31.5.20

നിഴൽവീണവഴികൾ ഭാഗം 76


ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി..

ആദ്യമായാണ് ഉപ്പയും ഉമ്മയും ഇത്രയും നാൾ വീട്ടിൽ നിന്നും അകന്ന് കഴിയുന്നത്. എല്ലാവർക്കും അത് ഓരോ ദിവസം കഴിയുംതോറും മനസ്സിലായിവന്നു. വീടുമൊത്തത്തിൽ ഉറങ്ങിയതുപോലെ... ഒന്നിനും ഒരു ഉത്സാഹമില്ല. സഫിയയും റഷീദിന്റെ ഭാര്യ അഫ്സയും നാദിറയും ഒരുമിച്ചിരുന്ന് ഓരോരോ കാര്യങ്ങൾ പറയും. ദിവസവും രണ്ടുമൂന്നു പ്രാവശ്യം റഷീദ് വിളിക്കാറുണ്ട്. ഉപ്പായോടും ഉമ്മയോടും കാര്യങ്ങൾ സംസാരിക്കാറുമുണ്ട്. ഉപ്പ വിളിക്കുമ്പോഴൊക്കെ വാഴകൃഷിയെക്കുറിച്ചും, മറ്റു കൃഷികളെക്കുറിച്ചുമൊക്കെയായിരിക്കും ചോദിക്കുന്നത്.

പുതുതായി വാങ്ങിയ പുരയിടത്തിൽ ഇപ്പോൾ പണിക്കാരെ സ്ഥിരമായി നിർത്തിയിരിക്കുന്നു. ഇടവിളകൃഷികളും ചെയ്യുന്നു. വാഴയും കുരുമുളകും ചീരയുമൊക്കെയുണ്ട്.. മാർക്കറ്റിൽ നിന്നും ആൾക്കാർ വന്ന് മൊത്തത്തിൽ എടുത്തുകൊണ്ടുപോകും. അതെല്ലാം നോക്കിയിരുന്നത് ഹമീദായിരുന്നു. അതില്ലാത്തതിന്റെ പ്രശ്നങ്ങളുമുണ്ട്. എന്നാലും വലിയ കുഴപ്പമില്ലാതെ പോകുന്നു. ഇടയ്ക്കിടയ്ക്ക് വിഷ്ണുവും വന്ന് സഹായിക്കാറുണ്ട്. 

നാദിറയ്ക്ക് അടുത്തമാസം ഡേറ്റാണ്. അവൾക്ക് പലരീതിയിലുള്ള അവശതകളുമുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ അൻവർ വന്നുപോകുന്നുണ്ട്. നാദിറയ്ക്ക് അൻവറില്ലാത്തപ്പോൾ സഫിയയാണ് കൂട്ടുകിടക്കുന്നത്.

ഫസലിന്റെ പഠിത്തം മുടങ്ങാതെ നടക്കുന്നു. എന്നത്തേയും പോലെ രാവിലെ അവൻ കോച്ചിംഗ്ക്ലാസ്സിലെത്തും. അവൻ നല്ലപോലെ അധ്വാനിക്കുന്നു. പിന്നെല്ലാം പടച്ചോന്റെ വിധി എന്നല്ലാതെ എന്തു പറയാനാണ്. വീട്ടിലെ എല്ലാ കാര്യത്തിലും ഫസലും ശ്രദ്ധിക്കാറുണ്ട്... ഉപ്പ പറഞ്ഞ് എൽപിച്ചുപോയ പല കാര്യങ്ങളുമുണ്ട്. മാർക്കറ്റിൽ നിന്നും വൈകുന്നേരവും രാവിലെ കൊണ്ടുപോയ സാധനങ്ങളുടെ ലിസ്റ്റുപ്രകാരം പണം വാങ്ങണം. അതെല്ലാം ഒരു ബുക്കിൽ എഴുതിവയ്ക്കണം. പണം സൂക്ഷിച്ച കണക്കുൾപ്പടെ  സഫിയയെ ഏൽപ്പിക്കണം. ഇതൊക്കെ ഈ തിരക്കിനിടയിലും മുടങ്ങാതെ ചെയ്തുപോകുന്നു.

ഇടയ്ക്കിടയ്ക്ക് ഐഷു വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ അവനോട് സംശയം ചോദിക്കാറുണ്ട്. ഫോണെടുക്കുന്നത് സഫിയയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ അവനെയൊന്നു നോക്കും... എന്നിട്ട് അകത്തേക്ക് പോകും.. 

അവൻ വന്നു ഫോണെടുത്താൽ ആദ്യം ചോദിക്കുന്നത്..

”ടാ എന്റെ ഭാവി അമ്മായിയമ്മ പോയോടാ.” എന്നാണ്.

അവരുടെ സംഭാഷണം പലപ്പോഴും നീണ്ടുപോകാറുണ്ട്... അതിനിടയിൽ ഇവിടെ വീട്ടിലാരും വന്നു ശല്യപ്പെടുത്താറുമില്ല.. ഒന്നുമല്ലെങ്കിലും അവനൊരു ആണല്ലേ... വഴിതെറ്റിപ്പോകുന്ന പ്രായമാണെങ്കിലും‍ ഫസൽ അങ്ങനെയല്ലെന്നുള്ള ഉറപ്പെല്ലാർക്കുമുണ്ട്. 

അടുത്ത ദിവസം രാവിലെ അവൻ ക്ലാസ്സിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. അവൻ തന്നെയാണ് ഫോണെടുത്തത്. അപ്പുറത്ത് ഐഷുവായിരുന്നു.

”ടാ... നീ റഡിയായോ...” അവളുടെ ശബ്ദത്തിന് വല്ലാത്ത ദുഃഖ ഭാവം..

”എന്താ പെണ്ണെ നിനക്കെന്തുപറ്റി..”

”പിന്നെ.. വാപ്പാന്റെ ജേഷ്ഠൻ മൂത്താപ്പ മരിച്ചുപോയി... അങ്ങ് ബാംഗ്ലൂരാണ്... ഇന്ന് ഞങ്ങൾ പറപ്പെടുകയാണ്... ഫ്ലൈറ്റിലാ.. എന്തായാലും രണ്ടുദിവസം കാണില്ല.. നീ ടീച്ചറോട് കാര്യം പറഞ്ഞേക്കണം...”

”എങ്ങനാ മരിച്ചത്...”

”അതൊന്നുമറിയില്ല... കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. അദ്ദേഹം അവിടെ ബിസിനസ്സ് നടത്തുകയായിരുന്നു. ഇപ്പോൾ മക്കളാണ് എല്ലാം ചെയ്യുന്നത്. വാപ്പാന്റെ മൂത്ത ചേട്ടനാ ... ഇവരെയെല്ലാം പൊന്നുപോലെ നോക്കിയ മനുഷ്യനാ..”

”ശരി... ഞാൻ പറഞ്ഞേക്കാം.. എന്നാ തിരികെ..”

”അത് അറിയില്ല... എന്തായാലും നാലഞ്ചുദിവസം കഴിയും... കാരണം പ്രധാന ചടങ്ങുകഴിഞ്ഞല്ലേ വരാൻ പറ്റുള്ളൂ.. നീ എനിക്കുംകൂടി നോട്സൊക്കെ എഴുതിയേക്കണേ..”

”തീർച്ചയായും...”

”.. ശരി.. എന്നാൽ വച്ചേക്കട്ടേ...”

”ഓക്കെ...”

”ടാ.. വേറൊരുകാര്യം... ഞാനില്ലാത്ത തക്കം നോക്കി നീ മറ്റേവളുടെ പിറകേ പോകല്ലെ...”

ഒന്നു പോടീ...അവനു ചിരിവന്നു... ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാണ്... സ്വാർത്ഥർ.. ആരേയും നോക്കാനാവില്ല.. എന്തുചെയ്താലും കുറ്റം..

അവൻ ഫോൺ വച്ചു... സഫിയ അപ്പോൾ അങ്ങോട്ടു കടന്നുവന്നു.. ”ആരാ മോനേ.. റഷീദിക്കയാണോ..”

”ഇല്ലുമ്മാ... ഐഷുവാ... അവളുടെ വാപ്പാന്റെ ചേട്ടൻ മരിച്ചുപോയി. സുഖമില്ലാതെ കിടക്കുകായിരുന്നു.. നാലഞ്ചുദിവസം അവൾ കാണില്ല..”

”ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ .. (ഞങ്ങൾ ദൈവത്തിന്റേതാണ് ഞങ്ങളുടെ മടക്കവും അവനിലേക്കാണ് ...) ലോക സൃഷ്ടാവിനു മുമ്പിൽ അടിമയുടെ സമർപ്പണമാണ് ഈ മഹത്തായ ചെറിയ വാക്കിലൂടെ അർത്ഥമാക്കുന്നത്.

ആത്മാവിന് ശാന്തി ലഭിക്കട്ടേ....

”നിനക്ക് ഒററയ്ക്ക് പോകൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ..”

”ഇല്ലുമ്മാ... ബസ്സുണ്ടല്ലോ... കൂടാതെ അവളില്ലാത്ത സമയത്തെ നോട്സുകൂടി എഴുതിക്കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് എനിക്കും പോകാതിരിക്കാനാവില്ല.”

”ശരി.. നിന്റെ ഇഷ്ടം... പഠനം പ്രധാനമാണല്ലോ..”

അവൻ ബാഗുമായി പുറത്തേയ്ക്കിറങ്ങി... ഒരു ഉല്സാഹവുമില്ല.. എന്നും അവളൊടൊപ്പം യാത്രചെയ്യുമ്പോൾ മനസ്സിനൊരു ഉന്മേഷമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി... 

ആദ്യം കണ്ട ബസ്സിൽ കയറി. ജംഗ്ഷനിൽ ഇറങ്ങി.. അവിടെനിന്നും ഉടനെതന്നെ അടുത്തബസ്സ് കിട്ടി... അതിൽ കയറി ടിക്കറ്റെടുത്തു... തന്റെ തൊട്ടടുത്തായി ഇരിക്കുന്ന ആളെ അവനൊന്നു നോക്കി... 

”സാ.. സാ. .. സാറെവിടുന്നു വരുന്നു.” അത് ആ പഴയ ഡയറക്ടറായിരുന്നു.

”ഞാൻ ചില ഓഫീസ്കാര്യങ്ങൾക്കായി പോയിട്ടുവരികയാണ്... ഇന്ന് കാറില്ലായിരുന്നോ...”

”ഇല്ല...”

”പിന്നെ.. നിനക്ക് ക്ലാസ്സ് എപ്പോഴാണ് തീരുന്നത്...”

”മൂന്നുമണിയാകും...”

”അതേ.. എന്റെകൈയ്യിൽ നല്ലൊരു സ്ക്രിപ്റ്റുണ്ട്.. ഞാൻ പണ്ടു പറഞ്ഞതുപോലൊന്നുമല്ല.. നീ സാറിനോടൊന്നും ഇക്കാര്യം പറയുകയുമരുത്... നിന്റെ എക്സാം കഴിഞ്ഞിട്ട് ചെയ്താൽ മതി... നിന്നെ നായകനാക്കാം... ഞാൻ നിന്റെ പഴയ ഫോട്ടൊയൊക്കെ നിർമ്മാതാവിനെ കാണിച്ചു.. ഇഷ്ടപ്പെട്ടു... ദാ ഇതു കണ്ടോ... മൊത്തം ഞാൻ പറഞ്ഞ സിനിമയുടെ സ്ക്രിപ്റ്റാണ്.. ചില തിരുത്തലുകളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഫൈനലായിരുന്നു... നീയൊരു കാര്യം ചെയ്യ്.. ക്ലാസ്സ് കഴിഞ്ഞിട്ട് ഓഫീസിലെയ്ക്കൊന്നു പോരേ.. പേടിക്കേണ്ട.. അവിടെ വേറെയും സ്റ്റാഫുകളുണ്ട്... നീ ഇതൊന്നു കേട്ടിട്ട് പൊയ്ക്കോ... നിന്റെ എൻട്രൻസൊക്കെ കഴിഞ്ഞുമതി... എന്തായാലും ഒരുവർഷം കഴിഞ്ഞേ ഈ പ്രോജക്ട് സ്റ്റാർട്ട് ചെയ്യുള്ളൂ... സമയം ധാരാളമുണ്ട്...”

അവൻ അതെല്ലാം മൂളിക്കേട്ടു... വീണ്ടും മനസ്സിൽ അഭിനയം എന്ന മോഹമുദിച്ചു.. ചിലപ്പോൾ ഇയാൾ പറയുന്നത് ശരിയായിരിക്കാം.. തന്നെ സ്ക്രിപ്റ്റ് കാണിച്ചിരിക്കുകയല്ലേ... വേറേ ആരും അറിയില്ലല്ലോ.. ഒന്നു ശ്രമിച്ചുനോക്കാം.. അവൻ പറഞ്ഞു.

”ഞാൻ വരാം... ഉച്ചയ്ക്കുള്ള ക്ലാസ്സ് കട്ട് ചെയ്ത് വരാം.. ക്ലാസ്സ് മൊത്തം കഴിഞ്ഞ് വന്നാൽ വീട്ടിൽ പിടിക്കും... അതുകൊണ്ടാ...”

”ഓക്കെ.. നമുക്കൊരു ഒരുമണിക്കൂറത്തെ ഡിസ്കഷൻ..”

അവനും അത് നന്നായെന്നു തോന്നി.. അവനിറങ്ങേണ്ട സ്റ്റോപ്പിൽ തന്നെ അയാളും ഇറങ്ങി.. അവിടുന്നു നൂറ് മീറ്റർ അപ്പുറത്താണ് അയാളുടോ ഓഫീസ്... കൃത്യമായ അഡ്രസ്സ് അവന് പറഞ്ഞുകൊടുത്തു.. 

അവൻ ക്ലാസിലെത്തി.. എന്നത്തേയും പോലെ ക്ലാസിൽ അവന് ശ്രദ്ധിക്കാനായില്ല.. അഭിനയിക്കണം എന്ന മോഹം വീണ്ടും അവനിൽ പൊട്ടിമുളച്ചു. പള്ളിയുടെ ഉദ്ഘാടനത്തിന് തന്റെ ഫോട്ടോ പത്രത്തിൽ വന്ന അന്നുമുതൽ വീണ്ടും അഭിനയിക്കണം എന്ന മോഹം തോന്നിത്തുടങ്ങിയതാണ്. പോപ്പുലാരിറ്റി ആഗ്രഹിക്കാത്ത ആരാണുള്ളത്... തരക്കേടില്ലാത്ത രീതിയിൽ അഭിനയിക്കാനറിയാം. അത് താൻ പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പിന്നെ അവസരങ്ങൾ അത് ഒരിക്കലും തേടിവരില്ല.. നമ്മൾ തിരഞ്ഞു പോകണം... അതാണ് സ്കൂളിലെ കണക്ക് സാർ പലപ്പോഴും പറയാറുള്ളത്... ഇന്നാണെങ്കിൽ ഐഷുവോ വാപ്പായോ ഇല്ല... ആരും അറിയുകയുമില്ല.. തന്റെ മോഹങ്ങൾ എത്രകാലം അടക്കിനിർത്താനാവും... എൻഡ്രൻസ് എന്ന സ്വപ്നം തനിക്ക് നൽകിയത് ഐഷുവായിരുന്നു. പക്ഷേ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. അതിനു പറ്റിയ സമയമായിരിക്കും ഒരുപക്ഷേ ഇതൊക്കെ...

”ഫസൽ... എന്താ ആലോചിക്കുന്നേ... ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലേ..”

അവൻ ആലോചനയിൽ നിന്നും ഞെട്ടിയുണർന്നു. ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം അവന് പറയാനായില്ല.. ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന വാണിംഗ് കൊടുത്തു ടീച്ചർ അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി... അവനെ സംബന്ധിച്ച് അന്നത്തെ ദിവസം ആ ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും മനസ്സിലായില്ല... മനസ്സുമുഴുവൻ സിനിമാ ഭ്രാന്ത് പിടിച്ചതുപോലെ... 

ഉച്ചയായപ്പോൾ സാറിനോട് നല്ലസുഖമില്ലെന്നു കള്ളം പറഞ്ഞ് അവനിറങ്ങി... ഡയറക്ടർ പറഞ്ഞ അടയാളം വച്ച് നടന്നു... കുറച്ചകലെയായി അവനാ ബോർഡു കണ്ടു... ആദ്യം ചെറിയൊരു സംശയം തോന്നിയെങ്കിലും മുന്നോട്ടു നടന്നു... ഓഫീസിന്റെ വാതിലിൽ മുട്ടി. അകത്തു നിന്നും ഒരു സുന്ദരിയായ സ്ത്രീ പുറത്തേക്കിറങ്ങിവന്നു.. നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു... മോഡേൺ ലൂക്കൊക്കെയുണ്ട്... അവനോട് അകത്തേയ്ക്ക് കടന്നിരിക്കാൻ പറഞ്ഞു.. നല്ല വിശാലമായ ഹാൾ അവിടെ പല സിനിമാ പോസ്റ്ററുകളുടേയും പോസ്റ്റർ വച്ചിരിക്കുന്നു. അപ്കമിംഗ് സിനിമായെന്നുപറഞ്ഞ് രണ്ടുമൂന്നു പോസ്റ്ററുകളും വച്ചിട്ടുണ്ട്... ടീപ്പോയിൽ സിനിമയുമായി ബന്ധപ്പെട്ട പല മാഗസിനുകളും കിടക്കുന്നു...

”എന്താ... ആരെക്കാണാനാ..”

”ഞാൻ ഫസൽ... സാറ് കാണണമെന്നു പറ‍ഞ്ഞിരുന്നു.”

”ഓ.. നിങ്ങളാണല്ലേ ഫസൽ.. സാർ പറഞ്ഞിരുന്നു. പറഞ്ഞതിനേക്കാൾ സുന്ദരനാണല്ലോ... എന്തായാലും സാറിന്റെ കഥാപാത്രത്തിനു യോജിച്ച രൂപംതന്നെയാണ്. ഞങ്ങൾ ഈ കഥയെക്കുറിച്ച് ഡിസ്കസ് ചെയ്യുകയായിരുന്നു.

ഓഫീസിൽ തൊട്ടപ്പുറത്തായി രണ്ടുമൂന്നു സ്റ്റാഫുകളിരിക്കുന്നു. അവർ കമ്പ്യൂട്ടറിൽ എന്തെക്കൊയേ ചെയ്യുന്നു. തൊട്ടടുത്തായി ഒരാൾ പടംവരയ്ക്കുന്നു. ആർട്ടിസ്റ്റാണെന്നു തോന്നുന്നു.

”ഫസല് ഇരിയ്ക്ക് ഞാൻ അദ്ദേഹത്തെയൊന്നു കണ്ട് കാര്യം പറയട്ടെ...”

അവൾ അകത്തേയ്ക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേയ്ക്കു വന്നു.. 

”സാർ അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു..”

അവന് അത്ഭുതമായിരുന്നു. അദ്ദേഹം സാധാരണ ഒരു ലോഡ്ജ്മുറിയിൽ നിന്നും ഇത്രയും ഉന്നതിയിലെത്തിയിരിക്കുന്നു. എല്ലാം ഈ സിനിയിൽ നിന്നായിരിക്കും ഉണ്ടാക്കിയത്... പ്രശസ്തരായ സിനിമാനടന്മാരുടെയൊക്കെ കൂടെനിന്നെടുത്ത ഫോട്ടോകളും അവിടെ ഭംഗിയായി ഒട്ടിച്ചുവച്ചിരിക്കുന്നു.

അവൻ അകത്തേയ്ക്ക് കയറി... 

”വാ.. ഫസലേ.. എനിക്ക് നീ വരുമോയെന്നുള്ള കാര്യത്തിൽ സംശയമുണ്ടായിരുന്നു.”

”എ.സി. റൂമിലെ തണുപ്പ് നല്ല സുഖം തോന്നിയവന്.”

”പിന്നെ.. അന്ന് ഞാൻ ഇതൊക്കെ ഒന്നു കാണാനായിട്ടാണ് വിളിച്ചത്.. പക്ഷേ അദ്ദേഹം അതിനൊന്നിനും സമ്മതിച്ചില്ല.. ഞാനിവിടെ ഓഫീസ് തുടങ്ങിയിട്ടിപ്പോൾ നാലുവർഷമായി... രണ്ടു സിനിമകൾ ഡയറക്ട് ചെയ്തു... തെറ്റില്ലാതെ  വരുമാനവുമുണ്ടായിരുന്നു. ഹിറ്റെന്നു പറയാനാവില്ല.. ചെയ്തത് രണ്ടും എ സർട്ടിഫിക്കറ്റ് സിനിമകളായിരുന്നു. പണമുണ്ടാക്കാൻ അതാണ് എളുപ്പം... പിന്നെ യുവാക്കളുടെ ആഗ്രഹം നമ്മൾ കാണാതെ പോകരുതല്ലോ...”

അവന് അദ്ദേഹത്തോട് ഒരു വല്ലാത്ത ആരാധന തോന്നി... അന്ന് കണ്ട രൂപമേയല്ല ഇപ്പോൾ.. കുറേക്കൂടി തടിച്ചിരിക്കുന്നു. താടിയ്ക്ക് കുറച്ച് നരവന്നിരിക്കുന്നു.

അവർ‌ കുറച്ചുനേരം കുശലങ്ങൾ പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ബല്ലടിച്ചു.. ആ സുന്ദരിയായ സ്ത്രീ അകത്തേയ്ക്ക് കയറിവന്നു.. 

”സൂസൻ.. നമ്മുടെ സ്റ്റോറീബോഡിന്റെ രണ്ടു സീനുക ളിങ്ങെടുത്തേ...”

അവൾ പുറത്തേയ്ക്ക് പോയി സ്റ്റോറീബോഡുമായി വന്നു. ചില പ്രധാന സീനുകളുടെ ചിത്രീകരണങ്ങളായിരുന്നു അത്.. ഉണ്ടാക്കാൻ പോകുന്ന ചില സെറ്റുകളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. അവിടിരുന്ന ആർട്ടിസ്റ്റ് ഇതായിരിക്കും വരയ്ക്കുന്നത്.

”അവനെ അത് കാണിച്ചു... നീ നോക്ക്... ഇതിലെ നായകന്റെ രൂപവും നിന്റെ രൂപവും... ഞാൻ നിന്നെത്തന്നെ കണ്ടാണ് ഈ ചിത്രം ഒരുക്കാൻ പോ കുന്നത്...”

അവന് അത്ഭുതമാരുന്നു. തന്നെപ്പോലിരിക്കുന്നു... കുറച്ചു പ്രായം കുറവാണെന്നേയുള്ളൂ.. ഇയാൾ പറഞ്ഞതൊക്കെയും ശരിയായിരുന്നു... അവൻ അത്ഭുതത്തോടെ അയാളെ നോക്കി..

”ഫസലേ... ഈ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ആരോടും പറയരുത്.. രഹസ്യമായിരിക്കണം...”

”ഇല്ല ‍ഞാനാരോടും പറയില്ല..”

”അതെനിക്കറിയാം... സ്വന്തം വീട്ടുകാരോടും ഇതൊന്നും പറയാൻ പാടില്ല... എല്ലാം ഫിക്സ് ചെയ്തതിനുശേഷം മതി അതൊക്കെ..”

”ശരി...”

”ഈ കഥയുടെ ചുരുക്കം ഞാൻ പറയാം.... ഇതിലെ നായകൻ ഒരാഥനാണ്... അനാഥാലയത്തിലായിരുന്നു വളർന്നത്... അവിടുത്തെ പീഠനം സഹിക്കവയ്യാതെ ഒരു ദിവസം രാത്രി അവിടെനിന്നും രക്ഷപ്പെടുന്നു. സംഭവബഹുലമായ ജീവിതമായിരുന്നു അവന്റേത്... സ്വന്തം അസ്തിത്വം എന്തെന്നറിയാത്ത അവൻ ചെന്നുപെട്ടത്... മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലേയ്ക്കായിരുന്നു.”

അയാൾ കഥ പറഞ്ഞപ്പോൾ ഒരു സിനിമയിലേതെന്നതുപോലെ അവന് തോന്നി... എന്തൊന്നില്ലാത്ത ഒരു താല്പര്യം... അയാൾ ഓരോ കഥാപാത്രത്തേയും അഭിനയിച്ചു കാണിക്കുകയായിരുന്നു. സാവധാനം അവന്റെ അരികിലെത്തി.. അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. യാന്ത്രികമായി അയാളൊടൊപ്പം അവൻ  എഴുന്നേറ്റു നിന്നു... 

നീ വാ.. നമുക്ക് അകത്തെ റൂമിലേയ്ക്കിരിക്കാം... അവൻ മറ്റൊന്നും ആലോചിച്ചില്ല.. അയാൾക്കൊപ്പം അകത്തെ റൂമിലേയ്ക്ക്. അവിടെ അരണ്ട വെളിച്ചം.. ഒരു കിടക്കയും തലയിണയും... അയാൾ അവനെ ചേർത്തു പിടിച്ചു... നീ ഇനി മലയാളത്തിൽ അറിയപ്പെടുന്നൊരു നടനാകണം... അതാണെന്റെ ആഗ്രഹം... അവൻ തിരിച്ചൊന്നും പ്രതികരിക്കാൻ പോയില്ല. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ സ്പർശിച്ചു... അവൻ ഒന്നു ഞെട്ടി... എതിർക്കാൻ അവൻ അശക്തനായിരുന്നു. തനിക്ക് ലഭിക്കാൻപോകുന്ന ഭാഗ്യത്തിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല... എത്രയോ ചെറുപ്രായത്തിൽ പലരും തന്നെ ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്... തനിക്കിപ്പോൾ നേട്ടമുണ്ടാകുന്നൊരു കാര്യത്തിനുവേണ്ടി....

അയാളുടെ കരങ്ങൾ അവന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുകൊണ്ടിരുന്നു. കൂടാതെ അയാളും വിവസ്ത്രനാവുകയായിരുന്നു.

”സാർ ആരേലും കടന്നുവരില്ലേ...”

”ഇല്ലമോനേ... ഇതെന്റെ സാമ്രാജ്യമാ... എന്റെ അനുവാദമില്ലാതെ ആരും വരില്ല.. കൂടാതെ ആരു വന്നാലും അകത്തേയ്ക്ക് കയറ്റിവിടരുതെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്.. അവളെനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ...”

അവനും അയാളുടെ സ്പർശനങ്ങൾ സുഖംനൽകാൻ തുടങ്ങി... അവന്റെ പുരുഷ്വത്ത്വത്തിൽ അയാൾ കയറിപ്പിടിച്ചു. അവൻ പെട്ടന്ന് തയ്യാറായ ബലൂണുപോലെ വീർത്തിരുന്നു... അവനെ അയാൾ ചുംബനംകൊണ്ട് വീർപ്പുമുട്ടിച്ചു... സാവധാനം അയാൾ അവനെ കട്ടിലിലേയ്ക്ക് കിടത്തി... അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാത്തിനും വഴങ്ങിക്കൊടുത്തു. തന്റെ ഭാവി അതാണ് അവന് പ്രദാനമായി തോന്നിയത്... ഐഷുപോലും അവന്റെ ഓർമ്മകളിലേയ്ക്ക് വന്നില്ല പിന്നല്ലേ വീട്ടുകാർ..

അയാൾ അവനോട് പറ്റിച്ചേർന്നു കിടന്നു.. അവന്റെ കൈ പതിയെ അയാളുടെ രഹസ്യഭാഗങ്ങളിലേയ്ക്ക് ആനയിച്ചു.. അവിടെ ഒരു ജീവനില്ലാത്ത വസ്തുപോലെ അവന് തോന്നി... 

”നീ അവനെ ഉണർത്താൻ നോക്കിയാലും അവൻ  ഉണരില്ല... അയാൾ അവന്റെ ചുണ്ടുകളിലും നെഞ്ചിലും ചുംബനംകൊണ്ടു മൂടി... സാവധാനം അദ്ദേഹത്തിന്റെ ചുണ്ടുകൾ അവന്റെ വെളുത്തു ചുമന്നു തുടുത്ത കവിളിലൂടെ താഴേയ്ക്കിറങ്ങി.. അദ്ദേഹത്തിന്റെ ചുംബനമേൽക്കുന്ന സ്ഥലങ്ങളൊക്കെ ചുമക്കാൻ തുടങ്ങി... അത് ചെന്നവസാനിച്ചത് അവന്റെ പുരുഷത്വത്തിന്റെ മുന്നിലാണ്... അയാൾ അത് സാവധാനം തന്റെ ചുണ്ടുകൾക്കുള്ളിലാക്കി... അവന് എന്തെന്നില്ലാത്ത ആനന്ദം... അവന്റെ വികാരങ്ങൾ ഉണർന്നിരുന്നു. അയാൾ ഒരു പരിചയസമ്പന്നനെപ്പോലെ അവനിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ തുടങ്ങി... കൈകളുടെ ചലനം കൂടിക്കൂടി വന്നു... തുടയിടുക്കുകളിൽ അയാൾ എന്തിനേയോ തേടിനടക്കുന്നതുപോലെ... അവസാനം അവന്റെ വീകാരവിഴുപ്പുകൾ അയാൾ സ്വന്തം ശരീരത്തിനുള്ളിലാക്കി... ഒരു സൈഡിലേയ്ക്ക് തളർന്നുമാറി.. അവന് എന്തെന്നില്ലാത്ത ഒരാവേശമായിരുന്നു.. കുറേനാളുകൾക്കുശേഷം ശാരീരികമായ ലഭിച്ച ഒരു സുഖം... അല്പനേരത്തിനകം അവനെ വീണ്ടുമൊന്നു പുണർന്നു.. എഴുന്നേറ്റതിനു ശേഷം അവന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തുനൽകി... 

”നീ ഒരുപാട് വളർന്നുപോയല്ലോടാ... ആരുകണ്ടാലും മോഹിക്കുന്നൊരു ശരീരം നിനക്കുണ്ട്... ഈ പ്രായത്തിൽ എനിക്കു നിന്റെ ശരീരത്തിനോടു ആവേശം തോന്നണമെങ്കിൽ പെൺകുട്ടികളുടെ കാര്യം പറയണോ... പണ്ട് നമ്മൾ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ ചെയ്ത കാര്യങ്ങൾ ഒന്നും നീ മറന്നിട്ടില്ലല്ലോ അല്ലെ ..”

”ഇല്ല സാർ... എല്ലാം ഓർമ്മയുണ്ട്.. പിന്നെ.. നീ കൂടെക്കൂടെ ഇവിടെ വരണം.. നിനക്കിവിടെ എപ്പോൾ വേണമെങ്കിലും ഇവിടെ വരാം...  ഞാൻ ഓഫീസിൽ എല്ലാവരോടും നിന്റെ കാര്യം പറഞ്ഞേക്കാം...”

”സാർ അത്...” 

”ഇതൊന്നും മറ്റാർക്കുമറിയില്ലടാ... അത് നമ്മൾ തമ്മിൽ മാത്രം... എനിക്ക് എന്റെ ഭാര്യയോടു പോലും തോന്നാത്ത ആഗ്രഹമാ നിന്നോടുള്ളത്... ഇതൊക്കെ നമ്മൾ തമ്മിലുള്ള ഒരു രഹസ്യമായിരിക്കട്ടേ...”

വളരെ ചെറുപ്പകാലത്തേ.. ഇത്തരത്തിൽ വഴിവിട്ട ബന്ധം വന്നെത്തിയ അവന് ഇതൊന്നും ഒരു പ്രശ്നമായി തോന്നിയതേയില്ല... ഒന്നുമറിയാത്ത ഭാവത്തിൽ അവർ രണ്ടാളും പുറത്തേക്കിറങ്ങിവന്നു. ഫസലിനെ എല്ലാവർക്കും പരിചയപ്പെടുത്തി. തന്റെ അടുത്ത പടത്തിന്റെ നായകനാണിവനെന്നു അവരോടു പറഞ്ഞു. എല്ലാവരും വളരെ ഭവ്യതയൊടെ അവനെ നോക്കി.. 

”സൂസൻ നമ്മുടെ സ്ക്രിപ്റ്റിന്റെ ആദ്യ കുറച്ചു സീനുകൾ ഫസലിനു കൊടുത്തേക്കണേ... അവനതൊക്കെയൊന്നു വായിച്ചു പഠിക്കട്ടേ... നമുക്കു ചെറിയൊരു ഓഡിഷൻ വേണം... കഥാപാത്രമായി അവന് ജീവിച്ചു തുടങ്ങാൻ സമയമുണ്ട്...”

”ശരി സാർ...”

അവൻ അവരോട് യാത്ര പറഞ്ഞിറങ്ങി... അവന്റെ മനസ്സിൽ സിനിമാമോഹം ഒരു ഇടവേളയ്ക്കു ശേഷം ശക്തമായി തിരികെവന്നിരിക്കുന്നു. തൽക്കാലം ആരോടും പറയാതിരിക്കാൻ അവൻ പ്രതിജ്‌ഞ ചെയ്തു .. ആരേലും അറിഞ്ഞാൽ ഈ അവസ്ഥയിൽ തന്നെ അതിൽനിന്നുംപിന്മാറ്റും.. അതുകണ്ട് എല്ലാം രഹസ്യമായി വയ്ക്കാം...

സാധാരണ എന്നും വീട്ടിലെത്തുന്ന സമയത്തുതന്നെ അവൻ വീട്ടിലെത്തി... മനസ്സിൽ കുറ്റബോധത്തിന്റെ ചെറിയ കണികപോലും അവനിലില്ല.. ഒരുപക്ഷേ കാലം അവനിൽ വരുത്തിയ മാറ്റങ്ങളായിരിക്കാം... ലൈംഗിക ചൂഷണത്തിനു വിധേയനായി കഴിഞ്ഞു വന്ന കാലങ്ങൾ അവനിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്... സ്കൂളിൽ കൂടെപ്പഠിക്കുന്ന കുട്ടികൾ പറഞ്ഞതനുസ്സരിച്ച് കാണാൻ കൊള്ളാവുന്ന കുട്ടികൾക്ക് ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്നു പറഞ്ഞത് എത്രയോ ശരിയാണ്... അവനേയും അവന്റെ പല ബന്ധുക്കളും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ ആവശ്യമാണെന്നാണ് അവന്റെപക്ഷം... ചിലപ്പോൾ കൈ നിറയെ പണം.. അല്ലെങ്കിൽ പെറോട്ടയും ബീഫും... അതുമല്ലെങ്കിൽ ബിരിയാണി... എന്തായാലും നഷ്ടമൊന്നുമില്ലല്ലോ...

ഫസൽ താനറിയാതെ വീണ്ടും ചതിക്കുഴികളിലേയ്ക്ക് വീഴുകയാണ്... ബാല്യത്തിലും കൗമാരത്തിലും ഇതുപോലുണ്ടാകുന്ന സംഭവങ്ങളാണ് പുരുഷ വേശ്യമാരെ സൃഷ്ടിക്കുന്നത്... ഇതുപോലെ സമൂഹത്തിൽ പീഠനമനുഭവിക്കുന്ന ധാരാളംപേരുണ്ടായിരിക്കാം. പക്ഷേ അവരാരും അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടുകയില്ല... പുരുഷന്മാരെ തന്നെ തിര‍ഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം അത് ഒരു പീഠനമായി സമൂഹം പലപ്പോഴും കണ്ടെത്താറില്ല എന്നുള്ളതാണ്... പെൺകുട്ടികളെക്കാളും സുരക്ഷിതത്വമില്ലാത്തത് ആൺകുട്ടികൾക്കാണെന്നുള്ളത് സമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

ലോകം അതിജീവനത്തിൽ പാതയിലാണ്.. നമ്മുടെ രാജ്യത്തും പലതിനും ഇളവുകൾ വന്നുതുടങ്ങിയിരിക്കുന്നു. കൊറോണയ്ക്കൊപ്പം  ജീവിതം മുന്നോട്ടു കൊണ്ടുപോകാം... ആരോഗ്യകരമായ ജീവിതത്തിന് നമ്മൾ ജാഗ്രതപുലർത്തുക... ഒരല്പം ജാഗ്രത നമുക്ക് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കും.. കേരളം രക്ഷപ്പെട്ടെന്നു പറയാറായിട്ടില്ല... പക്ഷേ നമ്മൾ അതിജീവിക്കും... ജാഗ്രതയോടെയുള്ള ജീവിതക്രമം ചിട്ടപ്പെടുത്താം... പല ശീലങ്ങളേയും ഉപേക്ഷിക്കാം.... പുതിയൊരു ലോകം എന്ന നിലയിൽ സമീപിക്കാം... കാത്തിരിക്കാം ശുഭപ്രതീക്ഷയോടെ..

ഭയം വേണ്ട.. ജാഗ്രതമതി... തോറ്റുപോകില്ല... ഈ മഹാമാരിക്കുമുന്നിൽ..



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 31 05 2020


തുടർന്നു വായിക്കാം അടുത്ത ഞാറാഴ്ച്ച 07 06 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ