനി വേറൊരു ദിവസമാകട്ടെ..”

”ഞാൻ ഇനിയും വിളിക്കും... ഉമ്മ...”

”ഉമ്മ...” അവനും തിരിച്ച് ഉമ്മ നൽകി..

നേരേ റൂമിലേയ്ക്ക്... ഫോണിലൂടാണെങ്കിലും നേരിൽ ബന്ധപ്പെട്ട സുഖം അനുഭവപ്പെട്ടതുപോലെ... ഫോണിന് ഇത്രയും വലിയ ഉപയോഗമുണ്ടായിരുന്നോ.... അങ്ങനെയെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്...

റൂമിലെത്തി നിക്കർ വെള്ളത്തിൽ കുതിർത്തുവച്ചു. കൈലിയെടുത്തുടുത്തു.. കിടക്കയിൽ വന്നു കിടന്നു. നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി....





തുടർന്നു വായിക്കുക അടുത്ത ഞയറാഴ്ച്ച 04 07 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 06 2021




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ